ആറര മണിക്കൂര്‍, 51 പേജ് രഹസ്യമൊഴി! അറിയാവുന്നതെല്ലാം പറഞ്ഞെന്ന് ബാലചന്ദ്രകുമാർ; മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞത് ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയാണ് കോടതി രേഖപ്പെടുത്തിയത്.

കേസിലെ അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ സിജെഎം കോടതി മജിസ്ട്രേറ്റിനു നിര്‍ദേശം നല്‍കിയത്.

ബാലചന്ദ്രകുമാറിനെ സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങി രാത്രി എട്ടിനാണ് അവസാനിച്ചത്.

51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു.

ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്‍റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Related posts

Leave a Comment