കോവിഡ് 19; കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം; നിരീക്ഷണത്തിൽ 197 പേർ, 113 പേർക്ക് രോഗമുക്തി

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്‌സയിലായിരുന്ന പത്തുപേർക്കുകൂടി രോഗമുക്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പെരളശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍, മൊകേരി സ്വദേശികള്‍ എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്. ‌ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 113 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നാലുപേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ജില്ലയില്‍ ആകെ 197 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 33 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും രണ്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 15 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.…

Read More

ആദ്യ വിമാനം 12ന് ദുബായിൽ നിന്ന്;പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം സജ്ജം

മട്ടന്നൂർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യവിമാനം 12ന് എത്തും. ദുബായില്‍നിന്നാണ് ആദ്യസംഘം എത്തുന്നത്. 12ന് വൈകുന്നേരം 7.10ന് എത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കുശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണസ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കുശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കുമാണ് അയയ്ക്കുക. വിമാനത്താവളത്തില്‍നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്‌ക്രീനിംഗിന് വിധേയരാക്കുകയും ക്വാറന്‍റൈനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറന്‍റൈന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക…

Read More

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കണ്ണൂരിൽ “ചുവപ്പ് കാർഡ്’കാണിച്ച് അകത്താക്കാൻ യതീഷ് ചന്ദ്രയും സഹ പ്രവർത്തകരും

കണ്ണൂർ: വിദേശത്ത് നിന്ന് തിരികെ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവരും നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരും കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയാൽ ഇനി മുതൽ പോലീസ് റെഡ് കാർഡ് കാണിച്ച് അകത്താക്കും. ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവി നിർദേശം നല്കി. ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു. അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്‍റൈൻ കാലാവധി എന്നിവ പൂരിപ്പിച്ച് നിരീക്ഷണത്തിലുള്ള ആളുകളുടെ വീടിന് സമീപമുള്ള വാർഡ് മെന്പർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് കൈമാറും. നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്നാൽ ഇവർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി നടപടി കൈകൊള്ളുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്നവരിൽ നിന്ന് കോവിഡ് 19 ന്‍റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്…

Read More

കോവിഡ് സുഖപ്പെട്ട കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി; പ്രദേശത്തെ 1,000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും

കാസർഗോഡ്: നന്ദി വാക്കുകളിലൊതുക്കാതെ കോവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോംബൗണ്ടിലെ കുടുംബം ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് ഒന്നിനു പിറകെ ഒന്നായി കോവിഡ്-9 സ്ഥിരീകരിച്ചത്. മാര്‍ച്ച് 16ന് ദുബായിയില്‍ നിന്ന് വന്ന അലി അസ്‌കറിനാണ് മാര്‍ച്ച് 21 ന് ആദ്യമായി കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27 ന് ഇദ്ദേഹത്തിന്‍റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് അലി അസ്‌കറിന്‍റെ ജേഷ്ടന്‍റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ അഞ്ചു പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

Read More

കോവിഡ് മുക്തി ; കാസർഗോഡിന് ഇനി ഒരാള്‍ദൂരം; ജില്ലയിൽ കോവിഡ് മുക്തിനേടിയത് 177 പേർ

കണ്ണൂർ: കോവിഡ്-19 തുമായി ബന്ധപ്പെട്ടു ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി കാസർഗോഡ് രോഗവിമുക്തരായതോടെ ഇനി ജില്ലയില്‍ ചികിത്സയില്‍ ഒരാള്‍മാത്രം. ഉക്കിനടുക്ക കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരാണ് ഇന്നലെ രോഗമുക്തരായത്. കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചത്. ഉക്കിനടുക്ക മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയിലാണ് അവശേഷിക്കുന്ന ഒരാള്‍ ചികിത്സയിലുള്ളത്. ഇതുവരെയായി ജില്ലയില്‍ 177 രോഗികളാണ് കോവിഡ് രോഗവിമുക്തരായത്. ‌ വീടുകളില്‍ 947 പേരും ആശുപത്രികളില്‍ 29 പേരുമുള്‍പ്പെടെ ആകെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 976 പേരാണ്. 227 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. പുതിയതായി19 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 62 പേര്‍ ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ ജില്ലയിൽ നാല് പേര്‍കൂടി കോവിഡ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക്…

Read More

പ്രതിഷേധിച്ചാൽ വീട്ടിൽ പോകാമെന്ന് തെറ്റിദ്ധരിപ്പിച്ചു; പയ്യന്നൂരും രാമന്തളിയിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പ്രേരിപ്പിച്ച കരാറുകാരനെതിരേ കേസ്

പയ്യന്നൂര്‍: പയ്യന്നൂരിലും രാമന്തളിയിലും അതിഥി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ കരാറുകാരനും സംഭവം സാമൂഹ്യ മാധ്യ മങ്ങൾ വഴി പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ഇന്നലെ രാവിലെയാണ് സംഘടിതമായി എത്തിയ തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രാമന്തളിയിലും പയ്യന്നൂരിലും തെരുവിലിറങ്ങി പ്രതിഷേധിച്ചത്. രാമന്തളിയില്‍ ലോക്ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് മുപ്പതോളം തമിഴ്നാട് സ്വദേശികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നാവിക അക്കാദമിയില്‍ കേബിളിന്‍റെ കരാര്‍ ജോലിക്കായെത്തിയ ഇവര്‍ രാമന്തളിയില്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്നും ചെയ്ത ജോലിയുടെ കൂലി ലഭിച്ചില്ലെന്നുമായിരുന്നു തൊഴിലാളികളുടെ ആരോപണം. നാട്ടിലേക്ക് തിരികെ പോകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഭക്ഷണത്തിനുള്ള പണം താന്‍ നല്‍കുന്നുണ്ടെന്നും പഞ്ചായത്ത് അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടതില്ല എന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞിരുന്നതായും എന്നിട്ടും അരി ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ പഞ്ചായത്ത് നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഈ തൊഴിലാളികളോടുള്ള…

