സിബിഐ വരട്ടെ.! ശുഹൈബ് കൊലക്കേസ് കേരള പോലീസ് അന്വേഷിക്കുന്നതിൽ‌ വിശ്വാസമില്ല; കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കെ. സുധാകരൻ

കണ്ണൂർ: ശുഹൈബ് കൊലക്കേസ് കേരള പോലീസ് അന്വേഷിക്കുന്നതിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സുതാര്യമായ അന്വേഷണമാണ് വേണ്ടത്. കേരള പോലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശുഹൈബ് വധത്തിൽ യുഡിഎഫ് സമരം ശക്തമാക്കും. ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിലുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

Read More

ശുഹൈബ് വധം: വാഹനങ്ങൾക്കും പ്രതികൾക്കുമായി അന്വേഷണം കർണാടകത്തിലേക്ക്; റെയ്ഡ് വിവരം ചോർത്തിയാൽ കർശന നടപടി; പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്കും പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾക്കുമായുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചു.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ വാഗണർ കാറും അക്രമികൾ കൃത്യം നിർവഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. അക്രമിസംഘം വാഹനങ്ങളുടെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച ശേഷം സഞ്ചരിച്ചുവെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. പിടിയിലാകാനുള്ള മറ്റുള്ളവർക്കു വേണ്ടി പോലീസ് കർണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയും, ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിച്ചവരെ എന്നിവരെ കണ്ടെത്തുന്നതിനാണ് തെരച്ചിൽ ശക്തമാക്കിയത്. മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്‍റെ…

Read More

ശുഹൈബ് വധത്തിൽ മുഖം നോക്കാതെ നടപടിയെടുക്കും; കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണെന്ന് എ.കെ. ബാലൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലൻ. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണ്. നിലവിലെ അന്വേഷണത്തിൽ ആർക്കും അസംതൃപ്തിയില്ല. കണ്ണൂരിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലൻ പറഞ്ഞു. നേരത്തേ, സമാധാന യോഗത്തിൽ കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായാരുന്നു. ഇതേ തുടർന്ന് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

Read More

ശുഹൈബ് വധം: പ്രതികൾ സിപിഎം പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്; പ്രതികൾ കീഴടങ്ങിയതല്ലെന്നും പിടികൂടിയതാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൽ രാജ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവർ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എടയന്നൂർ സ്കൂളിലെ വിദ്യാർഥി തർക്കമാണ് കൊലപാതകത്തിന് കാരണമായത്. സ്കൂളിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ ശുഹൈബ് ഇടപെട്ടിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികൾ ശുഹൈബിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ശുഹൈബിന് വെട്ടേൽക്കുമ്പോൾ മട്ടന്നൂർ സ്റ്റേഷനിലെ ഫോൺ “ബിസി’ ;  പോലീസ് വിവരം അറിഞ്ഞതു മുക്കാൽ മണിക്കൂറിനു ശേഷം; സംഭവം നടന്നപ്പോൾ തന്നെ വിവരം അറിയിക്കാൻ വിളിച്ചെങ്കിലും ഫോൺ തിരക്കിലായിരുന്നു

സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ശുഹൈബിന് നേരെയുണ്ടായ അക്രമം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് മുക്കാൽ മണിക്കൂറിന് ശേഷം. ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ച ഉടനെ മട്ടന്നൂർ പോലീസിൽ വിവരമറിയിക്കാൻ നാട്ടുകാരും പാർട്ടി പ്രവർത്തകരും നിരന്തരം പരിശ്രമിച്ചെങ്കിലും സ്റ്റേഷനിലെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഈ സമയമത്രയും സ്റ്റേഷനിലെ ഫോൺ തിരക്കിലായിരുന്നു. സബ്ഡിവിഷൻ റിപ്പോർട്ട് നൽകുന്ന സമയമായതിനാലാണ് ഫോൺ ‌എൻഗേജ്ഡ് ആയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.എല്ലാ പോലീസ് സ്റ്റേഷനിലും രാത്രി 10 കഴിഞ്ഞാൽ അതത് ദിവസമെടുത്ത കേസുകൾ, കേസിന്‍റെ സ്വഭാവരീതി, രാഷ്ട്രീയ സംഘട്ടനം തുടങ്ങിയവയുടെ വിശദാംശങ്ങൾ മേലുദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ധരിപ്പിക്കണമെന്നാണ് ചട്ടം. 12ന് രാത്രി 10.25ഓടെയാണ് തെരൂരിലെ തട്ടുകടയിൽ ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഈ സമയത്ത് മട്ടന്നൂർ സ്റ്റേഷനിൽ നിന്ന് നിന്ന് സബ്ഡിവിഷൻ റിപ്പോർട്ട് നൽകുകയായിരുന്നു. അന്ന് മട്ടന്നൂർ…

Read More

ശുഹൈബ് വധത്തിൽ പോലീസിനെതിരേ ഉമ്മൻ ചാണ്ടി; പോലീസിനകത്ത് ചാരപ്പണി നടത്തി പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ പോലീസുകാരെ സസ്പെന്‍റ് ചെയ്യണം

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

ആശിർവദിക്കൂ, വിജയിപ്പിക്കൂ..! ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം; രാഷ്‌ട്രീയത്തിൽ മാന്യതയും ആദർശവും നഷ്ടപ്പെടുകയാണെന്ന് പിള്ള

കണ്ണൂർ: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇടതു സ്ഥാനാർഥിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്-ബിയുടെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാഷ്‌ട്രീയത്തിൽ മാന്യതയും ആദർശവും നഷ്ടപ്പെടുകയാണ്. ഇതു വീണ്ടെടുക്കാനുള്ള സാഹചര്യം യുവാക്കൾ സൃഷ്ടിക്കണം. തെറിപറഞ്ഞു പലരും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു. എകെജി, ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്. അതിന്‍റെ പേരിൽ വ്യക്തിഹത്യ നടത്തരുത്. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമാണോ കേരളത്തിലുള്ളതെന്നും പിള്ള ചോദിച്ചു.

