മലദ്വാരത്തിലൂടെയുള്ള ഗോൾഡ് കടത്ത് വർധിക്കുന്നു; മുസ്തഫ ഒളിപ്പിച്ചത് ഒരു കിലോയോളം സ്വർണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽനിന്ന് ഒരു കിലോയോളം വരുന്ന സ്വർണം പോലീസ് പിടികൂടി. ചപ്പാരപ്പടവ് സ്വദേശി മുസ്തഫയിൽ നിന്നാണ് 47 ലക്ഷത്തോളം രൂപ വരുന്ന 832 ഗ്രാം സ്വർണം പിടികൂടിയത്. വിമാനത്താവളത്താവള പരിസരത്തുനിന്ന് എയർപോർട്ട് പോലീസാണ് സ്വർണം പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം മട്ടന്നൂർ എയർപോർട്ട് പോലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യാത്രക്കാരൻ പിടിയിലായത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയ്ക്കുശേഷം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നു പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 900 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 832…

Read More

വിസ വാഗ്ദാനം നല്കി ബന്ധുക്കളുടെ ലക്ഷങ്ങൾ തട്ടി; അമ്മ അറസ്റ്റിൽ; മകളെ തേടി പോലീസ്

ഉളിക്കൽ: യുകെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മിനിമോൾ മാത്യുവിനെ (58) തൃശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽനിന്ന് ഉളിക്കൽ സിഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു. ആറളം, ഉളിക്കൽ, ്രശീകണ്ഠപുരം സ്റ്റേഷനിൽ ഇവർക്കെതിരേ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടിയിലായത്. പോലീസ് വരുന്നതറിഞ്ഞ് കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയി. സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരേ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകയിലെ വീട്ടിൽനിന്നാണ് ഇവർ തൃശൂരിലേക്ക് താമസം മാറിയത്. രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ബന്ധുക്കളിൽനിന്നു ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ…

Read More

നിയന്ത്രണം തെറ്റി ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

പരിയാരം: ബൈക്കുമായി പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു (20) വാണ് മരിച്ചത്. പാണപ്പുഴ മാത്ത്‌വയൽ പാലത്തിൽനിന്നു പുഴയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺക്രീറ്റ് തിട്ടയിൽ തട്ടി യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപത്തെ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന യുവാക്കളും ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സംഭവിച്ചു. മാതമംഗലം ഭാഗത്തുനിന്നു പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടറായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അപകട വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയും…

Read More

കണ്ണൂരിൽ മയക്കുമരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ. കുറവ പണ്ടാരവളപ്പ് സ്വദേശി സി. മുഹമ്മദ് സഫീർ(23)നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽ നിന്നും 14.541 ഗ്രാം മെത്താംഫിറ്റാമിനും 1.200 ഗ്രാം ഹാഷിഷും മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു. എക്സൈസ് തയ്യിൽ പ്രദേശത്ത് നടത്തിയ പട്രോളിംഗിനിടെ സംശാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തയ്യിൽ- കുറുവ റോഡിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. കണ്ണൂർ ടൗൺ ഭാഗത്തും മറ്റും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഹമ്മദ് സാഫീർ എന്ന് എക്സൈസ് പറഞ്ഞു. കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതിയാണ് സാഫീർ. ഈ കേസിൽ 75 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ…

Read More

പട്ടാപ്പകല്‍ മോഷണം; കന്യാകുമാരി സ്വദേശി പിടിയിൽ, കൂട്ടാളി ഒളിവില്‍

പയ്യന്നൂര്‍: പട്ടാപ്പകല്‍ മോഷണം നടത്തവേ കന്യാകുമാരി കൊട്ടാരം വില്ലേജിലെ ടി. ശിവകുമാർ (38) പിടിയിൽ. ഇന്നലെ രാവിലെ ഒമ്പതോടെ കേളോത്തെ ബിഎസ്എന്‍എല്‍ കോ ആക്‌സില്‍ കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വിലവരുന്ന ബിഎസ്എല്‍എല്‍ ടവറിന്‍റെ ഇരുമ്പു സാധനങ്ങളാണ് ശിവകുമാറും കൂട്ടാളിയും ചേര്‍ന്ന് മോഷ്ടിച്ചത്. ഷട്ടറിന്‍റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. സമീപത്ത് താമസിക്കുന്ന സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി കെ. ഗീതയും ഭര്‍ത്താവ് മോഹനനും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസിന് മോഷ്ടാവിനെ കൈമാറി. ഗീതയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കൂട്ടാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാപനത്തില്‍നിന്നു ബിഎസ്എന്‍എല്ലിന്‍റെ ബാറ്ററികളും ചെമ്പു കേബിളും മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. സമാന രീതിയില്‍ കെട്ടിടത്തിന്‍റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. പവര്‍ എഞ്ചിനായി ഉപയോഗിക്കുന്ന 22 ബാറ്ററിയും 25 മീറ്ററോളം വരുന്ന…