Read More

നന്ദി വാക്കുകളിലൊതുക്കിയില്ല! കോവിഡ് സുഖപ്പെട്ട കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

കാസർഗോഡ്: നന്ദി വാക്കുകളിലൊതുക്കാതെ കോവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോംബൗണ്ടിലെ കുടുംബം ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് ഒന്നിനു പിറകെ ഒന്നായി കോവിഡ്-9 സ്ഥിരീകരിച്ചത്. മാര്‍ച്ച് 16ന് ദുബായിയില്‍ നിന്ന് വന്ന അലി അസ്‌കറിനാണ് മാര്‍ച്ച് 21 ന് ആദ്യമായി കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27 ന് ഇദ്ദേഹത്തിന്‍റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് അലി അസ്‌കറിന്‍റെ ജേഷ്ടന്‍റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ അഞ്ചു പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

Read More

കണ്ണൂരിൽ ഇന്നലെ എത്തിയത് നാല് പ്രവാസികൾ; ഏഴു ദിവസത്തെ നിരീക്ഷണത്തിനായി സ്വകാര്യ ഹോട്ടലിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ വന്നിറങ്ങിയ നാല് കണ്ണൂർക്കാരായ പ്രവാസികളെ നിരീക്ഷണത്തിലാക്കി. കണ്ണൂർ നഗരത്തിലെ ഒണ്ടേൻ റോഡിലുള്ള സ്വകാര്യ ഹോട്ടലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ നിരീക്ഷണത്തിനു ശേഷം പരിശോധനയിൽ രോഗലക്ഷണമൊന്നും ഇല്ലെങ്കിൽ വീടുകളിലേക്ക് അയക്കും. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ കൂടുതൽ പ്രവാസികളുമായി ചൊവ്വാഴ്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങും. ദുബായിൽ നിന്ന് ഏയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ ആദ്യമായി എത്തുമ്പോൾ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുവാൻ ജില്ലയിൽ 15000 പേർക്ക് താമസിക്കാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആൾപ്പാർപ്പില്ലാത്ത വീടുകൾ, ഓഡിറ്റോറിയങ്ങൾ, കല്ല്യാണമണ്ഡപങ്ങൾ എന്നിവയാണ് താമസത്തിനായി കണ്ടെത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യമുള്ള കെട്ടിടങ്ങളിലാണ് പ്രവാസികളെ ക്വാറന്‍റൈനിലാക്കുക.

Read More

ഇനി ചികിത്സയിലുള്ളത് മൂന്നുപേർ കൂടി; കോവിഡ് മുക്ത പ്രതീക്ഷയിൽ കാസർഗോഡ്

കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ്-19 രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ തുടര്‍ സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് പ്രതീക്ഷ. ഇവരുടെ ആരോഗ്യനില സാമാന്യം ഭേദപ്പെട്ടതിനാല്‍ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ കൂടി ആശുപത്രി വിടുന്നതോടെ ജില്ല പൂര്‍ണമായും കോവിഡ് മുക്തമാകും. ജില്ലയില്‍ ആകെ രോഗബാധിതരായ 178 പേരില്‍ 175 പേരും ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 920 ആയി കുറഞ്ഞു. വീടുകളില്‍ 901 പേരും ആശുപത്രികളില്‍ 19 പേരുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ പുതുതായി അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 291 പേര്‍ ഇന്നലെ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

Read More

കണ്ണൂർ ഹോട്ട് സ്പോട്ടിൽ; ദേശീയപാതയിൽ ഇന്നു മുതൽ വാഹന പരിശോധനയില്ല; ഇടവഴികളിൽ പരിശോധന ശക്തമാക്കി

കണ്ണൂര്‍: കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ല ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ടതിനെ തുടർന്ന് വാഹന പരിശോധനാസംവിധാനം അഴിച്ചു പണിത് കണ്ണൂർ പോലീസ്. നിലവിൽ ദേശീയ പാതയിൽ ഉണ്ടായിരുന്ന പരിശോധന പൂർണമായും ഒഴിവാക്കി. പകരം ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തേയും പ്രധാന റോഡുകളിലാണ് ഇന്നു മുതൽ പോലീസ് പരിശോധന. ദേശീയപാതയുമായി ബന്ധപ്പെടുന്ന മറ്റ് അപ്രധാന റോഡുകളെല്ലാം പോലീസ് അടയ്ക്കും. ഇതോടെ ദേശീയപാതയിലെ നിലവിലുള്ള ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാനാകും. താഴെ ചൊവ്വ – കാപ്പാട് റോഡ്, ചേംബർ ഹാൾ, കാൽ ടെക്സ്, കെ എസ് ടി പി റോഡ് എന്നിവിടങ്ങളിലായിരിക്കും ഇന്നു മുതൽ പരിശോധന. ദീർഘ ദൂര യാത്രക്കാരെ നീരീക്ഷിക്കാൻ പ്രത്യേക പോലീസ് സംവിധാനമൊരുക്കും. ദേശീയ പാതയിലെ പോലീസ് പരിശോധന പൂർണമായും ഒഴിവാക്കി ദേശീയ പാതയിൽ വാഹനം കയറുന്നതിന് മുമ്പ് പരിശോധന നടത്തുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. നിലവിൽ…

Read More