കൈയെത്തും ദൂരത്ത്… വിനോദസഞ്ചാരകേന്ദ്രമായ ഇടയിലെക്കാട്ടെ പാതയോരങ്ങൾ കൈയടക്കി മയിലുകൾ

വിനോദസഞ്ചാരകേന്ദ്രമായ കാസർഗോട്ടെ ഇടയിലെക്കാട്ടിലും പരിസരങ്ങളിലും നാടും പ്രധാനപാതയും കൈയടക്കുകയാണ് മയിൽക്കൂട്ടം.

സ്വദേശ- വിദേശ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ് മയിൽ കൂട്ടത്തിന്‍റെ രാവിലെയും വൈകുന്നേരവുമുള്ള സഞ്ചാരം.

ആൺമയിലുകളും പെൺമയിലുകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 10 ൽപ്പരം മയിലുകളാണ് തീറ്റ തേടി വയലുകളും തോടുകളും റോഡുകളും ചുറ്റി നടക്കുന്നത്.

മയിൽക്കൂട്ടം ഇടയിലെക്കാട് ബണ്ട് പരിസരം മുതൽ വലിയപറമ്പ് പാലം വരെയുള്ള പാതയോരത്തെ നിത്യ കാഴ്ചയാണ്.

Related posts

Leave a Comment