എങ്ങനെ കടത്തിയാലും പൊക്കും..! കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 689 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രി ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പിടികൂടിയ പേസ്റ്റ് രൂപത്തിലുള്ള സ്വർണം 749.5 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 689 ഗ്രാമാണ് ലഭിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ കെ.ഹബീവ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ…

Read More

പ്രിയപ്പെട്ട വോട്ടർമാരേ…. അറിയണം… പയ്യന്നൂരിലെ സ്ഥാനാര്‍ഥികളുടെ വാക്കുകള്‍

പയ്യന്നൂര്‍: രാവിലെ ഒന്‍പതോടുകൂടിയാരംഭിച്ച് രാത്രി ഒന്‍പതോടെ അവസാനിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികളാണ് പയ്യന്നൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെത്തുന്നതിന് മുമ്പുതന്നെ പൈലറ്റ് വാഹനങ്ങളില്‍ നേതാക്കളെത്തി പ്രസംഗമാരംഭിക്കും.സ്ഥാനാര്‍ഥിയെത്തുന്നതോടെ വാദ്യഘോഷങ്ങളും മുദ്രാവാക്യം വിളികളുമായുള്ള എതിരേല്‍ക്കല്‍. പിന്നീടാണ് സ്ഥാനാര്‍ഥികളുടെ ഊഴം.വിശദമായ പ്രസംഗങ്ങള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സ്ഥാനാര്‍ഥികളില്‍നിന്നുണ്ടാകുന്നത്. സ്ഥാനാർഥികളുടെ പ്രസംഗം രാഷ്‌ട്രദീപിക റിപ്പോർട്ട് ചെയ്തപ്പോൾ… എതിരാളികളില്ലാത്ത തെരഞ്ഞെടുപ്പെന്ന് ടി.ഐ. മധുസൂദനന്‍(എല്‍ഡിഎഫ്) പ്രിയ വോട്ടര്‍മാരെ സഹോദരി സഹോദരന്മാരെ… കൂടുതല്‍ സംസാരിക്കാന്‍ പാടില്ല എന്ന വിലക്കുള്ളതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഞാനൊതുക്കുകയാണ്. ദുരിതങ്ങളുടേയും പ്രളയങ്ങളുടേയും മഹാവ്യാധിയുടേയും അനിര്‍വചനീയമായ പ്രതിസന്ധികള്‍ക്കിടയിലും സമാനതകളില്ലാത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നേതാക്കള്‍ ഇവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് തികഞ്ഞ അഭിമാനത്തോടെ നമ്മള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിസന്ധികളില്‍ താങ്ങും തണലുമായ സര്‍ക്കാരിനനുകൂലമായ ഹൃദയവികാരമാണ് കേരളത്തിലെങ്ങും അലയടിക്കുന്നത്. അതിനാല്‍ത്തനെ ഇടതുപക്ഷ ജനാധിപത്യ…

Read More

രാജു കട്ടക്കയത്തിന് അവഗണനയ്‌ക്കൊപ്പം അവഹേളനവും! കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പുകയുന്നു

വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന് ചോദിക്കാത്ത പാര്‍ട്ടി പദവി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതിനെതിരേ മലയോര മേഖലയിലെ കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പുകയുന്നു. നാലുദിവസം മുമ്പാണ് കട്ടക്കയത്തെ ഡിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കെപിസിസി നേരിട്ട് ഉത്തരവിറക്കിയത്. ഇന്നലെ ആ ഉത്തരവ് മരവിപ്പിച്ചതായുള്ള അറിയിപ്പും ലഭിച്ചു. ഡിസിസി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ മത-സാമുദായിക പരിഗണനകളുടെ പേരില്‍ രണ്ടാംതവണയും അവഗണിക്കപ്പെട്ടിട്ടും തികഞ്ഞ അച്ചടക്കത്തോടെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആത്മാര്‍ഥമായി രംഗത്തിറങ്ങുകയും ചെയ്യുന്നതിനിടെയാണ് കടക്കയത്തിന് ഈ അവഹേളനം കൂടി ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ഷക കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുതിര്‍ന്ന നേതാവുമായ രാജു കട്ടക്കയത്തെ തീരെ ജൂണിയറായ നേതാക്കള്‍ക്കൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറി…

