സൗരോര്‍ജ നിക്ഷേപം ഓയില്‍ നിക്ഷേപത്തെ മറികടക്കുമെന്ന് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി

ജോസ് കുമ്പിളുവേലില്‍ബെര്‍ലിന്‍: സൗരോര്‍ജ നിക്ഷേപം ആദ്യമായി ഓയില്‍ നിക്ഷേപത്തെ മറികടന്നു. സൗരോര്‍ജത്തില്‍ ആഗോള നിക്ഷേപം ഈ വര്‍ഷം ആദ്യമായി എണ്ണ ഉല്‍പാദനത്തിലെ നിക്ഷേപത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). 370 ബില്യണ്‍ ഡോളറിന്‍റെ (345 ബില്യണ്‍ യൂറോ) എണ്ണ പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023ല്‍ സൗരോര്‍ജത്തിലെ നിക്ഷേപം 354 ബില്യണ്‍ യൂറോ എത്തുമെന്ന് ഐഇഎ പ്രതീക്ഷിക്കുന്നു. ഇത് സൗരോര്‍ജത്തെ ഒരു യഥാര്‍ത്ഥ ഊര്‍ജ സൂപ്പര്‍ പവറായി മാറ്റുന്നതായി എനര്‍ജി തിങ്ക് ടാങ്ക് എംബറിലെ ഡാറ്റ ഇന്‍സൈറ്റ് മേധാവി ഡേവ് ജോണ്‍സ് പറഞ്ഞു. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ വര്‍ധനവ് ശുദ്ധമായ ഊര്‍ജത്തിലെ വാര്‍ഷിക നിക്ഷേപം 2023~ല്‍ 1.7 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു – 2021 നെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം വര്‍ധനവ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറിനും, ഏകദേശം 1.7 ഡോളരർ പ്പോള്‍…

Read More

എവറസ്റ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു ! വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ കാഴ്ച ഹൃദയം തകര്‍ക്കുന്നത്…

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ഇത് നഗരങ്ങളിലായാലും അങ്ങ് എവറസ്റ്റ് കൊടുമുടിയിലായാലും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇപ്പോള്‍ മൗണ്ട് എവറസ്റ്റില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങള്‍ സ്ഥിതിഗതികള്‍ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നതാണ്. കാലംപോകും തോറും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് എവറസ്റ്റില്‍ മാലിന്യത്തിന്റെ അളവും വര്‍ധിച്ചു വരികയാണ്. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇവിടെയെത്തുന്നവര്‍ ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ എവറസ്റ്റിന് തീരാപ്രശ്‌നമായി കഴിഞ്ഞു. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് മാലിന്യ പ്രശ്‌നത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നത്. പര്‍വതത്തിലെ ഒരു ക്യാമ്പില്‍ ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട ടെന്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്. സമുദ്രനിരപ്പില്‍ നിന്നും നിന്നും 8848.86 ഉയരത്തിലുള്ള ക്യാമ്പ് നാലില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണിത്. ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണെന്നും അടിയന്തരമായി പ്രശ്‌നത്തിന്…

Read More

കുവൈറ്റിലെ ആരോഗ്യ മേഖലയിൽ വിദേശ ഡോക്‌ടർമാരെ നിയമിക്കാൻ ആലോചന

അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്‌ടർമാരെ പുതുതായി നിയമിക്കാൻ ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്ത് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ ആവാദിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലുമായിരിക്കും ഇത്തരത്തിൽ പ്രവാസി ഡോക്‌ടർമാരെ നിയമിക്കുക.

