വ്യാജ ട്രഷറി സർട്ടിഫിക്കറ്റ്: മന്ത്രിക്കും ഡയറക്ടർക്കും ഭിന്നാഭിപ്രായം; സർക്കാരിനു നഷ്ടമില്ലെന്ന് ധനമന്ത്രി, വൻനഷ്ടമെന്ന് ട്രഷറി ഡയറക്ടർ

സ്വന്തം ലേഖകൻ കണ്ണൂർ: മലപ്പുറത്ത് ചങ്ങരംകുളം ട്രഷറിയിൽ പണം നിക്ഷേിച്ചയാൾക്ക് ജീവനക്കാരൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ധനമന്ത്രിക്കും ട്രഷറി ഡയറക്ടർക്കും വിരുദ്ധനിലപാടുകൾ. സംഭവത്തിൽ സർക്കാരിന് പണം നഷ്ടം വന്നിട്ടില്ലെന്ന് ധനമന്ത്രി പറയുന്പോൾ വൻതുകയുടെ നഷ്ടം സംഭവിച്ചതായാണ് ട്രഷറി വകുപ്പ് ഡയറക്ടർ പറയുന്നത്. മലപ്പുറം എംഎൽഎ പി ഉബൈദുല്ല യുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ധനമന്ത്രി സർക്കാരിനു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സഭയെ അറി‌യിച്ചത്. അതേസമയം ചങ്ങരംകുളം പൊന്നാനി സബ് ട്രഷറിയിൽ നടന്ന ക്രമക്കേടിൽ സർക്കാരിന് വൻ നഷ്ടം സംഭവിച്ചതായാണ് ട്രഷറി ഡയറക്ടർ പറയുന്നത്. ഇതു സംബന്ധിച്ചു അന്വേഷണം നടത്തിയ തൃശൂർ മധ്യമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് പകർപ്പിന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ട്രഷറി ഡയറക്ടർ ഇക്കാര്യം പറയുന്നത്. സർക്കാരിന് വൻ ധനനഷ്ടം ഉണ്ടായ സംഭവമായതിനാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ട്രഷറി ഡയറക്ടറേറ്റ് നൽകിയത്. സർക്കാരിന്‍റെ…

Read More

“കണ്ടാൽ കുറുക്കനെ പോലെയിരിക്കും’; ആയിത്തറ, മാനന്തേരി പ്രദേശവാസികളെ വേട്ടയാടുന്ന അജ്ഞാത ജീവി ഏത് ‍? ഭീതിയോടെ നാട്ടുകാർ

കൂത്തുപറമ്പ്: വീട്ടമ്മയേയും മൂന്നു വയസുകാരനേയും കടിച്ചു പരിക്കേല്ലിച്ച വന്യ ജീവിയെ കണ്ടെത്താനാകാത്തതിനാൽ ഭീതി വിട്ടൊഴിയാതെ ആയിത്തറ, മാനന്തേരി പ്രദേശവാസികൾ. ആയിത്തറ പാറയിലെ വീട്ടമ്മയായ കാവും കുണ്ടത്തിൽ സുജാത (45), മാനന്തേരി പന്ത്രണ്ടാം മൈലിലെ മൂന്നു വയസുകാരനായ സാൽവിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം വന്യ ജീവിയുടെ കടിയേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്ത് വച്ച് സുജാതയ്ക്കും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സാൽവിനും ജീവിയുടെ കടിയേൽക്കുകയായിരുന്നു.ഇത് കൂടാതെ പ്രദേശത്തെ മൂന്ന് പൂച്ചകളേയും അജ്ഞാത ജീവി കടിച്ചു കൊന്ന സംഭവം ഉണ്ടായി. ജീവിയുടെ അക്രമം വ്യാപകമായതോടെയാണ് പ്രദേശവാസികളിൽ ഭീതി ഉടലെടുത്തത്. ഇതോടെ കുട്ടികളെ തനിച്ച് സ്കൂളിലയക്കാനും യാത്ര ചെയ്യാനുമൊക്കെ ജനങ്ങൾ ഭയക്കുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനുവിന്‍റെ നിർദ്ദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. സിജേഷിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ആയിത്തറ…

Read More

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; സിഐയ്ക്ക് വധഭീഷണിയെത്തിയത് കണ്ണൂരിൽ നിന്നും;ഒളിത്താവളമൊരുക്കിയ മൂന്നു പേർ പിടിയിൽ

