തീപ്പെട്ടി ചോദിച്ചിട്ട് നൽകിയില്ല; മൂവാറ്റുപുഴയിൽ യുവാവിനെ ബ്ലേഡിന് മുഖത്ത് മുറിവേല്പിച്ചു; ഒളിവിൽ പോയ പ്രതികൾ പോലീസ് പിടിയിൽ

മുവാറ്റുപുഴ: റോഡരികിൽ നിൽക്കുകയായിരുന്ന ഇതര സംസ്ഥാന യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയും മുഖത്തു ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശി നാഗരാജ് (25)നെ ആണ് ആക്രമിച്ചത്. സംഭവുമായി ബന്ധപെട്ടു ഒരാൾ അറസ്റ്റിൽ. പോത്താനിക്കാട് പഴമ്പിള്ളിൽ രഞ്ജിത്ത് (35)ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തതിൽ നിന്നും കൂട്ടാളിയായ തൊടുപുഴ സ്വദേശിയെക്കുറിച്ചു പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. വ്യാഴ്ച രാത്രി 8:30 ഓടെ കച്ചേരിത്താഴത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം നാഗരാജിനോട് തീപ്പെട്ടി ആവിശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ ഇവർ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മുഖത്തു മുറിവേൽപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട് സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയപ്പോളേക്കും സംഘം കടന്നുകളഞ്ഞു.പരിക്കേറ്റ നാഗരാജനെ നാട്ടുകാർ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരക്കുഴയിൽ വാടകയ്ക്ക് താമസിക്കുന്ന നാഗരാജൻ പൈനാപ്പിൾ മേഖലയിലെ തൊഴിലാളി ആണ്.

Read More

കടക്ക് പുറത്ത്; പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ പുറത്താക്കി

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികളായ മൂന്നു നേതാക്കളെ സിപിഎം പുറത്താക്കി. എം.എം അൻവർ, ഭാര്യ കൗലത്ത് അൻവർ, റിമാൻഡിൽ കഴിയുന്ന പാർട്ടി നേതാവ് എൻ.എൻ. നിഥിൻ എന്നിവരെയാണു പാർട്ടി പുറത്താക്കിയത്. ദുരിതാശ്വാസ ഫണ്ടിൽനിന്നു പത്തരലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതാണു കേസ്. സാന്പത്തിക സഹായത്തിന് അർഹതയുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഇനിയും തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നിരിക്കേയാണു, പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കു വിഷ്ണു പ്രസാദ് പലപ്പോഴായി പണം കൈമാറ്റം ചെയ്തത്. അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർ വനിതകളാണ്. തട്ടിപ്പുകേസിൽ പ്രതികളായ അൻവറും ഭാര്യ കൗലത്തും ഇപ്പോഴും ഒളിവിലാണ്. മറ്റൊരു ലോക്കൽ കമ്മറ്റിയംഗത്തിന്‍റെ ഭാര്യയുടെ പേരിലാണു ദുരന്തനിവാരണ വിഭാഗത്തിൽനിന്നു രണ്ടര ലക്ഷം രൂപ വിഷ്ണു കൈമാറിയത്. മുഖ്യപ്രതികളിൽ വിഷ്ണുപ്രസാദിനൊപ്പം തട്ടിപ്പു പണത്തിന്‍റെ പങ്ക് അൻവറും നിധിനും കൈപ്പറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കണയന്നൂർ താലൂക്ക് ഓഫീസിൽ റവന്യു ഉദ്യോസ്ഥനായ…

Read More

മീനമാസത്തിലെ താലികെട്ട് ചരടിൽ വേണ്ടി വരുമോ? ചരിത്രം രചിച്ച്സ്വര്‍ണ വില പുതിയ ഉയരത്തില്‍

കൊച്ചി: സ്വർണ വില റിക്കോർഡുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയായിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്. ഫെബ്രുവരി 24ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റിക്കോർഡ് വില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സ്വര്‍ണ വില ഏത് നിലവാരത്തിലേക്ക് ഉയരുമെന്നു കൃത്യമായ കണക്കുകൂട്ടല്‍ നടത്താന്‍ പ്രയാസമാണെന്നാണു വിപണിയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന.

Read More

ഊന്നുകല്ലിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു; ആശങ്കയോടെ കർഷകർ

