പെരിയ ഇരട്ടക്കൊല; സിബിഐ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ; ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചുവരെ…

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതിചേർത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പേരെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10 മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചുവരെ നീളും.  

Read More

ശബരിമല വീണ്ടും കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം; തടയുമെന്ന മുന്നറിയിപ്പുമായി കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുമ്പ് സര്‍ക്കാര്‍ നടത്തിയ നീക്കം വിശ്വാസികള്‍ തടഞ്ഞിരുന്നു. അതിനു നേതൃത്വം നല്‍കാന്‍ ബിജെപിക്ക് കഴിയുകയും ചെയ്തിരുന്നു. സര്‍ക്കാരിന്‍റെ തുടര്‍ന്നുള്ള നീക്കവും തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലിച്ച നടപടി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. സീല്‍ വച്ച ബോക്‌സുകളില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം ലംഘിക്കുകയാണ്. തുണി സഞ്ചികളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. സിപിഎമ്മിന് വേണ്ടി പിഎല്‍ഒമാരും തഹസീല്‍ദാര്‍മാരും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read More

പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം? കാലിക്കീശയുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ അശ്വിൻ പ്രസാദും പി.എച്ച്. മുഹമ്മദ് റംഷാദും

രാജപുരം: പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശമുയർത്തി അശ്വിൻ പ്രസാദും പി.എച്ച്. മുഹമ്മദ് റംഷാദും നടക്കാൻ തുടങ്ങുകയാണ്. കാസർഗോഡുനിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശം യുവാക്കളിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ചുള്ളിക്കര ഡോൺ ബോസ്കോ കോളജിലെ പൂർവവിദ്യാർഥികളായ ഇരുവരും വളരെ നാളുകൾക്കുമുമ്പേ ആലോചിച്ചുറപ്പിച്ചതാണ് ഒരു യാത്രപോകാൻ. എന്നാൽ കോവിഡ് മൂലം അന്നതിന് കഴിഞ്ഞില്ല. ഇപ്പോൾ സാഹചര്യം അനുകൂലമായി വന്നപ്പോൾ ഇരുവരുടെ കൈയിൽ പണമില്ല. തുടർന്നാണ് പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന ആശയം ഇരുവരും ആലോചിച്ചത്. പോകുന്ന വഴികളിൽ ടെന്‍റടിച്ചു കിടക്കാനും സർക്കാരിന്‍റെ വിശപ്പുരഹിത ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാനുമാണ് തീരുമാനം. പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന പ്രസാദിന്‍റെ മകനാണ് 21 കാരനായ അശ്വിൻ പ്രസാദ്. പരപ്പ കമ്മാടം സ്വദേശിയാണ് 22 കാരനായ മുഹമ്മദ് റംഷാദ്. ഇരുവർക്കും നാഷണൽ യൂത്ത് പ്രോജക്‌ട് കാസർഗോഡ്…

Read More

പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണി! ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം ശരിയായിരുന്നു; ഗൃഹനാഥന്‍റെ മരണത്തില്‍ ഭാര്യയും മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റിൽ

കടുമേനി(കാസർഗോഡ്): കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്‍റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്‍റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന്‍ എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ…

Read More

പ്രണയത്തിലായിരുന്ന യുവാവും, യുവതിയും! നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത; ബന്ധുക്കൾ പോലീസിൽ പരാതി നൽകി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കുളമാവ് : നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത. യുവാവിനെ കെട്ടിത്തൂക്കി കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്സ്‌ (23)ന്‍റെ ബഡുക്കളാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വെള്ളിയാഴ്ച കുളമാവ്നാടുകാണി പവലിയന് സമീപം പാറ ക്കെട്ടിലാണ് സംഭവം. പാറയുടെ മുകളിൽ നിന്ന് പ്രായപൂർത്തി യാകാത്ത പെൺകുട്ടി വീണ നിലയിലും , സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. പെൺകുട്ടി ഗുരുതര പരിക്കുകളോടെ അദ്ഭുകരമായി രക്ഷപെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ, പ്രണയത്തിലായിരുന്ന യുവാവും, യുവതിയും നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ യുവാവ് പെൺകുട്ടിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. പാറക്കെട്ടിലൂടെ താഴേക്ക് പതിച്ച പെൺകുട്ടി ബോധ രഹിതയായി. പാറക്കെട്ടിലൂടെ തുങ്ങി ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധ…

