കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി. നാരായണൻ ചിത്രത്തിൽ നസ്‌ലൻ

ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ കുമ്പളങ്ങി നൈറ്റ്സ് (2019) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ തിരിച്ചു വരുന്നു. നസ്‌ലൻ നായകനായി എത്തുന്ന പുതിയ മധു സി. നാരായണൻ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്‌ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലന്‍റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്‌ലൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കൈയടിയും അഭിനന്ദനവും നേടിയ മധു സി. നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകർ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക്…

Read More

പൃഥ്വിരാജിന്‍റെ നായികയായിമാളവിക ശ‍‍ർമ മലയാളത്തിലേക്ക്

വൈശാഖിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ആക്‌ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് ചിത്രം ഖലീഫയിലെ നായികയെ തെരഞ്ഞ് സോഷ്യൽ മീഡിയ. തെന്നിന്ത്യൻ താരം മാളവിക ശർമയാണ് പൃഥ്വിരാജിന്‍റെ നായികയായി എത്തുന്നത്. ചിത്രത്തിലെ അസലായവളേ… എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവ‍ത്തക‍ർ പരിചയപ്പെടുത്തിയത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനത്തിന്‍റെ വീഡിയോ നേരത്തെ തന്നെ അണിയറ പ്രവ‍ർത്തകർ റിലിസ് ചെയ്തിരുന്നു. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് വരികൾ രചിച്ചത് മുത്തുവാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍‍ർന്ന് ആലപിച്ച ഗാനം ഇതിനോടകം മൂന്നു മില്യണിലധികം വ്യൂവ്സാണ് കരസ്ഥമാക്കിയത്. ഗാനം റീൽസുകളിലും വൻ ട്രെൻഡിംഗ് ആയി തുടരുകയാണ്. പതിനായിരത്തോളം റീൽസുകൾ ഇതിനോടകം തന്നെ പുറത്തിറങ്ങി. കൂടാതെ, സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളിൽ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 20ന് ചിത്രം തിയറ്ററുകളിലെത്തും.…

Read More

എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ല: എ.പി. അബ്ദുള്ള കുട്ടി

കണ്ണൂർ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ലെന്ന് എ.പി. അബ്ദുള്ള കുട്ടി. പിഎംശ്രീ പദ്ധതിക്ക് യുഡിഎഫ് അംഗീകാരം നൽകിയിരിക്കുകയാണെന്നും ആദ്യം കാരാറിൽ ഒപ്പിടുകയും പിന്നീട് ഒപ്പിട്ടില്ല എന്ന് കള്ളം പറയുകയും ചെയ്യുന്ന എൽഡിഎഫിനോട് സിപിഎം, സിപിഐ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ സ്കൂൾ നവീകരണത്തിനുള്ള കോടിക്കണക്കിന് കേന്ദ്ര ഫണ്ട് വേണ്ടായെന്ന് വെക്കാൻ തന്‍റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. എൽഡിഎഫ് എംഎൽഎമാർ വേണ്ടെന്ന് പറയുന്ന ഫണ്ട് ബിജെപി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ കൂടുതൽ സ്കൂളുകൾക്ക് പ്രത്യേകമായി നൽകണമെന്ന് അബ്ദുള്ള ക്കുട്ടി അഭ്യർത്ഥിച്ചു. ഇതുപോലെ ആയുഷ്മാൻ ഭാരത് പദ്ധതി ഉടനെ കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ തയാറാവണം. 70 വയസു കഴിഞ്ഞ വയോജനങ്ങൾക്ക് 5 ലക്ഷത്തിന്‍റെ സൗജന്യ ചികിത്സയാണ് എൽഡിഎഫിന്‍റെ മോദി വിരോധം കൊണ്ട് നിഷേധിക്കപ്പെട്ടിട്ടുള്ളതെന്നും ഇനിയെങ്കിലും മോദി വിരുദ്ധ, കേന്ദ്രസർക്കാർ വിരുദ്ധ നിലപാടുകൾ തിരുത്താൻ തയറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

“രാമായണ: പാർട്ട് 1′ ട്രെയിലർ പുറത്ത്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന “രാമായണ: പാർട്ട് 1′ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ടുതവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ചു ഭാഷകളിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്‌ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്‌ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും…

Read More

കീർത്തനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി

മട്ടന്നൂർ: തില്ലങ്കേരി കാഞ്ഞിരാട്ടെ വിദ്യാർഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. സംഭവത്തിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാഗേഷ് തില്ലങ്കേരി ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി അവതരിപ്പിക്കുകയും കുടുംബത്തിന്‍റെ ആശങ്കകൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ കെ. സുമേഷ്, സവാദ് പെരിയത്തിൽ എന്നിവരും കൂടെയുണ്ടായിരുന്നു.