Read More

കണ്ണീർ തോരാതെ കണ്ണൂർ..! രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയില്ല; സർവകക്ഷി സമാധാനയോഗങ്ങളും ചർച്ചകളും കേവലം ചടങ്ങുകളായി മാറുന്നു

കണ്ണൂർ: കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിലെ യഥാർഥ പ്രതികൾക്കു പാർട്ടിനേതൃത്വങ്ങൾ സംരക്ഷണം ഒരുക്കുമ്പോൾ കണ്ണൂരിന്‍റെ കണ്ണീർ തോരുന്നില്ല. സർവകക്ഷി സമാധാനയോഗങ്ങളും ചർച്ചകളും കേവലം ചടങ്ങുകളായി മാറുന്നതിന്‍റെ തെളിവാണ് സമീപകാലത്ത് ആവർത്തിക്കുന്ന കൊലപാതകങ്ങൾ. അര നൂറ്റാണ്ടോളം പഴക്കമുള്ള കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പലതിലും ഇന്നും വിചാരണനടപടികൾപോലും തുടങ്ങിയിട്ടില്ലെന്നതാണു ഭീതിപ്പെടുത്തുന്ന സത്യം.25 വർഷത്തിനിടെ കണ്ണൂരിൽ നൂറ്റമ്പതിലേറെ രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 2008ല്‍ മാത്രം കണ്ണൂരില്‍ രാഷ്‌ട്രീയ കൊലപാതകത്തിന് ഇരയായത് 14 പേരാണ്. എന്നാൽ, യഥാർഥ കുറ്റവാളികൾ പിടിയിലാവുന്നില്ല; അതിനാൽത്തന്നെ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. പോലീസിന്‍റെയും നിയമസംവിധാനത്തിന്‍റെയും ദൗർബല്യമായി ഇതിനെ കണക്കാക്കാനാവില്ല. കാരണം,സങ്കീ ർണമായ ഒട്ടേറെ കേസുകൾ അതിവിദഗ്ധമായി തെളിയിക്കുകയും പ്രതികളെ കൃത്യമായി പിടികൂടുകയും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്ത് തങ്ങളുടെ കരുത്ത് പലതവണ വ്യക്തമാക്കിയിട്ടുള്ളവരാണ് കേരള പോലീസ്. കണ്ണൂരിലെത്തുമ്പോൾ കേരള പോലീസിന്‍റെ കരുത്ത് ചോരുന്നതിന്‍റെ കാരണം വിശദമായി വിലയിരുത്തണം. ഒന്നുകിൽ…

Read More

ശുഹൈബ് കേസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികൾ; പോലീസ് നാടകം കളിക്കുന്നു: കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന് കെ.സി. ജോസഫ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്‍റെ കൊലപാതകത്തിൽ പോലീസ് നാടകം കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. ശുഹൈബിനെ വധിച്ച് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചില്ല. കേസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്നും ശുഹൈബിന്‍റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.

Read More

വിദ്യാര്‍ഥിയുടെ സത്യസന്ധതയിൽ  പഴ്‌സും പണവും ഉടമയ്ക്ക് തിരികെ കിട്ടി; പഴ്സിലുണ്ടായിരുന്ന മേൽവിലാസം കണ്ടെത്തി  ഉടമയായ രാജനെ  പോലീസ്  സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയാണ് പണം കൈമാറിയത്

നാദാപുരം: കല്ലാച്ചി ടൗണില്‍ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി വിദ്യാര്‍ഥി മാതൃകയായി. വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചേലക്കാട് കളയംകുളം സ്വദേശി സായന്തിനാണ് ഇക്കഴിഞ്ഞ ദിവസം കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ നിന്ന് 12,000 രൂപയും എടിഎം കാര്‍ഡുകളും മറ്റു രേഖകളുമടങ്ങിയ പേഴ്‌സ് ലഭിച്ചത്. പഴ്‌സിലെ തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്ന് രാജന്‍റെ മേല്‍വിലാസം വിദ്യാര്‍ഥി അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഇതിനിടെ പഴ്‌സിന്‍റ ഉടമസ്ഥന്‍ നിട്ടൂര്‍ സ്വദേശി തൊള്ളപ്പാറ രാജന്‍ പഴ്‌സ് നഷ്ടപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. മേല്‍വിലാസം കണ്ടെത്തിയ വിദ്യാര്‍ഥി രാജനെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാരുടെ സാനിധ്യത്തില്‍ പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് കൈമാറി. വിദ്യാര്‍ഥിയെ സ്‌റ്റേഷനിലെ പോലീസുകാര്‍ അഭിനന്ദിച്ചു.

Read More