കോതമംഗലം: ഊന്നുകല്ലിനു സമീപം തേങ്കോട് കാട്ടുപന്നിശല്യം രൂക്ഷം. കൂട്ടമായെത്തി ഇവ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തേങ്കോട് സ്വദേശികളായ ഷിനാജ്, സലിം എന്നിവർ ചേർന്ന് നടത്തുന്ന പൈനാപ്പിൾ കൃഷി പൂർണമായും കാട്ടുപന്നികൾ കുത്തിമറിച്ചിട്ടു. പാട്ടത്തിനെടുത്ത രണ്ടരയേക്കർ സ്ഥലത്തായിരുന്നു കൃഷി. ചുറ്റും വേലികെട്ടിയും കാവലിരുന്നുമെല്ലാം പന്നികളെ ഓടിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രതീഷയോടെ നടത്തിയ കൃഷിയാണ് ഒരു ഫലവും നൽകാതെ നശിച്ചിരിക്കുന്നത്. ഇവരുടെ പൈനാപ്പിൾ കൃഷിയിടത്തിനു പുറമെ സമീപത്ത് പല കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ വിളയാട്ടമാണ്. വനം-കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർ എന്നിവരോട് പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. മുള്ളരിങ്ങാട് വനത്തിൽനിന്നാണ് കാട്ടുപന്നികൾ നാട്ടിലെത്തുന്നത്. താലൂക്കിലെന്പാടും വനാതിർത്തികളിൽ കാട്ടുപന്നിശല്യം വർധിച്ചുവരികയാണ്. സമീപകാലത്തായി കാട്ടുപന്നികൾ പെരുകിയിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Read More

കോവിഡ് 19; കൊച്ചിയിൽ ഏഴ് പേര്‍ കൂടി നിരീക്ഷണത്തില്‍; ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര്‍

കൊച്ചി: കൊറോണ (കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് പേര്‍കൂടി നിരീക്ഷണത്തില്‍. നിരീക്ഷണ പട്ടികയില്‍നിന്ന് ഇന്നലെയും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ നിലവില്‍ 132 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ 21 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ ഒരെണ്ണം പുന:പരിശോധനക്കായി അയച്ചതാണ്. അതിനിടെ, ജില്ലയില്‍ കൊറോണ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍റെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലും തുറമുഖത്തും നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ എയര്‍പോര്‍ട്ടില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ ആക്റ്റീവ് സര്‍വൈലന്‍സ് നടത്തുന്നുണ്ട്. ഉംറ പ്രമാണിച്ചും ഗള്‍ഫ് മേഖലകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും…

Read More

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് എം.എം. അന്‍വര്‍ ഒളിവില്‍തന്നെ; ഭാര്യയെയും പ്രതിചേര്‍ത്ത് പോലീസ്

കാക്കനാട്: പ്രളയ ദുരിതാശ്വസ തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കാക്കനാട് നിലംപതിഞ്ഞമുകള്‍ രാജഗിരി വാലിയില്‍ എം.എം. അന്‍വര്‍ ഒളിവില്‍ തന്നെ. അന്വേഷണ വിധേയമായി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, ഇയാളുടെ ഭാര്യ കൗലത്ത്, കേസില്‍ അറസ്റ്റിലായ മഹേഷിന്‍റെ ഭാര്യ നീതു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് നിലവില്‍ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കാക്കനാട് സ്വദേശി എന്‍.എന്‍. നിധിന്‍, ഭാര്യ ഷിന്‍റു, രണ്ടാം പ്രതിയായ കോഴി ഫാം ഉടമ കാക്കനാട് സ്വദേശി ബി. മഹേഷ് എന്നിവരെ ഇന്നലെ വിജിലന്‍സ് കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു…

Read More

മൂവാറ്റുപുഴയിൽ വാട്ടർ അഥോറിറ്റി കരാർ ജീവനക്കാരുടെ സമരം; കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ

മൂവാറ്റുപുഴ: കരാർ ജീവനക്കാരുടെ സമരത്തിൽ കുടിവെള്ളം മുട്ടിയതോടെ വാട്ടർ അഥോറിറ്റിക്കു മുന്നിൽ സമരപരിപാടികളുമായി പ്രദേശവാസികൾ. പിന്തുണയുമായി യുഡിഎഫ് കൗണ്‍സിലർമാരും. നഗരസഭയിലെ പതിനൊന്നാം വാർഡിലെ 40 കുടുംബങ്ങൾക്ക് കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. നിർമല മെഡിക്കൽ സെന്‍ററിനു സമീപത്തായി പൈപ്പുപൊട്ടി ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. ഒരാഴ്ചയിലേറെയായി പൈപ്പുപൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട്. ഇതോടെ രണ്ടാർ പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രദേശവാസികൾ ജല അഥോറിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും കരാറുകാർ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വെള്ളത്തിനായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. നാട്ടുകാർക്ക് പിന്തുണയർപ്പിച്ച് യുഡിഎഫ് കൗണ്‍സിലർമാർ എത്തിയതോടെ സമരം ശക്തമായി. നഗരസഭ പ്രതിപക്ഷാംഗങ്ങളായ കെ. അബ്ദുൽ സലാം, സി.എം ഷുക്കൂർ, പ്രമീള ഗിരീഷ് കുമാർ, ജിനു ആന്‍റണി, ജെയ്സണ്‍ തോട്ടത്തിൽ എന്നിവരാണ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അഥോറിറ്റി കരാർ ജീവനക്കാർ കഴിഞ്ഞ 17…

