നയൻതാരയെ അനുകരിക്കുന്നു എന്ന വിമർശനം; മറുപടിയുമായി അനിഖ സുരേന്ദ്രൻ

 
ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് നടി അനിഖ സുരേന്ദ്രന്‍. 
 
വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം നായികയായി തിളങ്ങി നിൽക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.
 
ഒരു ചെറിയ സീനിൽ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്. 
 
അതിനു ശേഷം തമിഴിൽ നിന്നടക്കം അവസരങ്ങൾ അനിഖയെ തേടിയെത്തി. അജിത് നായകനായ യെന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിലെ അരങ്ങേറ്റം.
 
ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. ഒരുപിടി സിനിമകളിൽ നയൻതാരയുടെ മകളായും നയൻതാരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്.
 
നയൻതാരയുമായുള്ള മുഖ സാദൃശ്യമാണ് അനിഖയെ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ജൂണിയർ നയൻ‌താര എന്നുൾപ്പടെയുള്ള പേരുകളിലും അനിഖ അറിയപ്പെടാറുണ്ട്.
 
അതേസമയം നയൻതാരയെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന വിമർശനവും പലപ്പോഴും അനിഖയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ താരം നൽകിയ അഭിമുഖങ്ങൾക്ക് താഴെ ഇത്തരം കമന്‍റുകൾ വന്നിരുന്നു.
 
സംസാരത്തിലും മാനറിസങ്ങളിലുമൊക്കെ നയൻതാരയെ പകർത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനിഖ സുരേന്ദ്രന്‍.  
 
  ഏതു രീതിയിലാണു നയന്‍താരയെ അനുകരിക്കുന്നതെന്ന് എനിക്കു മനസിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം സാമ്യം ഉണ്ട് എന്ന് ചിലര്‍ പറയാറുണ്ട്.
 
ബേസ് വോയ്‌സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍ എന്‍റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ.
 
സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതൽ ഉപയോഗിക്കുന്നു എന്നാണു മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്.
 
സ്‌കൂളില്‍ ഇംഗ്ലീഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലീ ഷിലാണു കൂടുതല്‍ സമയവും സംസാരിക്കുന്നത്.
 
അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലീഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല. നെഗറ്റീവ് പറയുന്നവര്‍ക്കു ഞാന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ല.  – അനിഖ വ്യക്തമാക്കി. 
 
 

Related posts

Leave a Comment