വിപണിയില്‍ താരമായി കടച്ചക്ക; കിലോയ്ക്ക് 135 രൂപ വില; ഒരു കടപ്ലാവില്‍ നിന്ന് നൂറു കിലോവരെ വിളവ് 

കോട്ടയം: വേനല്‍ക്കാലത്ത് പച്ചക്കറി വിപണിയില്‍ താരമായി കടച്ചക്ക. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ശീമച്ചക്ക എന്നു ചിലയിടത്തു വിളിക്കുന്ന കടച്ചക്കയ്ക്ക് 135 രൂപ വരെ വിലയെത്തി. കീടനാശിനികളും കാര്യമായ രാസവളവും മറ്റും പ്രയോഗിക്കാതെ ഉണ്ടാകുന്ന വിള എന്നതിനാല്‍ കടച്ചക്കയ്ക്ക് നല്ല ഡിമാൻഡാണ്. കഴിഞ്ഞ വര്‍ഷം 100 രൂപയായിരുന്നു വില. ഇത്തവണ 35 രൂപ അധികമാണ് വില. നല്ല ഒരു കടപ്ലാവില്‍ നിന്നു നൂറു കിലോവരെ വിളവ് ലഭിക്കും. വേനല്‍ മഴ പെയ്തതോടെ പലയിടത്തും കടച്ചക്കകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്. കടച്ചക്ക ഉപയോഗിച്ച് വറുത്തരച്ച കറി, തോരന്‍, മെഴുക്കുവരട്ടി, അച്ചാര്‍ തുടങ്ങി നിരവധി രുചികരമായ കറികള്‍ തയാറാക്കാം. കടച്ചക്കകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് കടകളിലെത്തുന്നത്. ഇപ്പോള്‍ കടപ്ലാവുകള്‍ നന്നേ കുറവാണ്. നിരവധിയാളുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കടപ്ലാവ് കൃഷി ആരംഭിച്ചിട്ടുണ്ട്. കടപ്ലാവ് കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ കൃഷിവകുപ്പും പഞ്ചായത്തുകളും ആവശ്യമായ പ്രചാരണ…

Read More

വെങ്കി വൈഭവം: സണ്‌റൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

കോല്‍ക്കത്ത: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ 2024 ഫൈനലിന്‍റെ തനിയാവര്‍ത്തനത്തില്‍ ഫലത്തിലും ജയിക്കാന്‍ സാധിക്കാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ എവേ പോരാട്ടത്തിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 80 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. 29 പന്തില്‍ മൂന്നു സിക്‌സും ഏഴ് ഫോറും അടക്കം 60 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ വെങ്കിടേഷ് അയ്യറാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിജയ ശില്‍പ്പികളില്‍ പ്രധാനി. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയുടെ ബൗളിംഗ് വൈഭവവും 32 പന്തില്‍ 50 റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശിയുടെ ബാറ്റിംഗും നൈറ്റ് റൈഡേഴ്‌സിന്‍റെ ജയത്തിനു വഴി തെളിച്ചു. വൈഭവാണ് കളിയിലെ താരം. തല തകര്‍ന്നു ടോസ് നേടിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തുടക്കം…

Read More

അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം റബറിനു പാരയാകില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോട്ടയം: അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം ഇന്ത്യന്‍ റബര്‍ വിലയില്‍ ആഘാതമുണ്ടാക്കില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ ടയര്‍ വിപണി ഓരോ വര്‍ഷവും 15 ശതമാനം വളര്‍ച്ച കാണിക്കുന്ന സാഹചര്യവും 15 ലക്ഷം ടണ്‍ റബറിന്‍റെ ആഭ്യന്തര ഡിമാന്‍ഡും വിലയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ ഉത്പാദനം എട്ടു ലക്ഷം ടണ്‍ മാത്രമായിരിക്കെ ഏഴു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരും. പകരച്ചുങ്കം നടപ്പാക്കല്‍ റബര്‍ മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ വ്യവസായികള്‍ രണ്ടു ദിവസമായി ചരക്ക് വാങ്ങുന്നില്ല. ഇന്നലെ 208 രൂപയ്ക്ക് ഡീലര്‍മാര്‍ റബര്‍ വാങ്ങി. റബര്‍ ബോര്‍ഡ് വിലയിലും താഴ്ചയില്ല.അതേസമയം വിദേശവിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ബ്ലോക്ക് റബറിനും വിദേശത്ത് നാലു രൂപയുടെ ഇടിവുണ്ടായി. ബ്ലോക്ക് റബറിന് മലേഷ്യയില്‍ 166 രൂപയാണ് നിരക്ക്. വില ഇനിയും താഴ്ന്നാല്‍ വ്യവസായികള്‍ 25 തീരുവ അടച്ച് റബര്‍ ഇറക്കുമതി ചെയ്യാന്‍…

Read More

മറുപടി പറയാൻ സൗകര്യമില്ല; അതങ്ങ് ബ്രിട്ടാസിന്‍റെ വീട്ടിൽ കൊണ്ടുവച്ചാൽ മതി; ജബൽപുർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി സുരേഷ് ഗോപി

തിരുവനന്തപുരം: മലയാളി വൈദികർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്‍റെ വീട്ടിൽ കൊണ്ടുവച്ചാൽ മതിയെന്നും ജബൽപുർ വിഷയത്തിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.കൈരളി ചാനലിന്‍റെ റിപ്പോർട്ടർ ജബൽപുർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.          

