യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു! മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിരുന്നു

കുറവിലങ്ങാട്: ചലചിത്ര യുവ സംവിധായകന്‍ കുറവിലങ്ങാട് ചിറത്തിടത്തില്‍ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാന്‍സി റാണി എന്ന ചിത്രത്തിന്‍റെ സംവിധാനം പൂര്‍ത്തീകരിച്ച് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. 2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസ്-സിസിലി ജെയിംസ് ദന്പതികളുടെ മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളില്‍ നൈന മനു ജെയിംസ് ആണ് ഭാര്യ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീർഥാടന ദേവാലയത്തില്‍.

Read More

കോട്ടയത്ത് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ! ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്ന്‌ വിവരം

കോട്ടയം: കോട്ടയത്തുനിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്നാട്ടിലുള്ളത്. ഇക്കാര്യം അദ്ദേഹം തന്നെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിൽ ഉണ്ട്. രണ്ട് ദിവസത്തിനുശേഷം തിരിച്ചുവരുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദം മൂലം കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്നാണ് വിവരം. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ അഞ്ചിനു തന്‍റെയൊപ്പം വരണമെന്ന് ബഷീർ സഹപ്രവര്‍ത്തകനോട് നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണെടുത്തില്ല. കളക്ട്രേറ്റിന് സമീപമുള്ള ക്വാട്ടേഴ്‌സിലെത്തി അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം രാവിലെ പുറപ്പെട്ടെന്ന് ഭാര്യ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈസ്റ്റ് സ്റ്റേഷനില്‍ വളരെ നാളുകളായുള്ള അമ്പതോളം വാറണ്ടുകള്‍ നടപ്പിലാക്കാനുള്ള ചുമതല ബഷീറിനായിരുന്നു. ഇതില്‍ വീഴ്ച…

Read More

വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തില്‍ മരിച്ചു! വരന് അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ വധു മരണപ്പെട്ട സാഹചര്യത്തില്‍ അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം. ഗുജറാത്തിലെ ഭാവ്‌നഗറിലെ സുഭാഷ് നഗറില്‍ നടന്ന സംഭവത്തില്‍ ഹെതല്‍ എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കുടുംബം ഹെതലിന്റെ ഇളയ സഹോദരിയെ അതേ ചടങ്ങില്‍ വെച്ചുതന്നെ വരന് വിവാഹം കഴിച്ചു കൊടുത്തു. ഭാവ്‌നഗറിലെ ജിനാഭായി രാത്തോഡിന്റെ മകള്‍ ഹെതലും നരി ഗ്രകമത്തിലെ റാണാഭായി ബുതാഭായ് അല്‍ഗോത്തറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഗ്രാമത്തിലെ ഭഗവനേശ്വര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ ഹെതലിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് ഹെതല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹെതല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി. ഹെതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ച…

Read More

അങ്കണവാടിയിൽവച്ച് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നര വയസുകാരൻ മരിച്ചു! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

പാലക്കാട്: തൊണ്ടയിൽ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരൻ മരിച്ചു. ചെർപ്പുളശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്‍റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത്. മുഹമ്മദ് ജലാൽ വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണം അങ്കണവാടിയിൽവച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. ഉടൻ തന്നെ കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ആസിഫിന് നല്ല ടെൻഷനുണ്ടായിരുന്നു..! അത് ഓർമിക്കാനുള്ള നല്ല നിമിഷമായിരുന്നു; മംമ്ത മോഹൻദാസ് മനസുതുറക്കുന്നു…

ആസിഫും ഞാനും അയൽക്കാരാണ്. അതിനാൽ അപരിചിതത്വം ഇല്ല. പക്ഷെ സ്ക്രീനിൽ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ ആസിഫിന് വന്നിട്ടുണ്ട്. കഥ തുടരുന്നു എന്ന സിനിമയിൽ ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങൾ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെൻഷനുണ്ടായിരുന്നു. ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതോ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയർ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്‍റെ പ്രതികരണം. അത് ഓർമിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വർഷങ്ങളിൽ മെച്വുർ ആവുന്നത് ഞാൻ കണ്ടു. -മംമ്ത മോഹൻദാസ്

Read More

ഏറ്റവും വേദന നല്‍കുന്ന വാക്കുകള്‍!  സിനിമയിൽ അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ട്; സോനാക്ഷി സിൻഹ പറയുന്നു…

ബോളിവുഡിലെ പ്രമുഖ നടിയാണ് സോനാക്ഷി സിന്‍ഹ. നടന്‍ ശത്രുഘ്‌നന്‍ സിൻഹയുടെ മകൾ കൂടിയായ സോനാക്ഷി 2010 ലാണ് നായികയായി അരേങ്ങറ്റം കുറിക്കുന്നത്. ആദ്യ സിനിമയായ ദബാംഗില്‍ സല്‍മാന്‍ ഖാന്‍റെ നായികയായാണ് അഭിനയിച്ചത്. അരങ്ങേറ്റ ചിത്രം തന്നെ വിജയമായതോടെ സോനാക്ഷിയും പ്രശസ്തിയിലേക്ക് വളര്‍ന്നു. മികച്ച പുതുമുഖത്തിനുള്ള നിരവധി അവാര്‍ഡുകള്‍ നേടി കൊണ്ടാണ് സോനാക്ഷി കരിയറിന് തുടക്കം കുറിച്ചത്. എന്നാല്‍ എത്രയൊക്കെ നേടിയാലും സോനാക്ഷിയുടെ കരിയര്‍ അധികനാൾ മുന്നോട്ട് പോവില്ലെന്ന് പറഞ്ഞവരുണ്ട്. ഇതേക്കുറിച്ച് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ആളുകള്‍ എന്തിനാണ് അങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു. കരിയർ ആരംഭിക്കാന്‍ പോവുന്ന ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നല്‍കുന്ന വാക്കുകളായിരുന്നു അതൊക്കെ. ആ സമത്ത് അത് വളരെ യാദൃശ്ചികമായിരുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യങ്ങളൊന്നും ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. എന്‍റെ ജോലി എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും…

