പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും..! സ്‌ക്കൂട്ടറില്‍ വന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍; യുവാവ് പോലീസിനോട് പറഞ്ഞ കഥ ഇങ്ങനെ…

കാട്ടാക്കട : സ്കൂട്ടറിൽ വരികയായിരുന്ന യുവതിയ്ക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് സ്വദേശി സുധീഷ് വേണുഗോപാൽ( 28) ആണ് നെയ്യാർഡാം എസ്.ഐ സതീഷ്കുമാറിന്‍റെ പിടിയിലായത്. സൗദിയിലെ ഒരു ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ.

ഇയാൾ വിവാഹാഭ്യാർഥനയുമായി യുവതിയെ സമീപിച്ചു. എന്നാൽ പെൺകുട്ടി വിസമ്മതിച്ചു. ഇയാൾ പെൺകുട്ടിയെ പലവട്ടം ശല്യപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഇത് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ യുവതിയ്ക്കായി വിവാഹ ആലോചനകൾ തുടങ്ങി. തുടർന്നാണ് വിവാഹം തടസ്സപ്പെടുത്താൻ ഇത്തരമൊരു ആക്രമണത്തിന് മുതിർന്നതെന്ന് പോലീസ് പറയുന്നു.

പന്നിയോട്ടുള്ള കടയിൽ നിന്നും ആഡിഡ് വാങ്ങി സാധാരണ വരാറുള്ള സമയം നോക്കി വച്ച് പിന്നാലെ പിന്തുടർന്നാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ശരീരത്തിലും മുഖത്തിലും പൊള്ളലോറ്റ് വിവഹാം മുടക്കുകയായിരുന്നു ലക്ഷ്യം. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കുടൂതൽ വിവരങ്ങൾകിട്ടുമെന്ന് പോലീസ് പറയുന്നു. സ്ഥലത്ത് ചില താമസക്കാർ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ തിരഞ്ഞത്.

കുറ്റിച്ചൽ തച്ചൻകോട്ട് വച്ചാണ് സംഭവം. മന്തിക്കളം സ്വദേശി മോഹൻ ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീനാമോഹൻ( 23) ആണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ആര്യനാട്ടുള്ള ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപികയായിരുന്ന ജീന സ്ക്കൂട്ടറിൽ വീട്ടിലേയ്ക്ക് വരവെയാണ് തച്ചൻകോട് കരിംപൊത്താൻ വളവിന് സമീപം വച്ച് എതിരെ പിൻതുടർന്ന് വന്ന ബൈക്ക് നിന്നതും ഹെൽമറ്റ് ധരിച്ച ഒരാൾ മുഖത്തിലേയ്ക്ക് ആസിഡ് ഒഴിച്ചതും.

യുവതിയുടെ മുഖത്തും കഴുത്തിലും പിൻഭാഗത്തും ആസിഡ് വീണു. സ്ക്കൂട്ടറിൽ നിയന്ത്രണം വിട്ട ജീന റോഡിൽ കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ബൈക്കിൽ വന്നയാൾ രക്ഷപ്പെട്ടു.

Related posts