Read More

സായ് കിഷോർ; സ്പിൻ സയന്‍റിസ്റ്റ്

ചെന്നൈ: ക്രിക്കറ്റിൽ ബാറ്റർമാർക്കൊപ്പം പേരും പെരുമയും കിട്ടുന്ന ബൗളർമാർ കുറവാണ്. ആ ക്ലാസിലേക്കുയരണമെങ്കിൽ ബാറ്ററുടെ മാനസികാവസ്ഥയും ചലനവും നീക്കവും മുൻകൂട്ടിക്കണ്ട് പന്തെറിയണം. ഇന്ത്യയുടെ ആർ. അശ്വിൻ ഈ കഴിവുകൾ ആർജിച്ചെടുത്ത, ബുദ്ധികൊണ്ട് ഹോം വർക്ക് ചെയ്ത് എതിരാളികളെ വീഴ്ത്തിയ സ്പിന്നറാണ്. അശ്വിന്‍റെ പാതയിലാണ് മറ്റൊരു ചെന്നൈ സ്വദേശിയായ രവിശ്രീനിവാസൻ സായ് കിഷോർ, ഐപിഎൽ ട്വന്‍റി-20യിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമായ ആറടി നാല് ഇഞ്ച് ഉയരമുള്ള ഇടംകൈയൻ സ്പിന്നർ. അശ്വിന്‍റെ പാതയിൽ തമിഴ്നാട് പ്രീമിയർ ലീഗിൽ ജഗദീശനും ആർ. അശ്വിനുമായി കളിക്കളത്തിൽ സായ് കിഷോർ വാക്കുതർക്കത്തിലേർപ്പെട്ടു. ‘താങ്കൾക്ക് മികവുണ്ടെങ്കിൽ അശ്വനിനെപ്പോലെ പന്തെറിയൂ’ തർക്കത്തിനിടയിലെ ആ വാക്കുകൾ സായിയെ ബൗളിംഗ് കൂടുതൽ മികവുറ്റതാക്കാൻ പ്രേരിപ്പിച്ചു. അശ്വിനെപ്പോലെ ബുദ്ധികൊണ്ട് ബാറ്ററെ കുരുക്കുന്ന ബൗളറായി സായി പിന്നീട് മാറി. അതോടെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ. 2019-20 സീസൺ സയീദ് മുഷ്താഖ്…

Read More

 ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്; ചെന്നൈയിലുള്ള ഓഫീസിലാണ് പരിശോധന; കൊച്ചിയിലെ ഉദ്യോഗസ്ഥരും സംഘത്തിൽ

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്‍റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

ഇങ്ങനെയങ്ങ് പോണായിരുന്നോ… ഇരുപത്തിയഞ്ചാം വിവാഹവാർഷികാഘോഷത്തിനിടെ നൃത്തം; ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചു

ലക്നോ: 25-ാം വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ വച്ചാണ് ബിസിനസുകാരനായ വസീം സർവത്തും(50) ഭാര്യ ഫറയും വിവാഹവാർഷികാഘോഷം സംഘടിപ്പിച്ചത്. ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുകയായിരുന്ന വസീം സർവത്ത് കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

Read More

എട്ട് കോളജ് വിദ്യാർഥികൾ നവവധുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവിന് മുന്നിലിട്ട് പീഡിപ്പിച്ചത് ആറുപേർ; എല്ലാവർക്കും ജീവപര്യന്തം വിധിച്ച് കോടതി

ഭോപ്പാൽ: ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് 2,30,000 രൂപ പിഴയും വിധിച്ച് മധ്യപ്രദേശിലെ രേവയിലെ കോടതി. രാംകിഷൻ, ഗരുഡ് കോറി, രാകേഷ് ഗുപ്ത, സുശീൽ കോറി, രജനീഷ് കോറി, ദീപക് കോറി, രാജേന്ദ്ര കോറി, ലവ്കുഷ് കോറി എന്നീ എട്ട് പ്രതികളെയാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പത്മ ജാതവ് കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്ക് മരണം വരെ ജയിൽ ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പിടിഐയോട് പറഞ്ഞു. രേഖകൾ, തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച ശേഷം, എട്ട് കുറ്റവാളികളും ജീവിതകാലം മുഴുവൻ ജയിലിൽ തുടരുമെന്ന് കോടതി വിധിച്ചു. 2024 ഒക്ടോബർ 21 ന് ഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രദേശത്താണ് സംഭവം നടന്നത്. പ്രതികൾ നവദമ്പതികളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് പ്രതികളിൽ…

Read More

ഇൻസ്റ്റഗ്രാം പ്രണയത്തിൽ വീണ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് യുവാവ്; കാമുകനൊപ്പം 57 കാരനും പിടിയിൽ; അഞ്ചുവർഷം മുമ്പ് നടന്ന കഥകേട്ട് ഞെട്ടി വീട്ടുകാർ

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ, അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ച 57-കാരന്‍റെ പേരും വെളിപ്പെടുത്തി പതിനേഴുകാരി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ അച്ഛന്‍റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസിൽകയറ്റി ഇയാൾ തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽനിന്ന്‌ ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലിൽ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വിവരങ്ങൾ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും വെളിപ്പെടുത്തിയത്. 2020-ലാണ് സംഭവം. ഏഴാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി…

Read More