Read More

പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്, ശ്രീരാമകൃഷ്ണൻ ഉടൻ പദവി രാജിവയ്ക്കണമെന്ന് ചെന്നിത്തല

കണ്ണൂർ: സ്പീക്കർ പദവിയുടെ മഹത്വം ശ്രീരാമകൃഷ്ണൻ കളഞ്ഞുകുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണകള്ളക്കടത്ത് കേസിലെ പ്രതികൾ ഇഡിക്കു നൽകിയ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്. മൊഴികളിലൂടെ സിപിഎം നേതാക്കൾക്കളുടെയും സ്പീക്കറുടെയും തനിനിറം പുറത്തുവന്നിരിക്കുകയാണ്. സ്പീക്കറെ നീക്കാനുള്ള പ്രമേയം നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചത് എത്ര ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥലം എംഎൽഎ പോലും അറിയാതെ സ്വപ്നയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി സ്വപ്നയുമായുള്ള അഗാധബന്ധത്തിന്‍റെ തെളിവാണ്. നിയമസഭാ സമ്മേളനം കഴിയുന്പോഴൊക്കെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗൾഫിലേക്കു പോകുമായിരുന്നു. സ്വർണകള്ളക്കടത്തിൽ സ്പീക്കറുടെ പങ്കിനെപ്പറ്റി നേരാംവണ്ണം ചോദ്യംചെയ്താൽ കൂടുതൽ സത്യം പുറത്തുവരും. കളങ്കിതനായ സ്പീക്കർ രാജിവയ്ക്കണം. പാർട്ടി സീറ്റ് പോലും നിഷേധിച്ച സാഹചര്യത്തിൽ ആ പദവിയിൽ അള്ളിപ്പിടിച്ചു നിൽക്കുന്നത് തെറ്റാണ്. സ്പീക്കർ പദവി ദുരുപയോഗപ്പെടുത്തി വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇത് പ്രചരണരംഗത്ത്…

Read More

ഉരുവച്ചാലിൽ റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം വേണം !വാഹനങ്ങളുടെ അമിതവേഗത ;ഇടിക്കാതിരിക്കാൻ യാത്രക്കാർ ഓടി രക്ഷപ്പെടേണ്ട അസ്ഥ

മട്ടന്നൂർ: ഉരുവച്ചാലിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ ജീവൻ പണയം വെക്കണം. വാഹനങ്ങളുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടുകയാണ്. റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞെങ്കിലും സീബ്രാ ലൈൻ ഇല്ലാത്തതാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പെടാപാട് പെടുന്നത്. ശിവപുരം, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട്, മണക്കായി എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളിൽ നിന്ന് ഇറങ്ങുന്ന സ്തീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച 60കാരൻ ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത് തലനാരഴിയ്ക്കാണ്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ബസ് അപകടത്തിൽപെട്ട് 8 വാഹനങ്ങളാണ് തകർന്നത്. തലശേരി-കുടക് പാതയായ ഉരുവച്ചാൽ ടൗണിൽ വാഹന തിരക്കിൽ വീർപ്പ് മുട്ടുകയാണ്.റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമോ, അപകട മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തത് ബസ് ഇറങ്ങി മറുഭാഗത്തേക്ക് കടക്കേണ്ട യാത്രക്കാർ ഏറെ പാടുപെടുകയാണ്. മൂന്ന് റോഡിനെ ബന്ധിക്കുന്ന ഉരുവച്ചാൽ…