തലശേരി:സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ മട്ടന്നൂര്‍, ഉരുവച്ചാല്‍ സ്വദേശികളായ മൂന്ന് പേരെ ടൗണ്‍ സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വധശ്രമക്കേസിലെ മുഖ്യ സൂത്രധാരനായ കുണ്ടുചിറ സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മൂവര്‍ സംഘം വീടുകളില്‍ ഒളിത്താവളമൊരുക്കിയത്. ഏതാനും ദിവസം ഇവരുടെ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പോലീസ് എത്തുമ്പോഴേക്കും രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ സിഐക്ക് വധ ഭീഷണി അടങ്ങിയ കത്തെഴുതിയത് കണ്ണൂരില്‍ നിന്നാണെന്നും സി.ഒ.ടി കേസ് ലൈവായി നിലനിര്‍ത്തുന്നതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് കത്തിനു പിന്നിലെന്നും പോലീസിന് സൂചന ലഭിച്ചു. കത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വധഭീഷണി അടങ്ങിയ കത്ത് സിഐക്ക് ഓഫീസില്‍ പോസ്റ്റലായി എത്തിയത്. കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍…

Read More

കണ്ണൂർ കോർപറേഷൻ ;  ഭരണം പിടിക്കാൻ  കോൺഗ്രസ് രാഗേഷിനെ കൂട്ടുമോ? കെ. സുധാകരനോട് ലീഗ് “ഒന്നുകിൽ ഡെപ്യൂട്ടി, ഇല്ലെങ്കിൽ മേയർ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ കോൺഗ്രസിൽ എത്തിച്ച് ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കത്തിനു മുന്നോടിയായി കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ കെ. സുധാകരൻ ജില്ലാ മുസ്‌ലിംലീഗ് നേതൃത്വവുമായി ചർച്ച നടത്തി. രാഗേഷിനെ തിരികെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് കോർപറേഷൻ ഭരണം യുഡിഎഫ് തിരികെ പിടിക്കുകയാണെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിനു വേണമെന്ന ആവശ്യം ലീഗ് നേതാക്കൾ സുധാകരനെ അറിയിക്കുകയും ചെയ്തു. എന്നാൽ പി.കെ. രാഗേഷിനു തന്നെ ഡെപ്യൂട്ടി മേയർ സ്ഥാനം നൽകണമെന്നാണ് സുധാകരന്‍റെ ആവശ്യം. എങ്കിൽ മേയർ സ്ഥാനം തങ്ങൾക്കു വേണമെന്നും ലീഗ് നേതൃത്വം കെ. സുധാകരനെ അറിയിച്ചു.17ന് പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനു മുന്നോടിയായി പി.കെ. രാഗേഷ് വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന. നാളെ കെ. സുധാകരനും മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വവും തമ്മിൽ ഒരുവട്ടവും കൂടി ചർച്ച നടത്തുന്നുണ്ട്.…

Read More

കണ്ണൂരിൽ കെഎസ്ആർടിസി ബസിടിച്ച് കറവപ്പശു ചത്തു; റോഡ് കുറുകെ കടക്കുന്നതിനിടെ ബസ്  ഇടിക്കുകയായിരുന്നു

പരിയാരം(കണ്ണൂർ): കൊട്ടാരക്കര- മൂകാംബിക കെഎസ്ആര്‍ടിസി ബസിടിച്ച് കറവപ്പശു ചത്തു. ദേശീയപാതയില്‍ പരിയാരം കെകെഎന്‍ പരിയാരം ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. പരിയാരം സ്‌കൂളിന് സമീപത്തെ ഗംഗാധരന്‍റേതാണ് പശു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പശു ബസിടിച്ചതിനെ തുടർന്ന് മുന്‍ഭാഗത്തെ ടയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. രാവിലെ പശുവിനെയും കിടാവിനെയും പുല്ല് തീറ്റിക്കാനായി കൊണ്ടുപോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. ബസിനും കേടുപാടുകള്‍ സംഭവിച്ചു. ടയറിനിടയില്‍ കുടുങ്ങിയ പശുവിനെ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍ നാട്ടുകാരെത്തി ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് പുറത്തെടുത്തത്.

