മീൻ പിടിക്കാൻ പുഴയിലിറങ്ങി; കൂട്ടുകാർ നോക്കിനിൽക്കെ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്.

 ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റാഷിദും റിൻഷാദും കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽ പ്പെട്ടു.

കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ ഇവരെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെ ഉടൻ തന്നെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി.

തിരച്ചിലിൽ സമീപത്ത് നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Related posts

Leave a Comment