സന്ധിവാതരോഗങ്ങൾ; ഭക്ഷണശീലവും യൂറിക്ക് ആസിഡും

രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. ഭക്ഷണത്തിലെ തകരാറുകൾ 10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ. * കോള പാനീയങ്ങൾ ഒഴിവാക്കുക.* മാംസ ഭക്ഷണം… അതിൽ കരൾ,ഹൃദയം, വൃക്ക എന്നിവ നിർബന്ധമായുംഒഴിവാക്കുക.* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല. ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര, ബീൻസ്,…

Read More

കാണാന്‍ ഭംഗിയില്ലെന്നും കാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്: അമൃത നായർ

കാണാന്‍ ഭംഗിയില്ലെന്നും കാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്കിൻ കെയർ ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോളാണ് എനിക്ക് കുറച്ച് മാറ്റം വന്നത്. ഇന്‍ഡസ്ട്രിയിലേക്ക് വന്ന ആദ്യകാലത്ത് ഒരു അസോസിയേറ്റ് ഡയറക്ടർ മോശമായി സംസാരിച്ചിട്ടുണ്ട്. ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. കാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. അന്നെനിക്ക് ഇരുപത് വയസേ ഉള്ളൂ. ആ ക്രൂവിന്‍റെ മുന്നില്‍വെച്ചാണ് എന്നോട് അങ്ങനെ പെരുമാറിയത്. അതായിരുന്നു ഈ രംഗത്ത് എന്‍റെ ആദ്യത്തെ മോശം അനുഭവം.…

Read More

ഒടുവിൽ ‘പണി’കൊടുത്തു..!  കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് കടയ്ക്ക് മുന്നിലെ സിഐടിയുവിന്‍റെ സമരം; കച്ചവടം നിർത്തി ഷട്ടറിന് പൂട്ടിട്ട്  വ്യാപാരി വീട്ടിലേക്ക് മടങ്ങി

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സിമന്‍റ് വ്യാപാരിയും സിഐടിയുക്കാരും തമ്മിലുള്ള തർക്കത്തിനൊടുവിൽ താത്കാലികമായി കച്ചവടം നിർത്താനുള്ള തീരുമാനവുമായി വ്യാപാരി.തന്‍റെ സ്ഥാപനത്തിലെ കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന സമരത്തെത്തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയതായി വ്യാപാരി പറയുന്നു. ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തത്തുടർന്ന് സിമന്‍റ് കച്ചവടം താത്കാലികമായി നിർത്തിയത്.കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെത്തുടർന്ന് സിഐടിയു തൊഴിൽ സമരം ആരംഭിച്ചിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം നിർത്തുന്നതെന്ന് ജയപ്രകാശ് പറയുന്നു. കുളപ്പുള്ളിയിലെ സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെച്ചൊല്ലിയാണ് കടയുടെ മുന്നിൽ സിഐടിയുവിന്‍റെ ഷെഡ് കെട്ടി സമരം തുടങ്ങിയത്. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റർ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ…

Read More

‘വസ്ത്രം മാറിക്കൊണ്ടിരുന്നപ്പോൾ സംവിധായകൻ അനുവാദമില്ലാതെ അകത്തുവന്നു’: ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ശാലിനി പാണ്ഡേ

കരിയറിന്‍റെ തുടക്ക കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശാലിനി പാണ്ഡേ. കാരവാനില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്‍ ഉള്ളിലോക്ക് കയറിവന്നുവെന്നും താന്‍ ബഹളം വെച്ചെന്നും നടി . അദ്ദേഹം ഇറങ്ങി പോയതിനു ശേഷം താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പലരും പറഞ്ഞെന്നും നടിയുടെ വെളിപ്പെടുത്തൽ. ഒരഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു. ഞാന്‍ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ സംവിധായകന്‍ അകത്തേക്ക് കയറിവന്നു. അയാള്‍ അകത്തു വന്ന ഉടനെ ഞാന്‍ അലറി. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് 22 വയസായിരുന്നു. പിന്നീട് അയാള്‍ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്- ശാലിനി പറഞ്ഞു. നല്ല പുരുഷന്മാര്‍ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളത്. വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്‍ക്കൊപ്പവും…

Read More

റെയിൽവേ സ്റ്റേഷനു സമീപം സഹോദരനെ ആക്രമിച്ചുവീഴ്ത്തി 19കാരിയെ ബലാത്സംഗം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: കർണാടക ബംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സഹോദരനെ ആക്രമിച്ചുവീഴ്ത്തിയശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയാണു ബലാത്സംഗത്തിനിരയായത്. ഇന്നു പുലർച്ചെ ഒന്നരയോടെയാണു സംഭവം. എറണാകുളത്തുനിന്ന് ബംഗളൂരുവിലെത്തിയതിനു പിന്നാലെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തൊഴിൽ പരിശീലനം പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും എത്തിയിരുന്നു. പുലർച്ചെ 1.10 ഓടെ പെൺകുട്ടി കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് പെൺകുട്ടിയും സഹോദരനും ഭക്ഷണം കഴിക്കാനായി മഹാദേവപുരയിലെ റസ്റ്ററന്‍റിലേക്കു പോയി. ഈസമയം പിന്തുടർന്നെത്തിയ രണ്ടുപേർ ഇവരെ ആക്രമിക്കുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടാതെ പ്രതികളിലൊരാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടി. പ്രതികൾ മുലബാഗിലുവിൽ നിന്നുള്ള ഓട്ടോ ഡ്രൈവർമാരാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും…

