കോവിഡ് 19; കൊച്ചിയില്‍ ഇന്നലെ മാത്രം നിരീക്ഷണത്തിലാക്കിയത് 1,323 പേർ; ഇതുവരെ പരിശോധിച്ചത് 2,717 സാമ്പിളുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു ദിവസത്തിനിടെമാത്രം വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത് 1,323 പേരെ. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5,879 ആയി ഉയര്‍ന്നു. നിരീക്ഷണ കാലയളവ് അവസാനിച്ച 202 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. നിലവില്‍ നിരീക്ഷണത്തിലുള്ളവരില്‍ 170 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലും 5,709 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 14 പേരെയാണു പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടു പേരെയും സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേരെയുമാണു പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ഒന്‍പത് പേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരാളെയും സ്വകാര്യ ആശുപത്രിയില്‍നിന്ന് എട്ടു പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിലവില്‍ 40 പേരാണു നിരീക്ഷണത്തിലുള്ളത്. കളമശേരി…

Read More

സര്‍വകാല റിക്കാര്‍ഡിൽ നിന്നും സ്വർണ വില വീണ്ടും വീണ്ടും കുറയുന്നു; ഇന്നത്തെ വ്യാപാര നിലയിങ്ങനെ…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,305 രൂപയായും പവന് 34,440 രൂപയായും വില കുറഞ്ഞു. സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ് വില.

Read More

കൊച്ചിയില്‍ നൂറോളം സ്വകാര്യ ബസുകള്‍ നിരത്തിൽ; അകലം പാലിച്ച് യാത്രക്കാർ; രണ്ടു ദിവസത്തെ കളക്ഷൻ നോക്കി മാത്രമേ സർവീസ് തുടരുകയുള്ളുവെന്ന് ഓള്‍ കേരള ബസ് ഓപ്പററ്റേഴ്‌സ് ഫോറം

കൊച്ചി: ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഓള്‍ കേരള ബസ് ഓപ്പററ്റേഴ്‌സ് ഫോറത്തിനു കീഴിലുള്ള നൂറോളം ബസുകളാണു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ബസ് സര്‍വീസ് കുറവെങ്കിലും പൂത്തോട്ട-എറണാകുളം റൂട്ടില്‍ ഹൈക്കോടതിവരെ പത്തോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പെരുമ്പാവൂര്‍-കോലഞ്ചേരി, കോലഞ്ചേരി-തൃപ്പൂണൂത്തുറ, മൂവാറ്റുപുഴ-വാഴക്കുളം തുടങ്ങിയ റൂട്ടിലും ഏതാനും ബസുകള്‍ നിരത്തിലിറങ്ങി. വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമായിരുന്നു പല ബസുകളിലും ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ വരുമാനം നോക്കിയാകും അടുത്ത ദിവസങ്ങളില്‍ സര്‍വീസ് തുടരണമോയെന്നു തീരുമാനിക്കുകയെന്ന് ഓള്‍ കേരള ബസ് ഓപ്പററ്റേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. രാജു പറഞ്ഞു. അതേസമയം, ലോക്ക് ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ജില്ലക്കുള്ളില്‍ പുനരാരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ വിവിധ ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തിയെങ്കിലും ഭൂരിഭാഗം…

Read More

കോവിഡ് 19; വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; കൊച്ചിയില്‍ 670 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണു നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത്. ഇന്നലെ ജില്ലയില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയശേഷം മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരികരിച്ചത്. തൃശൂര്‍ സ്വദേശിയായ നാൽപ്പത്തിയേഴുകാരനും കൊച്ചിയിലാണ് ചികിത്സയിലുള്ളത്. ഇന്നലെ 670 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4,754 ആയി. ഇതില്‍ 84 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 4,670 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ എട്ടുപേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍…

Read More

ലണ്ടനില്‍ കുടുങ്ങിക്കിടന്ന മലയാളികളെ കൊച്ചിയിലെത്തിച്ചു; എയർ ഇന്ത്യ വിമാനത്തിലെത്തിയത് 189 പേർ

