ഡിഎംകെയെ തളർത്താൻ പുതിയ വ്യൂഹം: ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ച് വിജയ്

ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെ‌ടുക്കുമെന്ന് ടിവികെ വ്യക്തമാക്കി. ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്‍റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്‍റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്‍റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ…

Read More

ഷാപ്പിലെ കറിയും വ്‌ളോഗർമാരും… വൈറൽ കള്ളുഷാപ്പുകളുടെ അടുക്കളപ്പുര ഇത്രയും വൃത്തിഹീനമോ? രുചിക്കൂട്ട് തേടിയറങ്ങുന്നവർ ശ്രദ്ധിക്കുക

കോട്ടയം: സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പല ഷാപ്പുകളും ഷാപ്പിലെ കറികളും. കഴിഞ്ഞ ദിവസം തലക്കറി കഴിച്ച് ഒരാള്‍ മരിച്ച കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പും സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു കള്ളിനേക്കാള്‍ ഭക്ഷണത്തിനാണ് ഇവിടെ പ്രശസ്തി. ഫുഡ് വ്ലോഗര്‍മാരുടെ ഇഷ്ടയിടം. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായ പല ഷാപ്പുകളും പക്ഷേ വൃത്തിയുടെ കാര്യത്തില്‍ അതിദയനീയം.പാടങ്ങളോടും മറ്റും ചേര്‍ന്നാണ് മിക്ക ഷാപ്പുകളും. ഒഴുക്കു നിലച്ച് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍ പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതെന്ന് ഷാപ്പില്‍ നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടതാണ്. മലിനജലം കെട്ടിക്കിടക്കുന്ന തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളുയും ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. ജിബിന്‍ കുര്യന്‍

Read More

മകന്‍റെ ലഹരി കച്ചവടം ചോദ്യം ചെയ്ത പിതാവിന് ക്രൂരമർദനം; സാരമായി പരിക്കേറ്റ 77കാരൻ ആശുപത്രിയിൽ; പ്രതി സൈമണിന്‍റെ പേരിൽ എണ്ണിയാൽത്തീരാത്തത്ര കേസ്

തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല്‍ വീട്ടില്‍ സൈമണാണ് (77) മകന്‍ ജോബിയുടെ ക്രൂരമർദനത്തിനിരയായത്. കഴിഞ്ഞദിവസം 600 പാക്കറ്റ് ഹാന്‍സുമായി പോലീസ് പിടികൂടിയ ജോബി ജാമ്യത്തിലറങ്ങിയശേഷം വീണ്ടും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് കണ്ട സൈമണ്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സൈമണിന്‍റെ നെഞ്ചില്‍ ചവിട്ടുകയും മുഖത്തും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ റീജ സലിലിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ജോബി. സംഭവത്തില്‍ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇത്തരത്തില്‍ മകന്‍…

Read More