Read More

പകരത്തീരുവ പ്രഖ്യാപനം: യുഎസ് ഓഹരി വിപണിയിൽ ഇടിവ്, കുതിച്ചുയരുമെന്നു ട്രംപ്

ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള അറുപതോളം രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകരത്തീരുവ ചുമത്തിയത് അമേരിക്കൻ വിപണിക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്കു പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി കുതിച്ചുയരാൻ പോകുന്നുവെന്നാണ് ട്രംപ് ഓഹരി തകർച്ചയ്ക്ക് മറുപടി പറഞ്ഞത്. ‘കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്‍റെ കാര്യങ്ങൾ. ഞങ്ങൾ ആ വലിയ…

Read More

ഹൈബ്രിഡ് കഞ്ചാവ് വേട്ട; ആലപ്പുഴയിലെ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും; കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുവേട്ടക്കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ് ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണു സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരിക്കേസുകളിൽ മുന്പും അറസ്റ്റിലായിട്ടുണ്ട്. തസ് ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്തുനൽകിയതു മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവരെ പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു. ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണത്തിലാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമാമേഖലയിൽ സജീവയാണ് പിടിയിലായ തസ് ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ് ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഇന്നലെ പറഞ്ഞിരുന്നു.…

Read More

റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ; അഞ്ച് ശതമാനം യാത്രക്കാരുടെ വർധന

കൊല്ലം: ഇന്ത്യൻ റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിസർവ്ഡ് ക്ലാസ് യാത്രികരുടെ എണ്ണത്തിലടക്കം ഗണ്യമായ വർധനയുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ ചരക്ക് ഗതാഗതവും 1.68 ശതമാനം വർധിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരക്ക് സേവനങ്ങളിൽ നിന്നുള്ള 2025 സാമ്പത്തിക വർഷത്തെ വരുമാനം 1.61 ശതമാനം വർധിച്ച് 171 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. അതേ സമയം 2019-20 ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ മൊത്തം യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് റെയിൽവേ മന്ത്രാലയത്തിൻ്റെ കണക്കുകളിൽ സൂചിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തിന് മുമ്പ് യാത്രക്കാരുടെ എണ്ണം…

Read More

പ്രണയ നായകൻ ഇനി ഓർമ: നടൻ രവി കുമാർ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്‍റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്‍റെ മികവ് തെളിയിച്ചു. 1974ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ആറാട്ട്, സിബിഐ 5…

Read More

സ്വന്തം ശവമടക്ക് എങ്ങനെ വേണം? അന്ത്യാഭിലാഷങ്ങൾ കേട്ടാൽ അന്പരക്കും!

സ്വന്തം ശവസംസ്കാരം ഏതുവിധത്തിൽ നടക്കണമെന്നാണ് ആഗ്രഹം? ഈ ചോദ്യവുമായി ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടത് അസാധാരണമായ അന്ത്യാഭിലാഷങ്ങൾ! 1,500 വ്യക്തികളെയും 100 ഫ്യൂണറൽ ഹോം ഡയറക്ടർമാരെയും ഉൾപ്പെടുത്തിയായിരുന്നു സർവേ. തന്‍റെ ചിതാഭസ്മം കുടുംബാംഗങ്ങൾ ഒരു പാത്രത്തിൽ വീട്ടിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റൊരാൾ അഭിപ്രായപ്പെട്ടത് മരണാനന്തര ചടങ്ങുകൾക്കായി തന്‍റെ മൃതശരീരം പാരച്ചൂട്ടിൽ കൊണ്ടുപോകണമെന്നായിരുന്നു. മരണശേഷം തങ്ങളുടെ മൃതശരീരം കുഴിച്ചിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടത് ചുരുക്കം ചിലർമാത്രം. സർവേയിൽ പങ്കെടുത്ത മുക്കാൽ ഭാഗം പേരും ശവശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. ഈവിധം ആഗ്രഹിച്ചവരിൽ 51 ശതമാനം ആളുകളും തങ്ങളുടെ ചിതാഭസ്മം ഏതെങ്കിലും പ്രശസ്തമായ സ്ഥലത്ത് വിതറണമെന്നും പറഞ്ഞു. എന്നാൽ, 27 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം വീട്ടുകാർ ഒരു പാത്രത്തിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. 20 ശതമാനം പേർ തങ്ങളുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാര…

Read More