നെടുമ്പാശേരി(കൊച്ചി): ലണ്ടനില്‍ കുടുങ്ങിക്കിടന്ന 189 മലയാളികളെ കൊച്ചിയിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനില്‍നിന്നു മുംബൈ വഴി ഇന്ന് രാവിലെ 7.10 നാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ഈ വിമാനത്തില്‍ 300 യാത്രികരാണ് ഉണ്ടായിരുന്നത്. ഇതില്‍ 111 പേര്‍ മുംബൈയിലിറങ്ങി. ബാക്കിയുള്ള 189 യാത്രികരാണു നെടുമ്പാശേരിയിലിറങ്ങിയത്. ഇവരെ പരിശോധനകള്‍ക്കുശേഷം വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നേരത്തേ സ്വീകരിച്ചിരുന്നു. ദുബായില്‍നിന്ന് ഇന്ന് രാത്രി 8.40 ന് മറ്റൊരു വിമാനംകൂടി കൊച്ചിയിലെത്തും. ഇന്നലെ കോലാലംപൂരില്‍നിന്നും ദമാംമില്‍നിന്നും മലയാളികള്‍ കൊച്ചിയിലെത്തിയിരുന്നു. ദമാം-കൊച്ചി വിമാനത്തില്‍ 142 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ പുരുഷന്‍മാരും 87 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 16 കുട്ടികളും 43 ഗര്‍ഭിണികളും രണ്ട് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. ഇതില്‍ 48 പേരെ വിവിധ കോവിഡ് കെയര്‍ സെന്‍ററുകളിലും 93 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഒരാളെ…

Read More

കോവിഡ് 19; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഏഴു പേര്‍

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടെ ഏഴു പേരാണു നിലവില്‍ കോവിഡ് ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ക്കു പുറമേ എറണാകുളം സ്വദേശികളായ മൂന്നുപേരും മലപ്പുറം, പാലക്കാട്, കൊല്ലം സ്വദേശികളുമായ ഒരോരുത്തരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ ആറു പേര്‍ കളമശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ഇന്നലെ ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 16-ന് കൊച്ചിയിലെത്തിയ ദുബായ്-കൊച്ചി വിമാനത്തിലുണ്ടായിരുന്ന 29 വയസുള്ള എറണാകുളം സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കളമശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. ഇന്നലെ 257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച ഏഴ് പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍…

Read More

ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധനയോടെ സ്വർണവില പവന് 35,000 രൂപ തൊട്ടു

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 35,000 രൂപ തൊട്ടു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധനവ് രേഖപ്പെടുത്തിയതോടെ സ്വർണവില പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമെന്ന സർവകാല റിക്കാർഡ് സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവോടെ സ്വർണവില പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും പുതിയ ഉയരം കുറിച്ചിരുന്നു. ഇതാണ് ഇന്നു മറികടന്നത്. കഴിഞ്ഞ നാല്് വ്യാപാര ദിനങ്ങൾക്കിടെമാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വർധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ ഒരു ലക്ഷം രൂപയ്ക്ക് രണ്ടര പവൻ സ്വർണാഭരണമേ ലഭിക്കൂവെന്നു സ്വർണവ്യാപാരികൾ വ്യക്തമാക്കുന്നു.

Read More

“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്‍റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്‍റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…

Read More

റിക്കാര്‍ഡുകള്‍ തിരുത്തി സ്വർണം; ഒരു പവൻ വാങ്ങാൻ അരലക്ഷം രൂപ; വ്യാപാരികൾ പറ‍യുന്നതിങ്ങനെ…

കൊച്ചി: സ്വര്‍ണവില റിക്കാര്‍ഡുകള്‍ തിരുത്തി കുതിക്കുന്നു. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയ സ്വര്‍ണം 24 മണിക്കൂറിനിടെ അതും മറികടന്നു. ഇന്ന് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍റെ വില 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും സ്വർണം പുതിയ ഉയരങ്ങളിലെത്തി. ഇന്നലെയും ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പവന് 1,040 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് വില 130 രൂപയായും ഉയർന്നു. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും ഇന്നലെയും ഇന്നുമായി 100 രൂപയുമാണു വര്‍ധിച്ചത്. നിലവിലെ സ്ഥിതിയില്‍ ഒരു ലക്ഷം രൂപയ്ക്ക് രണ്ടര പവന്‍ സ്വര്‍ണാഭരണമേ ലഭിക്കുകയുള്ളെന്നു സ്വര്‍ണ വ്യാപാരികൾ വ്യക്തമാക്കുന്നു.

Read More

സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ ; പവന് 400 രൂപയും വര്‍ധിച്ച് പവന് 34,400

കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് പവന് 34,400 രൂപയും ഗ്രാമിന് 4,300 രൂപയും എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ 29ന് പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതാണ് ഇന്ന് മറികടന്നത്. ഇന്നലെയും വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Read More