Read More

പ്രളയ ദുരിതാശ്വാസ തട്ടിപ്പ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും ; എം.എം. അന്‍വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാക്കനാട്: പ്രളയദുരിതാശ്വാസ ഫണ്ടില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സിപിഎം പ്രാദേശിക നേതാവിനെയും ഭാര്യയെയും കോടതിയില്‍ ഹാജരാക്കി.. ഇരുവരെയും ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാകും ഹാജരാക്കുക. കാക്കനാട് പാട്ടുപുരക്കല്‍ നഗര്‍ നിലം പുതുവില്‍ നിധിന്‍ (30), ഭാര്യ ഷിന്‍റു (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിധിനെ കാക്കനാട് പോലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഷിന്‍റുവിനെ ഇന്നലെ എറണാകുളം വനിതാ ജയിലിലേക്കും കൊണ്ടുപോയി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമാണ് നിധിന്‍. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷം വീട്ടിലെത്തിച്ചും sതെളിവെടുപ്പ് നടത്തി. അതിനിടെ ഇന്നലെ രാത്രി തൃക്കാക്കര പോലീസില്‍ കീഴടങ്ങിയ ഫണ്ട് തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കാക്കനാട് സിവില്‍ ലൈനില്‍ മാധവം വീട്ടില്‍ ബി. മഹേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്‌തേക്കും. കളക്ടറേറ്റിനു സമീപം താമസിക്കുന്ന കോഴി ഫാം ഉടമയായ…

Read More

കൊറോണ പരിശോധന മുതലെടുക്കാൻ സ്വർണക്കടത്തു ഘത്തിന്‍റെ ശ്രമം ; കൊച്ചി വിമാനത്താവളത്തിൽ തുടർക്കഥയായി സ്വർണക്കടത്ത്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്ത് തുടർകഥയാകുന്നു. വിമാനത്താവളത്തിലെ പരിശോധനകൾ കൂടുതലും കൊറോണ വൈറസിൽ കേന്ദ്രീകരിച്ചതുകൊണ്ടുള്ള അവസരങ്ങൾ മുതലെടുക്കുവാൻ സ്വർണക്കടത്ത് സംഘം ശ്രമിക്കുന്നുണ്ടന്ന നിഗമനത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 3.77 കോടി രൂപവരുന്ന 8.74 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കേരളത്തിലേയ്ക്കുള്ള സ്വർണക്കടത്ത് ഗൾഫിൽനിന്ന് മാത്രമാണന്ന മുൻ ധാരണകൾ തിരുത്തുന്ന വിധത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. ചൊവ്വ, ബഡ്രൻ ദിവസങ്ങളിലിൽ ബാങ്കോംഗ്, ഇറ്റലി, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്നവരാണ് സ്വർണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. സ്വർണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ആറ് പേരിൽ രണ്ട് പേർ സ്ത്രീകളാണന്ന പ്രത്യേകതയുമുണ്ട്. ഗൾഫിൽനിന്നു കൊച്ചിയിൽവന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേക്ക് പോകുന്ന സ്പൈസ്ജെറ്റ് വിമാനത്തിന്‍റെ ടോയ്‌ലെറ്റിൽനിന്നു കണ്ടെത്തിയ 1050 ഗ്രാം സ്വർണം കൊണ്ടുവന്ന യാത്രക്കാരന്നെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.…

Read More

മരം മുറിക്കുന്നതിനുളള നടപടികൾ പൂർത്തികരിക്കാതെ വനംവകുപ്പ് ; ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം അനിശ്ചി തത്വത്തിൽ

കോതമംഗലം: മരങ്ങൾ മുറിക്കുന്നതിനുളള നടപടികൾ വനംവകുപ്പ് പൂർത്തീകരിക്കാത്തതിനാൽ കുട്ടന്പുഴ പന്തപ്രയിൽ മുപ്പതിലേറെ കുടുബങ്ങൾക്കുള്ള വീട് നിർമാണം അനിശ്ചിതത്വത്തിൽ. ഒരു വർഷത്തോളമായിട്ടും മുറിച്ച തേക്ക് മരങ്ങൾ നീക്കാനും കഴിഞ്ഞിട്ടില്ല. പന്തപ്രയിലെ തേക്കു പ്ലാന്‍റേഷനിൽ 67 ആദിവാസി കുടുബങ്ങൾക്കാണ് വീട് നിർമിക്കേണ്ടത്. ഓരോ കുടുബത്തിനും പതിനഞ്ച് സെന്‍റ് സ്ഥലംവീതമാണ് സർക്കാർ വീടിനായി പതിച്ചുനൽകിയത്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ സഹായത്തോടെ സർക്കാർ നിയോഗിച്ച ഏജൻസിയാണ് വീട് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. കരിങ്കല്ല് ക്ഷാമവും ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. വാനം താഴ്ത്തി ആഴ്ചകൾ കഴിഞ്ഞിട്ടും തറ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നിയമപ്രശ്നങ്ങൾ മൂലം കോതമംഗലം താലൂക്കിലൊരിടത്തും നിലവിൽ പാറമടകൾ പ്രവർത്തിക്കുന്നില്ല. ഇതൂമൂലമാണ് കരിങ്കല്ലിന് ക്ഷാമം ഉണ്ടായിരിക്കുന്നത്. വെളളത്തിന്‍റെ ലഭ്യതക്കുറവും വീട് നിർമാണത്തെ ബാധിച്ചു.

Read More