Read More

മയക്കുമരുന്നു  വിപണിയിലേക്ക്  “ആന മയക്കി’യും; സ്വബോധം നഷ്ടപ്പെടും, ചർമം അഴുകും; ഡ്രഗ് ഉപയോഗിച്ചതിനുശേഷമുള്ള ചേഷ്ടകള്‍ ഭയപ്പെടുത്തുന്നത്

ഫിലാഡല്‍ഫിയ: മനുഷ്യകുലത്തെയാകെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ആനകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നും. “ സൈലാസൈന്‍’ ആണ് അടുത്തിടെ ആഗോള മയക്കുമരുന്നു വിപണിയിലേക്കു കടന്നുവന്നിരിക്കുന്നത്. കിറ്റമിൻ എന്ന മരുന്നിനൊപ്പം സൈലസിൻ ചേർത്താണ് ആനകളെ മയക്കാൻ ഉപയോഗിക്കുന്നത്. “സോംബി ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന സൈലാസൈന്‍ മയക്കുമരുന്നുകളിൽ കൊടുംഭീകരനായി അറിയപ്പെടുന്നു. ഇത് ഉപയോഗിച്ചാൽ സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും മനുഷ്യരെ തള്ളിവിടുന്നു. കഴിഞ്ഞദിവസം യുകെയിലെ 43കാരന്‍ സൈലാസൈന്‍റെ ഉപയോഗം മൂലം മരിച്ചിരുന്നു. ഈ മാരകമരുന്നിന്‍റെ യൂറോപ്പിലെ ആദ്യത്തെ അറിയപ്പെടുന്ന ഇരയാണ് ആ ബ്രിട്ടീഷ് പൗരന്‍. ഇതോടനുബന്ധിച്ചു “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നു. ലോകമെങ്ങും ഞെട്ടലുളവാക്കിയ വീഡിയോയായി അത്. ഫിലാഡല്‍ഫിയയിലെ കെന്‍സിങ്ടണിലെ തെരുവുകളിൽ മാരകമായ “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. നിരവധി ആളുകളാണ് തെരുവില്‍ ഈ മാരകമയക്കു മരുന്ന്…

Read More

അദ്ദേഹം പറഞ്ഞു പുകയില ഉത്പന്നങ്ങളെ പിന്തുണയ്ക്കരുതെന്ന് ! പുകയില ഉത്പന്നങ്ങളുടെ പരസ്യം ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കി സച്ചിന്‍…

ജീവിതത്തില്‍ ഫിറ്റ്‌നസിനുള്ള പ്രാധാന്യത്തെക്കുറിച്ച് വാചാലനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും താനത് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍. സ്‌കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ലെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

Read More

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു ! ജനപ്രിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു…

കൊച്ചി: നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Read More

കഴിവൊന്നും പ്രശ്‌നമല്ല ‘അഡ്ജസ്റ്റ്‌മെന്റി’ലാണ് കാര്യം ! തുറന്നു പറച്ചിലുമായി സ്‌നേഹ മാത്യു

സൂപ്പര്‍ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയാണ് സ്‌നേഹാ മാത്യു. മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്നേഹ മാത്യു സിനിമയില്‍ എത്തിയത്. അതേ സമയം നേരത്തെ ചില സിനിമകളില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം സ്നേഹയ്ക്ക് കിട്ടിയത് രോമാഞ്ചം എന്ന സിനിമയില്‍ ആയിരുന്നു. രോമാഞ്ചം സിനിമയുടെ നിര്‍മ്മാതാവുമായുള്ള പരിചയം മൂലമാണ് സിനിമയില്‍ അവസരം ലഭിച്ചത്. രോമാഞ്ചത്തില്‍ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന പെണ്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സ്നേഹ മാത്യു. സിനിമയില്‍ അഭിനയിക്കണം എങ്കില്‍ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്നാണ് സ്നേഹ പറയുന്നത്. സ്നേഹയുടെ വാക്കുകള്‍ ഇങ്ങനെ…പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം മുതല്‍ അഭിനയത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. അന്ന് എനിക്ക് സിനിമ മേഖലയെ…

Read More

ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി; ജലത്തിന്‍റെ പിഎച്ച് എങ്ങനെ ക്രമീകരിക്കാം

ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് ഉചിതമായ ജലാ ശയങ്ങളിൽ സംരക്ഷിച്ചു വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതാണു മത്സ്യക്കൃഷി. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. ഇവ സാധാരണ ജലത്തിലെ ഓക്സിജനാണ് ശ്വസിക്കുന്നത്. വായുവിൽ നിന്നു നേരിട്ടു ശ്വസിക്കുന്നവയുമുണ്ട്. ചെകിളപ്പൂക്കൾ വഴിയാണ് ഇവയുടെ ശ്വസനം. തെരഞ്ഞെടുപ്പ് ചുരുങ്ങിയ കാലയിളവിൽ വളർന്നു വലുതാകാനും കഴിയുന്നത്ര അധികം മാംസം ഉത്പാദിപ്പിക്കാനും, കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കുന്നതും പ്രതിരോധശക്തി ഉള്ളതും മുള്ള് കുറവായതും പോഷകഗുണം ഏറിയതുമായ മത്സ്യങ്ങളെയാണു വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. കട്ള, രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്‍റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമണ്‍, തിലാപ്പിയ എന്നിവയാണു വളർത്താൻ പറ്റിയ ഇനങ്ങൾ. കൃഷി രീതികൾ 1.ഏകയിന മത്സ്യകൃഷി എതെങ്കിലും ഒരിനം മത്സ്യം മാത്രം കൃഷി ചെയ്യുന്ന രീതിയാണിത്. കോമണ്‍…

Read More

തുണിയൊന്നും ഉടുക്കാതെയുള്ള അര്‍ജുന്‍ കപൂറിന്റെ ചിത്രവുമായി മലൈക അറോറ ! കിടപ്പറയിലെ ചിത്രം പോസ്റ്റ് ചെയ്തതിനു വിമര്‍ശനം…

നടി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറുമായുള്ള പ്രണയം ഇവര്‍ തമ്മിലുള്ള പ്രായത്തിലെ അന്തരം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ രണ്ടുപേരും സ്ഥിര സാന്നിധ്യമാണ്. പലപ്പോഴും ചെറുതല്ലാത്ത വിവാദങ്ങളില്‍ ഇവര്‍ രണ്ടുപേരും അകപ്പെടാറുമുണ്ട്. പാപ്പരാസികളുടെ ഇഷ്ടജോഡികള്‍ കൂടിയാണ് മലൈകയും അര്‍ജുന്‍ കപൂറും എന്നാല്‍ വസ്ത്രം ധരിക്കാത്ത അര്‍ജുന്‍ കപൂറിന്റെ ചിത്രവുമായി മലൈക അടുത്ത വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന ചോദ്യവുമായി പലരും മലൈകയ്ക്ക് നേരെ ചോദ്യമുയര്‍ത്തുന്നു അര്‍ജുന്‍ കപൂര്‍ ഒരു സോഫയില്‍ അലസമായി ഇരിക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ് ചെയ്തത്. ‘എന്റെ മടിയന്‍ കുട്ടി’ എന്നാണ് മലൈക നല്‍കിയ അടിക്കുറിപ്പ്. ഒരു കുഷ്യന്‍ മാത്രം കൊണ്ട് നാണം മറച്ച അര്‍ജുന്‍ കപൂറാണ് ചിത്രത്തില്‍ ഇതിന് വ്യക്തത വരുത്താത്ത ഒരു പോസ്റ്റുമായി അര്‍ജുന്‍ കപൂര്‍ പ്രതികരിച്ചിട്ടുണ്ട്.…

Read More

ഞങ്ങൾക്ക് വേണം… തമിഴ്നാട് പിടിച്ചാൽ അരിക്കൊമ്പനെ കേരളത്തിന് കൈമാറണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സാബു ജേക്കബ്

കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബാണ് ഹര്‍ജി നല്‍കിയത്. ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്‌നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കാന്‍ കഴിയൂ. വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.

Read More