Read More

പോക്സോ കേസിൽ അറുപതുകാരനായ കണ്ടക്‌ടർ അറസ്റ്റിൽ; പരാതിക്കാർ സ്കൂൾ വിദ്യാർഥിനികൾ, കള്ളക്കേസെന്ന് ബസ് ജീവനക്കാർ

തലശേരി: അറുപതുകാരനായ ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയാണെന്നാരോപിച്ച് തലശേരി മേഖലയിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങി. പുലർച്ചെ തുടങ്ങിയ പണിമുടക്ക് ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. തലശേരി-കൂത്തുപറമ്പ്, തലശേരി-കണ്ണൂർ, തലശേരി-വടകര, തലശേരി-പാനൂർ, തലശേരി-കരിയാട് എന്നീ റൂട്ടുകളിലാണ് പണിമുടക്ക് നടക്കുന്നത്. ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ വകുപ്പുകൾ ഉൾപ്പെടെയുള്ള കേസിലാണ് കണ്ണൂർ-കരിയാട് റൂട്ടിൽ സർവീസ് നടത്തുന്ന സീന ബസിലെ കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരിയിലെ സത്യാനന്ദനെ (60) അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ചൊക്ലി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്. അപമര്യാദയായി പെരുമാറിയെന്ന സ്കൂൾ വിദ്യാർഥിനികളുടെ പരാതിയിലായിരുന്നു അറസ്റ്റ്. 10 സ്കൂൾ വിദ്യാർഥിനികളാണ് കണ്ടക്ടർ ദേഹത്ത് സ്പർശിച്ചതായി കാണിച്ച് സ്കൂൾ അധികൃതർക്ക് പരാതി നൽകിയത്. പരാതി സ്കൂൾ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിൽ രണ്ട് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ…

Read More

ഹൈറിച്ചിനെതിരെയുള്ള പരാതി; കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി

പയ്യന്നൂര്‍: ഹൈറിച്ചിന്‍റെ പേരില്‍ നിയമ വിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിയില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കെ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ച് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ചിലരെ ഉള്‍പ്പെടുത്തി ഈ മാസം 13നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നത്. ഇതോടൊപ്പം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി കാണാതിരിക്കുന്നതിനിടയിലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയോട് ഉടനടി അന്വേഷണം നടത്താനുള്ള ഉത്തരവ് നലകിയിരിക്കുന്നത്. കാസര്‍ഗോഡ് കുണ്ടംകുഴി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന പരാതി നല്‍കിയിരുന്നതും മുരളീധരനാണ്.

Read More

സിബിഐ ചമഞ്ഞ് 56 ലക്ഷം തട്ടിയെടുത്തു; തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിൾ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്‍റെ (64) പരാതിയിലാണ് അജ്ഞാത സംഘത്തിന്‍റെ പേരിൽ കേസെടുത്തത്. ഇന്ത്യൻ സെക്യൂരിറ്റി ആക്‌ട് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. ഗണേഷ് കുമാർ മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഇദ്ദേഹത്തിന്‍റെ ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഫ്സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിച്ചതായാണ് പരാതി. ഗണേഷ് കുമാറിന്‍റെ സിം കാർഡ് എടുത്തയാൾ രാഷ്‌ട്രസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ദുരുപയോഗം ചെയ്തതിന്‍റെ അന്വേഷണത്തിലാണെന്നും കേസിൽ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാൻസ്ഫർ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ്…

Read More

പോളിടെക്നിക് വിദ്യാര്‍ഥികളെ മർദിച്ച കേസ്; ദേശീയപാത നിർമാണ കമ്പനിയിലെ ഡ്രൈവർമാർ പിടിയിൽ

പരിയാരം: ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എംജിഎം പോളിടെക്‌നിക്ക് കോളജ് വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മൂന്ന് താത്കാലിക ഡ്രൈവര്‍മാർ പോലീസ് പിടിയിലായി. വിളയാങ്കോട് സ്വദേശികളായ ഫെബിന്‍, റോബിന്‍, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അഭിനവ് (19), യദു(19), വിനായക് (19) എന്നീ വിദ്യാര്‍ഥികളെ പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോളജിനു സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിനു തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. ഉച്ചയോടെ നിര്‍മാണകമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നതു ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഇതിന്‍റെ പ്രതികാരമായി കോളജ് വിട്ട്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷത്തിന്‍റെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 61 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ റിഷാദിൽ നിന്നാണ് 61 ലക്ഷം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂരിൽ നിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1071 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 995 ഗ്രാം സ്വർണമാണു ലഭിച്ചത്.

Read More