ശബരിമല: ക്ഷേത്രത്തില്‍ വഴിപാട് പ്രസാദമായി നല്കുന്ന അപ്പം നിര്‍മാണം നിലവിലുള്ള രീതിയില്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്കി. ഭക്തര്‍ വഴിപാടായി നല്കുന്ന അരി കഴുകി ഉണക്കി അപ്പത്തിന് ഉപയോഗിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതേസംവിധാനമാണ് തുടര്‍ന്നിരുന്നതെങ്കിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അപ്പം നിര്‍മാണം തടയുകയായിരുന്നു. പുറത്തുനിന്ന് അരി എത്തിച്ച് അപ്പം നിര്‍മിക്കണമെന്നാണ് നിര്‍ദേശമുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുകയായിരുന്നു.അപ്പം നിര്‍മാണം രണ്ടുദിവസമായി തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ വിതരണവും പ്രതിസന്ധിയിലാണ്.
Related posts
25 കോടിയുടെ തട്ടിപ്പ്; പ്രതി പണം തട്ടിയത് നൂറിലധികം പ്രവാസികളില്‍നിന്ന്
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പണം...വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും; റഫറിയെ അറിയിക്കാൻ ആഗോള സ്റ്റാൻഡേർഡ് ആംഗ്യം
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു. കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ...ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ...