വാട്സ്ആപ്പിനെ നയിക്കാൻ ഇന്ത്യൻ സിഇഒ കുനാൽ ഷാ; മെറ്റയുടെ ഏറ്റവും ഉയർന്ന നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാൻ

ന്യൂഡൽഹി: ഇന്ത്യൻ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ ‘ക്രെഡി’ൽ വൻ നിക്ഷേപം നടത്തി ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ. ഇതിന് പിന്നാലെ ക്രെഡ് സ്ഥാപകനും സിഇഒയുമായ കുനാൽ ഷായെ വാട്സ്ആപ്പിന്‍റെ ആഗോള തലവനായി നിയമിച്ചു. മെറ്റയുടെ ഏറ്റവും ഉയർന്ന നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാൽ ഷാ. ക്രെഡ് ആപ്പിന്‍റെ മാതൃകമ്പനിയായ ഡ്രീം പ്ലഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ 8,550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുന്നത്. ഈ പുതിയ നിക്ഷേപത്തോടെ ക്രെഡിന്‍റെ ആകെ വിപണി മൂല്യം 43,000 കോടി രൂപയായി ഉയർന്നു. 2018-ൽ കുനാൽ ഷാ തുടക്കം കുറിച്ച ക്രെഡ് വഴി നിലവിൽ ഇന്ത്യയിലെ 40 ശതമാനത്തോളം ക്രെഡിറ്റ് കാർഡ് ബില്ലിംഗ് ഇടപാടുകളാണ് നടക്കുന്നത്. കമ്പനിക്ക് നിലവിൽ ഒരു കോടി എഴുപത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കണക്കുകൾ. അതേസമയം, മെറ്റ കേവലം ഒരു നിക്ഷേപകൻ മാത്രമായിരിക്കുമെന്നും ക്രെഡ് ഉപയോക്താക്കളുടെ വ്യക്തിഗത…

Read More

ഇരകളെ കണ്ടെത്തുന്നത് മാട്രിമോണി സൈറ്റുകൾ വഴി; ചാറ്റിംഗിലൂടെ വിവാഹവാഗ്ദാനം നൽകി പണം കൈക്കലാക്കും; ഷംലയുടെ ചൂണ്ടയിൽ കുരുങ്ങിയ യുവാക്കളുടെ കണക്ക് ഞെട്ടിക്കുന്നത്

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ…

Read More

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ വന്നിടിച്ചു: 25-കാരന് ദാരുണാന്ത്യം

പാലക്കാട്: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കരികിൽ ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം. ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വടക്കഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More

കൊട്ടാരക്കരയിലെ അപകടം; ടിപ്പർ അമിത വേഗതയിലായിരുന്നെങ്കിൽ കർശന നടപടിയെടുക്കും, ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഗതാഗത മന്ത്രി

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വിദ്യാർഥി അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. അപകടത്തിനിടയാക്കിയ ടിപ്പർ അമിത വേഗതയിലായിരുന്നെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടിയുണ്ടാകും. അമിതവേഗതയിൽ പോകുന്ന ടിപ്പർ ലോറികൾ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽമൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ സ്കൂളിലേക്കും മറ്റും പോകാനായി ബസ് കാത്തുനിന്നവർക്ക് മുകളിലേക്ക് മണ്ണ് കയറ്റിയ ലോറി മറിയുകയായിരുന്നു. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു:ഹരിലാൽ (54): കുടവട്ടൂർ സ്വദേശി, അജയകുമാർ (45): നീലേശ്വരം മുക്കോണിമുക്ക് സ്വദേശി, പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ കുശാൽ (15),…

Read More

ബാഡ് ടച്ചിനെക്കുറിച്ച് അമ്മ മകളെ പറഞ്ഞ് പഠിപ്പിച്ചു; അയൽവാസിയായ അപ്പൂപ്പൻ തന്നോട് ചെയ്ത ടച്ചിനെക്കുറിച്ച് കുട്ടിപറഞ്ഞു; അമ്പതുകാരനെ അകത്താക്കി പോലീസ്

ആലപ്പുഴ: പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്. ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

സുധീരൻ സർക്കാരിന്‍റെ കാലൻ; പിണറായിയും താനും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയ; മദ്യ നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സർക്കാരിന്‍റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്‍റെ കാലനാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?. പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read More

ടിപ്പർ ഇറക്കമിറങ്ങിവന്നത് അമിത വേഗത്തിൽ; ബസ് കാത്തുനിന്ന കുട്ടികളുടെ ഇടയിലേക്ക് ഇടിച്ചു കയറി; കൊല്ലത്ത് ടിപ്പറിനും മണ്ണിനുമിടയിൽ ഞെരിഞ്ഞ് മരിച്ചത് 3 പേർ

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. മൂന്നുപേർ മരിച്ചു. ബസ് കാത്തിരുന്നവരുടെ മുകളിലേക്ക് മണ്ണും കെട്ടിടാവശിഷ്ടങ്ങളും പാറക്കഷണങ്ങളും വീണാണ് ദാരുണ മരണം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകാനായി മുക്കോളി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞത്. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ടിപ്പറിനടിയിലെ മണ്ണുമാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ ഹരിലാൽ. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല. ടിപ്പറിലെ മണ്ണിനു…

Read More