Read More

പുരുഷന്മാരിൽ 70 ശതമാനവും കൊല്ലപ്പെട്ടു? ഐഎസിൽ ചേർന്ന മലയാളികൾ തിരിച്ചുവരാൻ ഒരുങ്ങുന്നു

പി. ജയകൃഷ്ണൻ കണ്ണൂർ: നിരോധിത ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിൽ ചേർന്ന് രാജ്യംവിട്ടവരിൽ പലരും സിറയയിലെ ഐഎസ് ക്യാന്പിൽ മുഴുപട്ടിണിയിലാണെന്നും നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നതായും സന്ദേശം. ഐഎസിൽ ചേരാൻ കേരളത്തിൽനിന്നു മാത്രം പോയത് 110 ലേറെ പേരാണെന്നാണ് കണ്ടെത്തൽ. ഇതിൽ 45 പേരും കണ്ണൂരിൽനിന്നുള്ളവരാണെന്നാണ് കേരളാ പോലീസിന് ലഭിച്ച വിവരം. കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ പോയ കണ്ണൂർ അഴീക്കോട് സ്വദേശി അൻവർ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ച ദിവസം തന്നെയാണ് പോലീസ് 110 ഓളം മലയാളികളുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് രാജ്യംവിട്ടവരിൽ പലരും തിരിച്ചുവരാൻ ഒരുങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നത്. സൗത്ത് തൃക്കരിപ്പൂർ സ്വദേശി നുഹമ്മദ് ഫിറോസ് ഖാൻ കഴിഞ്ഞമാസം ഇത്തരത്തിൽ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് ബന്ധുവിന് സന്ദേശം അയച്ചതായി കേന്ദ്ര രഹസ്യാന്വേഷണം വിഭാഗം സ്ഥിരീകരിച്ചു. കേരളത്തിൽ യുവാക്കളെ ഐസിലേക്ക് റിക്രൂട്ടു ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുന്പന്തലയിലെ…

Read More

രാഷ്ട്രീയ ബന്ധം ഉണ്ടോ?  കരിവെള്ളൂര്‍ കൊഴുമ്മലില്‍ വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു; പോലീസ് അന്വേഷണം ആരംഭിച്ചു

പയ്യന്നൂര്‍: കരിവെള്ളൂര്‍ കൊഴുമ്മലില്‍ ഇരുളിന്‍റെ മറവില്‍ ഗുണ്ടാവിളയാട്ടം.വാഹനത്തിലെത്തിയ സംഘം വീടിന്‍റെ ജനല്‍ എറിഞ്ഞു തകര്‍ത്തു. ടിപ്പര്‍ ലോറിയും കാറും അടിച്ചു തകര്‍ത്തു.ഇന്ന് പുലര്‍ച്ചെ 2.10നാണ് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊഴുമ്മല്‍ വരീക്കരക്കാവിന് സമീപത്തെ വി.പി.പീതാബരന്‍റെ (55) വീട്ടില്‍ അക്രമമുണ്ടായത്. വീടിന് സമീപത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെയും കാറിന്‍റെയും ഗ്ലാസുകള്‍ ജാക്കി ലിവര്‍ ഉപയോഗിച്ചാണ് അടിച്ചു തകര്‍ത്തത്.അതിനുശേഷം വീടിന്‍റെ ജനല്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.സംഭവ സമയത്ത് പിതാംബരനും ഭാര്യ ലളിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.കഴിഞ്ഞ മാര്‍ച്ചിലാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ വിപിന്‍ തിരിച്ചുപോയത്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കണ്ടത് വാഹനം പോകുന്നതാണ്. പീതാംബരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.പയ്യന്നൂര്‍ പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയ എക്‌സി.അംഗമാണ് പീതാംബരന്‍.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന കാര്യം പോലീസ്…

Read More

സി.ഒ.ടി.നസീർ വധശ്രമക്കേസ്; പണി നടത്താൻ നിർദേശിച്ച മേസ്തിരിയെ പോലീസ് കണ്ടെത്തണമെന്ന് കെ. മുരളീധരൻ

തലശേരി: കേരളത്തിൽ അവസാനത്തെ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയൻ നിർബന്ധം പിടിക്കുന്നതെന്നും സി.ഒ.ടി. നസീറിനെ മാത്രമല്ല തന്നെയും സിപിഎമ്മുകാർ ചൊക്ലിയിൽ വച്ച് അക്രമിച്ചിട്ടുണ്ടെന്നും നിയുക്ത എംപി കെ. മുരളീധരൻ.‌‌‌ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നടത്തു ന്ന ഉപവാസ സമരം പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണം പറയുന്ന സിപിഎം നോമ്പുതുറ കഴിഞ്ഞുവരുന്ന നസീറിനെയാണ് അക്രമിച്ചത്. സി.ഒ.ടി.നസീർ കേസിൽ കുറ്റം ചെയ്തവരെ കണ്ടെത്തി. പക്ഷെ പണി നടത്താൻ നിർദേശിച്ച മേസ്തിരിയെ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മേസ്തിരിയെ കണ്ടെത്താൻ പോലീസ് തയ്യാറാവണം. നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുമ്പോൾ പാറക്കൽ അബ്ദുള്ള എംഎൽഎ പല തവണ എ.എൻ.ഷംസീറിന്‍റെ പേര് പറഞ്ഞിരുന്നു. എന്നാൽ ആ സമയത്തൊന്നും എനിക്കിതിൽ പങ്കില്ലെന്ന് പറയാൻ ഷംസീർ തയ്യാറായില്ല.ഇത് സംശയത്തിന്…