Read More

വിവാഹവാർഷികം മറന്നുപോയി! ഭാര്യയും ഭാര്യാവീട്ടുകാരും യുവാവിനെ ‘പഞ്ഞിക്കിട്ടു’; അയാളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ലെന്നു യുവതി

മുംബൈ: വിവാഹ വാർഷികം മറന്നുപോയതിന്‍റെ പേരിൽ‌ ഭാര്യയും ഭാര്യാവീട്ടുകാരും ചേർന്നു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. 32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവിനാണ് മർദനമേറ്റത്. കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാൾ. ഭാര്യ കൽപന ഫുഡ് ഔട്ട്‍ലെറ്റ് ജോലിക്കാരിയാണ്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം. ഫെബ്രുവരി 18 നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹവാർഷികം. എന്നാൽ, അക്കാര്യം മറന്ന ഭർത്താവ് ഭാര്യക്ക് വിവാഹവാർഷിക ആശംസയർപ്പിച്ചില്ല. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്‍റെ സഹോദരനോടും മാതാപിതാക്കളോടും ഭർത്താവിന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ലെന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടൻതന്നെ സഹോദരനും മാതാപിതാക്കളും എത്തി. വാക്കുതർക്കത്തിനിടെ ഭാര്യയും സഹോദരനും മാതാപിതാക്കളും ചേർന്നു യുവാവിനെയും യുവാവിന്‍റെ അമ്മയെയും മർദിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിന്‍റെ വാഹനവും വീടിന്‍റെ…

Read More

സുബിയുടെ അസുഖം ആദ്യം കണ്ടെത്തിയവള്‍, നിഴലായി കൂടെ നിന്നവള്‍! അയല്‍വാസി പെണ്‍കുട്ടിയെ സുബി സ്വന്തം നാത്തൂനാക്കിയ കഥ

സുബിയുടെ മരണത്തിന് പിന്നാലെ കലാകാരന്മാരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു ധര്‍മ്മജന്റെ അമ്മയുടെ വിയോഗം. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ധര്‍മ്മജനോടൊപ്പം നിന്നതും, സംസ്‌കാര ചടങ്ങിന് വരെ താരങ്ങളെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ താരങ്ങളെത്തിയതിനേക്കാള്‍, വീട് നിശബ്ദമായി പോയതും, ആര്‍ക്കും ഒന്നും പറയാതെ ആയതും, ഒന്നും ചെയ്യാനാകാതെ ആയതും സുബിയുടെ നാത്തൂന്‍ വന്നപ്പോഴാണ്. എബി, സുബിയുടെ ഏക സഹോദരന്‍. എബി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ചതോ് തൊട്ടു അയല്‍പക്കത്തെ പെണ്‍കുട്ടിയെ. പ്രണയിച്ചത് സുബിയോട് പറഞ്ഞിരുന്നു. സുബിയാണ് വിവാഹം നടത്തിയതും. നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നുപറഞ്ഞ് നല്ല പ്രായത്തില്‍ വിവാഹം കഴിപ്പിച്ചു. ബില്‍ഡിംഗ് കോണ്‍ട്രാക്ടറും അത് വില്‍ക്കുന്ന ബിസിനസുമൊക്കെയായിയാണ് എബി മുന്നോട്ടുപോകുന്നത്. അങ്ങനെയൊരു ജീവിതം ആയപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു കടവുമില്ലാതെ വീട് വെച്ചു. പിന്നാലെ നൈലു മോള്‍ വന്നു. സ്വന്തം മോളെ പോലെ നോക്കി.…

Read More

കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു! ഒടുവില്‍…

കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു. സങ്കടം കൊണ്ട് പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി. തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് നഷ്ടപ്പെട്ടത്. ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ആരിൽ നിന്നും മാല കണ്ടെടുക്കാനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ. മാല പോയതറിഞ്ഞ ചക്കി ബഹളം വച്ച സമയം 3 സ്ത്രീകൾ ബസിൽ നിന്ന് ഇറങ്ങി പോയതായി വിവരമുണ്ട്. ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച്…

Read More

ആദ്യം ഒളിച്ചോടി, പിന്നീട് വിവാഹം ഉറപ്പിച്ചു; മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; മനംനൊന്ത് യുവതി ജീവനൊടുക്കി

കൊല്ലം: വിവാഹദിനത്തിൽ വരൻ മുങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശി ധന്യ(23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് ധന്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ധന്യയെ കാണാതായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചൽ സ്വദേശി അഖിലിനൊപ്പം യുവതിയെ കണ്ടെത്തിയിരുന്നു. പോലീസിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പ് നൽകിയതോ‌ടെ ധന്യ വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു. വ്യാഴാഴ്ച ധന്യയും വീട്ടുകാരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അഖിൽ എത്തിയിരുന്നില്ല. ഫോണില്‍ വിളിച്ചി‌ട്ടും കിട്ടിയില്ല. ഇതിന്‍റെ മനോവിഷമത്തിലാണ് ധന്യ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Read More