സർ‌ക്കാരിന്‍റെ  വിശദീകരണം പോലെ ഭാഗ്യലക്ഷിയുടെയും കൂട്ടരുടെയും ഭാഗ്യക്കോട്


കൊച്ചി: യൂട്യൂബർ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

വിജയ് പി. നായര്‍ ഒത്തുതീര്‍പ്പിനു ക്ഷണിച്ചതുകൊണ്ടാണ് അയാളുടെ താമസസ്ഥലത്തു പോയതെന്നുമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ജാമ്യാപേക്ഷ 23നു വീണ്ടും പരിഗണിക്കും.

Related posts

Leave a Comment