Read More

പെരിയയിലും ഞങ്ങള്‍ക്ക് ആളുകളുണ്ട്! സ്‌കൂള്‍ മാറിയ വിദ്യാര്‍ഥിക്കു നേരേ വീണ്ടും‌ എസ്എഫ്‌ഐ ഭീഷണി

കാസര്‍ഗോഡ്: എസ്എഫ്‌ഐയുടെ കാര്‍ഡ് കൈയില്‍ കരുതാത്തതിന്‍റെ പേരിലുണ്ടായ ഭീഷണി മൂലം സ്‌കൂള്‍മാറിയ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് വീണ്ടും ഭീഷണിസന്ദേശം. രാവണീശ്വരം ഗവ. സ്‌കൂളില്‍ നിന്ന് പെരിയ സ്‌കൂളിലേക്ക് മാറിയ കല്യോട്ട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി ദീപക്കിന്‍റെ മൊബൈലിലാണ് കഴിഞ്ഞ ദിവസം “പെരിയയിലും ഞങ്ങള്‍ക്ക് ആളുകളുണ്ട്’ എന്ന ശബ്ദസന്ദേശം ലഭിച്ചത്. കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്‍റെ പിതൃസഹോദരീപുത്രന്‍ ഉമേശന്‍റെ മകനാണ് ദീപക്. പ്ലസ് വണ്‍ ഏകജാലകത്തില്‍ സിപിഎം കേന്ദ്രമായ രാവണീശ്വരം സ്‌കൂളില്‍ പ്രവേശനം ലഭിച്ച ദീപക്കിനും നവാഗതരായ മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രവേശനദിവസം സ്‌കൂളിലെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ സംഘടനയുടെ കാര്‍ഡ് വിതരണം ചെയ്തിരുന്നു. അടുത്തദിവസം സ്‌കൂളില്‍ വരുമ്പോള്‍ ഈ കാര്‍ഡ് കൊണ്ടുവരണമെന്ന് കല്പിക്കുകയും ചെയ്തു. അടുത്തദിവസം ഈ കാര്‍ഡ് കൊണ്ടുവരാതെ സ്‌കൂളിലെത്തിയ ദീപകിനോട് എസ്എഫ്ഐ നേതാക്കള്‍ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സ്‌കൂള്‍മാറ്റത്തിനായി അപേക്ഷ…

Read More

കണ്ണൂർ താണയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്നു  മോഷണ ശ്രമം; ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ

കണ്ണൂർ: കണ്ണൂർ താണയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. താണ ഭാരത് ഗ്യാസിനു സമീപത്തെ മുഹമ്മദ് ഫിദലിന്‍റെ പൂട്ടിയിട്ട വീട്ടിലാണു കവർച്ചാശ്രമം നടന്നത്. വീട് പൂട്ടി കോഴിക്കോടുള്ള വീട്ടിൽ പോയതായിരുന്നു കുടുംബം. ഇന്നുരാവിലെ 7.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നനിലയിൽ കണ്ടത്. വീടിന്‍റെ ഗെയിറ്റ് താഴിട്ടു പൂട്ടിയിട്ടിരുന്നുവെങ്കിലും ഗെയിറ്റ് തുറക്കാതെ മതിൽ ചാടിയാണ് കവർച്ചക്കാർ അകത്തുകടന്നതെന്ന് സംശയിക്കുന്നു. വീടിന്‍റെ മുൻഭാഗത്തുള്ള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്‌ടാക്കൾ താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ പരിശോധിച്ചുവെങ്കിലും ഒന്നും കൊണ്ടുപോകാൻ സാധിച്ചില്ല. വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാറില്ലെന്ന് വീട്ടുടമ പറഞ്ഞു. മോഷ്‌ടാക്കൾ മുകളിലത്തെ കിടപ്പുമുറിയിലെ അലമാരയുടെ താക്കോൽ കണ്ടെത്തി പരിശോധിച്ചപ്പോൾ തുറന്നനിലയിലാണ്. ഇതിലുണ്ടായിരുന്ന ചില രേഖകളും മറ്റും കിടക്കയിൽ വാരിവിതറിയ നിലയിലാണ്. എല്ലാ മുറികളും കവർച്ചക്കാർ പരിശോധിച്ചതായി അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. വീട്ടുടമ ടൗൺ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത്…

Read More