Read More

പാരാലിമ്പിക് ദേശീയ മത്സരത്തിൽ കേരളത്തിന്‍റെ ആദ്യ മെഡൽ ജേതാവായി ലതിക

മാതമംഗലം: അംഗപരിമിതർക്കായുള്ള പാരാലിന്പിക് ദേശീയ തല മത്സരത്തിൽ കേരളത്തിന്‍റെ ആദ്യമെഡൽ ജേതാവെന്ന നേട്ടം മാതമംഗംലം സ്വദേശിനി പി.വി. ലതികയക്ക്. ‌‌ പോളിയോ രോഗത്തെ തുടർന്ന് 40 വർഷമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പതിനെട്ടാമത് സീനിയർ നാഷണൽ പവർലിഫ്റ്റിങ് മീറ്റിൽ പാരാലിമ്പിക് ഇനത്തിലാണ് വെള്ളിമെഡൽ നേടിയിരിക്കുന്നത്. ബംഗളൂരുവിൽ മാർച്ച് 18 മുതൽ 21 വരെ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ടി.വി.ലതിക മാത്രമാണ് പങ്കെടുത്തത്. ഇവർ രണ്ടാംതവണയാണ് നാഷണൽ മീറ്റിൽ പങ്കെടുക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പുറത്തുപോയി പരിശീലനത്തിന് സാധിക്കാത്തതിനാൽ വീട്ടിൽ നിന്ന് തന്നെയാണ് പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ സഹകരിക്കുന്ന ഇൻസ്പെയറിന്‍റെ സഹകരണവും ലഭിച്ചിരുന്നു. മികച്ച പരിശീലനം ലഭിച്ചാൽ ഇന്ത്യയുടെ തന്നെ അഭിമാനം ആകാൻ ലെതികയ്ക്ക് സാധിക്കും. ഫ്ളൈ, ആശ്രയ സ്വാശ്രയസംഘം, വീൽചെയർ അസോസിയേഷൻ തുടങ്ങിയ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ ലധിക പ്രവർത്തിച്ചുവരികയാണ്. മത്സര സമയത്ത് വീൽചെയർ…

Read More

പയ്യന്നൂരിന് കൗതുകം; ആരാധ്യനായ സ്ഥാനാര്‍ഥിക്കു വേണ്ടി ഓട്ടോയെ പ്രചാരണോപാധിയാക്കി പാറന്തിട്ട അനീഷ്

പയ്യന്നൂര്‍: ജീവിതോപാധിയായ ഓട്ടോറിക്ഷയെ ആരാധ്യനായ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണോപാധിയാക്കി ഓട്ടോ ഡ്രൈവര്‍. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ താമസക്കാരനുമായ പാറന്തിട്ട അനീഷ് (45) ആണ് തന്‍റെ ഗുരുനാഥന്‍ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനു വേണ്ടി തന്‍റെ ഓട്ടോയെ പ്രചാരണോപാധിയാക്കിയത്. അനീഷിന്‍റെ താല്‍പര്യപ്രകാരം പയ്യന്നൂരിലെ പരസ്യ എജന്‍സിയായ റെഡ് രൂപകല്‍പ്പന ചെയ്ത പരസ്യമാണ് ഓട്ടോയിലുള്ളത്. സുബ്രഷ്മണ്യ ഷേണായി, കണ്ണന്‍ നായര്‍, ടി. ഗോവിന്ദന്‍ എന്നീ നേതാക്കളുടെ ചിത്രങ്ങളുള്‍പ്പെടെയാണ് സ്വന്തം ചെലവില്‍ ഓട്ടോയിൽ സ്ഥാപിച്ചത്. ഓട്ടോ തൊഴിലാളി യൂണിയന്‍റെ (സിഐടിയു) നേതൃത്വത്തില്‍ അന്പതോളം ഓട്ടോകളും ഇത്തരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണവുമായി സര്‍വീസ് നടത്തുന്നുണ്ട്. 1987-88 കാലഘട്ടത്തില്‍ ആംപിയർ ട്യൂഷന്‍ സെന്‍ററില്‍ തന്‍റെ ഗുരുനാഥനായിരുന്നു മധുസൂദനനെന്നും ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും അനീഷ് പറഞ്ഞു. പത്തു വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം പയ്യന്നൂരില്‍ ഓട്ടോയോടിച്ച് ജീവിക്കുന്ന…