Read More

കണ്ണൂർ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണ കേന്ദ്രങ്ങൾ! കോർപറേഷൻ – ജില്ലാ പഞ്ചായത്ത് പോരിന് ശമനമില്ല

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണ കേന്ദ്രങ്ങൾ തമ്മിലുള്ള പോരിന് ശമനമില്ല. ടെന്നീസ് ഗ്രൗണ്ടിന് സമീപത്തെ എസ്പിസിഎ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതിനെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും തമ്മില്‍ നടന്ന ആദ്യ ഏറ്റുമുട്ടലിന് തുടർച്ചയായി ഇന്നലെ പഴകിയ ഭക്ഷണം പിടിച്ചതുമായി ബന്ധപ്പെട്ടും ഇരുവിഭാഗവും കൊന്പുകോർത്തു. ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്കെതിരേ ഇന്നലെത്തെ സംഭവത്തിലും കണ്ണൂർ ടൗൺ പോലീസ് കേസെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്. കോർപറേഷൻ ഹെൽത്ത് സൂപ്പർ വൈസറാണ് പ്രസിഡന്‍റിനെതിരേ പരാതി നൽകിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ദാമോദരന്‍റെ നേതൃത്വത്തിൽ ഇന്നലെ പരിശോ‌ധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കഫേശ്രീ ഹോട്ടലിലും ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ സാധനങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. പ്രസ്തുത സാധനങ്ങൾ കോർപറേഷൻ വാഹനത്തിൽ…

Read More

സ്വർണം വാങ്ങാണെന്ന വ്യാജനെ എത്തി; 11 പവൻ സ്വർണവുമായി മുങ്ങി; ഒടുവില്‍ ഹരികൃഷ്ണന്‍ കുടുങ്ങി…

ഇരിട്ടി: സ്വർണം വാങ്ങാണെന്ന വ്യാജനെ എത്തി ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് 11 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാലൂർ തോലമ്പ്രയിലെ ഹരികൃഷ്ണനെ (26) നെയാണ് ഇരിട്ടി സിഐ എം.ടി.രാജേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെറിയ ജ്വല്ലറി ആയ പ്രൈം ഗോൾഡിൽ നിന്നാണ് കവർച്ച നടന്നത് . സ്വർണം,വെള്ളി ആഭരണം വിൽക്കുന്ന ചെറിയ കടയിലെ സ്വർണാഭരണം പോരെന്നു പ്രതി പറഞ്ഞപ്പോൾ ഇടപാടുകാരന്ന് കരുതി ഇയാളെ കടയിൽ ഇരുത്തി ഉടമ മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്ത് കൊണ്ട് വന്നപ്പോൾ ഇയാൾ കടയിൽ ഉണ്ടായിരുന്ന പത്തു പവൻ സ്വർണവുമായി മുങ്ങുകയായിരുന്നു. ജില്ലയിലെ പ്രമുഖ ജ്വല്ലറികളിൽ സ്വർണം വാങ്ങാനെന്ന പേരിൽ എത്തി സ്വർണം ഇത്തരം തട്ടിപ്പിലൂടെ കവർന്നതായി പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.  രണ്ട് ദിവസമായി കടയിൽ വന്ന്…

Read More

കേസുകൾ കുന്നോളം! തൊരപ്പനെ കാത്ത് അഴിയാക്കുരുക്ക്; പോലീസിന്‍റെ തീരുമാനം ഇങ്ങനെ…

പയ്യന്നൂര്‍: അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ(36) കാത്തിരിക്കുന്നത് അഴിയാക്കുരുക്ക്. പയ്യന്നൂരില്‍ വ്യാപാരസ്ഥാപനത്തിന്‍റെ ചുമര്‍ തുരന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കുറ്റത്തിനാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ഇയാള്‍ നടത്തിയ കവര്‍ച്ചകള്‍ ഇയാള്‍ക്ക് അഴിയാക്കുരുക്കായി മാറുകയാണ്. തൊരപ്പന്‍ സന്തോഷിനെ പിടികൂടിയ വിവരമറിഞ്ഞ് വിവിധ സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥര്‍ ഇന്നലെ പയ്യന്നൂരിലെത്തിയിരുന്നു. ഇയാള്‍ പ്രതിയായ കേസുകളുടെ വിവരങ്ങള്‍ അറിയാനായിരുന്നു പോലീസ് ഉദ്യോഗസ്ഥരെത്തിയത്. അവരുടെ ചോദ്യങ്ങളോട് തൊരപ്പന്‍ സന്തോഷ് സഹകരിച്ചതായും കുറ്റസമ്മതം നടത്തിയതായുമാണ് വിവരം. അറസ്റ്റിലായ തൊരപ്പന്‍ സന്തോഷിനെ പയ്യന്നൂര്‍ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതോടൊപ്പം വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഇയാള്‍ നടത്തിയ കവര്‍ച്ചകളില്‍ തെളിവെടുപ്പ് നടത്താനായി കസ്റ്റഡി അപേക്ഷകളുടെ പ്രളയമാണുണ്ടാവുക. ഒന്നിന് പിറകെ മറ്റൊന്നായി കസ്റ്റഡിയപേക്ഷകള്‍ നല്‍കാനാണ് പോലീസിന്‍റെ തീരുമാനം. ഇതോടെ…