Read More

പപ്പായ കൃഷിയിൽ വിസ്മയംതീർത്ത് കോളജ് അധ്യാപകൻ ബീനീഷ് ജോൺ

ആലക്കോട്: അധ്യാപനവും കൃഷിയും ഒന്നിച്ചു കൊണ്ടുപോയി വിസ്മയം തീർക്കുകയാണ് കോളജ് രയോറോം സ്വദേശിയായ കോളജ് അധ്യാപകൻ ബിനീഷ് ജോൺ താരാമംഗലം. പപ്പായ കൃഷിയിലാണ് ബിനീഷ് ജോൺ വിജയഗാഥ രചിച്ച് മുന്നേറുന്നത്. മലയോര ഹൈവേയോട് ചേർന്ന തന്‍റെ വീട്ടിലെ അരയേക്കർ സ്ഥലത്താണ് കൃഷി. വീട് നിർമാണത്തിനായി റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഭാഗമാണ് തോട്ടമായി രൂപപ്പെടുത്തിയത്. തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും മറ്റുമായി വാങ്ങിയ റെഡ്‌ലേഡി തായ്‌വാൻ ഇനത്തിലുള്ള 350 തോളം പപ്പായ തൈകളാണ് നട്ടത്. ഒന്നര വർഷം പിന്നിടുന്പോഴേക്കും മികച്ച വിളവാണ് നൽകിയത്. ഇവയുടെ വില്പനയിലൂടെ ലക്ഷങ്ങളുടെ വരുമാന നേട്ടമാണ് ലഭിച്ചതെന്നു ബിനീഷ് ജോൺ പറഞ്ഞു. ഓരോ ചെടിയിലും നിലത്തുനിന്ന് ഒരടി ഉയരത്തിലായാണ് കായകളുണ്ടായതെന്നതിനാൽ വിളവെടുപ്പും എളുപ്പമായിരുന്നു. ഇതിനായുള്ള പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ചതെന്ന് ബിനീഷ് ജോൺ പറഞ്ഞു. തൈ നടൽ മുതൽ വള പ്രയോഗം,…

Read More

മാറ്റിവച്ച കരങ്ങളാല്‍ കേക്കു മുറിച്ച് ജന്മദിനം ആഘോഷിച്ച് ഗോകുലപ്രിയന്‍; ഈ ജീവിതം തിരികെ നല്‍കിയവരോട് എന്നും കടപ്പാട്

കൊച്ചി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കൈകള്‍കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്‍റെ സന്തോഷത്തിലാണ് തമിഴ്‌നാട് സേലം സ്വദേശി ഗോകുലപ്രിയന്‍. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന്‍ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്‍കി, തനിക്ക് പുതുജീവനേകിയവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു. 2025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്‍റെയും നേതൃത്വത്തില്‍…

Read More

പാൽചുരം ചുരംപാത വീണ്ടും തകർന്നു: വയനാട്ടിലേക്കുള്ള പ്രധാന റോഡിൽ യാത്ര ദുരിതത്തിൽ

കേളകം: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിന്‍റെ ഉപരിതലം ഒലിച്ചു പോയി കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടത്. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാരും ചരക്ക് വാഹനങ്ങളുമുൾപ്പെടെയുള്ള വാഹനങ്ങൾ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. കണ്ണൂർ ജില്ലയിൽ നിന്ന് വയനാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന പ്രധാന പാത യായതിനാൽ ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, പച്ചക്കറി, കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവ ഈ റോഡിനെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. മഴവെള്ളം കുത്തിയൊലിക്കുന്നതിനാൽ കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നാൽ…

Read More

കുതിച്ചുയർന്ന് നേന്ത്രപ്പഴ വില; ഓണസദ്യയിലെ ഒഴിച്ചു കൂടാനാവാത്ത കായ വറുത്തത് എടുത്താൽ ഇത്തവണ കൈപൊള്ളും

ആലപ്പുഴ: ഓണം വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ നിർമിക്കാൻ നേന്ത്രപ്പഴം ആവശ്യമാണ്. ഓണച്ചന്തകൾ സജീവമാകുന്നതിനു മുൻപുതന്നെ സംസ്ഥാനത്തെ വിപണിയിൽ നേന്ത്രപ്പഴ വില കുതിച്ചുയരുകയാണ്. പഴുപ്പിക്കാൻ അനുയോജ്യമായ ഗുണമേന്മയുള്ള നേന്ത്രക്കായയുടെ ലഭ്യത വിപണിയിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കായക്ഷാമം രൂക്ഷമായതോടെ മൊത്തവിപണിയിൽ നേന്ത്രക്കായ കിലോയ്ക്ക് 50 രൂപയും ചില്ലറ വിപണിയിൽ 60 രൂപയുമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മൊത്തവിപണിയിൽ കിലോയ്ക്ക് 13 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ അപേക്ഷിച്ച് മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കേരളത്തിലെ വിപണികളിലേക്ക് പ്രധാനമായും തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്. ഓണക്കാലം അടുത്തെത്തിനിൽക്കേ ചിപ്സ് നിർമാണ യൂണിറ്റുകളും വൻകിട വിപണികളും നേന്ത്രക്കായ്ക്കായി പരക്കം പായുകയാണ്. നേന്ത്രപ്പഴവില കുതിച്ചുയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. നേന്ത്രപ്പഴം വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്നതു വരും ദിവസങ്ങളിൽ വില…

Read More

പാർസൽ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32-ാം മൈലിൽ പാർസൽ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ഇന്നോവ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ദീർഘനേരം വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Read More