Read More

നഗ്നതാ പ്രദര്‍ശനത്തിലൂടെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പെരിങ്ങോം: പതിമൂന്നു വയസുള്ള വിദ്യാര്‍ഥികളെ നഗ്നതാ പ്രദര്‍ശനത്തിലൂടെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഓലയമ്പാടി പെരുവാമ്പയിലെ മുഹമ്മദ് റാഫിയെ(44)യാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 18-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. റോഡിലൂടെ പോകുകയായിരുന്ന രണ്ടുകുട്ടികളെയാണ് ഇയാള്‍ കാറില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. ബഹളം വച്ച് കാറില്‍നിന്നും ഇറങ്ങിയോടിയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെയും ചൈല്‍ഡ് ലൈനിനേയും സമീപിക്കുകയായിരുന്നു. കുട്ടികളില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

Read More

പടക്കത്തിന്‍റെ മറവിൽ സ്ഫോടക വസ്തുക്കളും? അനധികൃതമായി കടത്തിയ ഒരു ലോഡ് പടക്കം പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

തലശേരി: കണ്ണൂർ ജില്ലയും മാഹി മേഖലയിലും പിടിമുറുക്കി പടക്ക മാഫിയ.അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന ഒരു ലോഡ് പടക്കം ചൊക്ലി സിഐ കെ.സി. സുഭാഷ് ബാബു, എസ്ഐ വി.വി. അജീഷ്, എഎസ്ഐ മാരായ വിൽസൺ ഫെർണാണ്ടസ്, റാം മോഹൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രാഗേഷ്, സിപിഒ സരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതു നഗർ ജില്ലയിലെ സാത്തൂർ നെഹ്രു സ്ട്രീറ്റിലെ വാസുദേവൻ (58) തൂത്തുകുടി കടമ്പൂർ, പെരുമാൾ കോവിൽ സ്ട്രീറ്റിൽ ഹൃദധാലമണി (39) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ പടക്കവും ലോറിയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തലശേരി കൊടുവള്ളി, മാഹി, പള്ളൂർ, പൂക്കോം, ചമ്പാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ അനധികൃതമായി പത്ത്…

Read More

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ മാതൃകയായി പയ്യന്നൂര്‍; പിന്നിൽ പ്രവർത്തിക്കുന്നത് താലൂക്ക് ആശുപത്രിജീവനക്കാർ

  പയ്യന്നൂര്‍: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പയ്യന്നൂര്‍ മാതൃകയാകുന്നു. ജില്ലാ ആരോഗ്യകേന്ദ്രത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് വിതരണമെങ്കിലും ഷെഡ്യൂളുകള്‍ക്കുമപ്പുറം പരമാവധിയാളുകള്‍ക്ക് വാക്‌സിന്‍ വിതരണം നല്‍കിയാണ് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രം മാതൃകയാകുന്നത്. താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ജീവനക്കാരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.വാക്‌സിന്‍ വിതരണം എത്രപേര്‍ക്ക് നല്‍കണമെന്നതുള്‍പ്പെടെയുള്ള ഷെഡ്യൂളുകള്‍ തലേദിവസമാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്നത്. ഇതിന്‍റെ പരിമിതികളുണ്ടെങ്കിലും 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ഷെഡ്യൂള്‍ ലഭിച്ചാല്‍ പരമാവധിയാളുകള്‍ക്ക് ഇവിടെനിന്നും വാക്‌സിന്‍ നല്‍കിവരികയാണ്. ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധമാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍. ആദ്യം വാക്‌സിന്‍ നല്‍കിയിരുന്നവര്‍ക്കുള്ള കോവാക്‌സിന്‍റെ രണ്ടാമത്തെ ഡോസും മറ്റുള്ളവര്‍ക്ക് കോവിഷീല്‍ഡുമാണ് നല്‍കുന്നത്. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന് പുറമെ മുത്തത്തി ആരോഗ്യകേന്ദ്രത്തിലും വാക്‌സിന്‍ വിതരണം ആരംഭിച്ചത് കോറോം പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടുണ്ട്. അറുപത് വയസ് കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍,…

Read More