Read More

സഹപാഠിയായ കാമുകിയേയും കൂട്ടി സ്ഥിരം ചുറ്റിക്കറങ്ങൽ; കമിതാക്കൾക്കു പട്ടിന്‍റെ പണിയൊരുക്കി പോലീസ്; വളപട്ടണത്തെ സംഭവകഥയിങ്ങനെ…

വളപട്ടണം: സഹപാഠിയായ കാമുകിയേയും കൂട്ടി ചുറ്റിക്കറങ്ങിയ കാമുകന് കിട്ടിയത് എട്ടിന്‍റെ പണി. വളപട്ടണം സ്വദേശിനിയായ 17 കാരി കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് അതേ സ്ഥാപനത്തിലെ വിദ്യാർഥിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വളർന്നതും. സഹപാഠി മകളെ ബൈക്കിൽ കൂട്ടി കറങ്ങുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ വളപട്ടണം പോലീസിൽ പരാതിയുമായി എത്തി. പരാതി പരിശോധിച്ച പോലീസ് കാമുകനെ പിടികൂടാൻ തന്നെ തീരുമാനിച്ചു. പെൺകുട്ടി പഠിക്കുന്ന കോളജിന് സമീപം എത്തിയ പോലീസ് കാമുകനെ കൈയോടെ പിടികൂടി. വളപട്ടണം സ്വദേശിനിയുടെ പെൺസുഹൃത്തും കാമുകനുമാണ് ഇവർക്ക് സഹായം ചെയ്തു നൽകുന്നതെന്ന് പോലീസിന് മനസിലായി. പല ദിവസങ്ങളിലും പെൺകുട്ടിയുടെ വളപട്ടണത്തെ വീടിന് പരിസരത്തെത്തിയാണ് കാമുകൻ ബൈക്കിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നത്. തുടർന്ന് പ്രശ്നത്തിലിടപെട്ട പോലീസ് കമിതാക്കളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. ഇത് ആവർത്തിച്ചാൽ കാമുകനായ വിദ്യാർഥിയുടെ…

Read More

മത്‌സരം വേറെ, മത്സ്യവിൽപ്പന വേറെ; ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി നാളേയ്ക്കുള്ള അന്നം കണ്ടെത്തുന്നതിനുള്ള തിരക്കിൽ….

മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലും മൽസ്യം വിൽപ്പന നടത്താൻ സമയം കണ്ടെത്തുകയാണ് സി.പി. മഹറൂഫ് പിണറായി. യൂത്ത് കോൺഗ്രസ് ധർമ്മടം മണ്ഡലം മുൻ പ്രസിഡന്‍റായ മഹറൂഫ് പിണറായി ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്‌സരിക്കുന്നത്. മണ്ഡലത്തിൽ പ്രചാരണ ബോർഡുകൾ ഒന്നും സ്ഥാപിക്കാതെയാണ് മഹറൂഫ് പ്രചാരണം നടത്തുന്നത്.ചാവശേരി പത്തൊൻമ്പതാം മൈലിൽ അറബിക്കടൽ മൽസ്യ മാർക്കറ്റ് നടത്തുന്ന മഹറൂഫ് രാവിലെ മൽസ്യ മാർക്കറ്റിൽ നിന്നും മൽസ്യം വിൽപ്പന ശേഷമാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. മത്സ്യ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പ്രചാരണ രംഗത്ത് ഇറങ്ങുന്നതെന്ന് മഹറൂഫ് പറഞ്ഞു.

Read More