വനിതാ ജീവനക്കാർക്ക് ഇനി റെയിൽവേയിൽ ‘കരുതൽ’; രാജ്യത്തുടനീളം പ്രത്യേക വിശ്രമമുറികൾ സജ്ജമാകുന്നു

പരവൂർ: ഇന്ത്യൻ റെയിൽവേയിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നിർണായക നീക്കവുമായി റെയിൽവേ മന്ത്രാലയം.രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക വിശ്രമമുറികൾ സജ്ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്റ്റേഷൻ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വനിതകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള തൊഴിലിടം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീർഘകാലമായി വനിതാ ജീവനക്കാർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. പലപ്പോഴും പുരുഷാധിപത്യം നിലനിൽക്കുന്ന തൊഴിൽ മേഖലയെന്ന നിലയിൽ, റെയിൽവേ സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് മതിയായ സ്വകാര്യതയോ ശുചിമുറി സൗകര്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യം നിലനിന്നിരുന്നു. പുതിയ വിശ്രമമുറികൾ നിലവിൽ വരുന്നതോടെ സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് കളക്ടർമാർ, മെയിന്‍റനൻസ് സ്റ്റാഫ് തുടങ്ങി ആയിരക്കണക്കിന് വനിതാ ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാകും. സ്ത്രീകളുടെ ആരോഗ്യവും സ്വകാര്യതയും കണക്കിലെടുത്ത് പ്രത്യേകമായി രൂപകൽപന ചെയ്തതാണ് ഈ…

Read More

ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമാണ പ്ലാന്‍റ് ബംഗളൂരുവിൽ ആരംഭിച്ചു

പരവൂർ: ഭാരതത്തിന്‍റെ അതിവേഗ റെയിൽ സ്വപ്നങ്ങൾക്ക് ചിറകു നൽകി ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണത്തിന് ബംഗളൂരുവിൽ അത്യാധുനിക പ്ലാന്‍റ് സജ്ജമായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലെ (ബെമൽ) “ആദിത്യ’ പ്ലാന്‍റിന്‍റെ ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെമലിന്‍റെ തിപ്പസാന്ദ്ര കാമ്പസിലാണ് ആഭ്യന്തര സാങ്കേതികവിദ്യയിൽ കോച്ചുകൾ നിർമിക്കാനുള്ള ഈ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതിവേഗ റെയിൽ സാങ്കേതികവിദ്യയുടെ വികസനം രാജ്യത്തെ തദ്ദേശീയ എൻജിനീയറിംഗ് രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. അതിവേഗ റെയിൽ സർവീസുകൾക്കായി ബി-28 വിഭാഗത്തിൽപ്പെട്ട കോച്ചുകളാണ് ഈ പ്ലാന്‍റിൽ നിർമിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെന്നൈക്കും ബംഗളൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും. ഇത് രണ്ട് നഗരങ്ങളെയും ഒരൊറ്റ സാമ്പത്തിക ഹബിന്‍റെ ഭാഗമായി മാറ്റാൻ…

Read More

കൊല്ലം- തൃശൂർ റൂട്ടിൽ നാളെ പൂരം സ്പെഷൽ മെമു ട്രെയിൻ; എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ്

കൊല്ലം: തൃശൂർ പൂരം പ്രമാണിച്ച് കൊല്ലം- തൃശൂർ റൂട്ടിൽ നാളെ അൺ റിസർവ്ഡ് സ്പെഷൽ മെമു ട്രെയിൻ അനുവദിച്ച് റെയിൽവേ.ട്രെയിൻ നമ്പർ 06187 കൊല്ലം.- തൃശൂർ മെമു കൊല്ലത്ത് നിന് രാവിലെ 8.20 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് തൃശൂരിൽ എത്തും. തിരികെയുള്ള സർവീസ് ( 06188) തൃശൂരിൽ നിന്ന് രാത്രി 9.30 ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ . 2.30 ന് കൊല്ലത്ത് എത്തും. ഇരു ട്രെയിനുകൾക്കും കൊല്ലത്തിനും തൃശൂരിനും മധ്യേയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Read More

ഡിജിറ്റൽ പേയ്മെന്‍റ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഐആർസിടിസി

പരവൂർ: റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ കുത്തകയ്ക്ക് പിന്നാലെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിലും ആധിപത്യമുറപ്പിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഒരുങ്ങുന്നു. സ്വന്തം പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ “ഐആർസിടിസി പേയ്‌മെന്‍റ്സി’ലൂടെ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ (1 ട്രില്യൺ) ഇടപാടുകൾ പ്രോസസ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിംഗിന് പുറമെ വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേയ്‌മെന്‍റ് അഗ്രഗേറ്ററായി മാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം റിസർവ് ബാങ്കിൽ നിന്ന് പേയ്‌മെന്‍റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെയാണ് ഐആർസിടിസി ഈ നീക്കം സജീവമാക്കിയത്. നിലവിൽ ഐആർസിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന്റെ 20 ശതമാനത്തോളം മാത്രമാണ് സ്വന്തം ഗേറ്റ്‌വേയായ “ഐ-പേ’ വഴി നടക്കുന്നത്. ഇത് വരും വർഷങ്ങളിൽ പൂർണമായും സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതോടെ 70,000 കോടി രൂപയുടെ വിനിമയം ഉറപ്പാക്കാൻ സാധിക്കും. ഇതിന്…

Read More

ട്രെയിന്‍റെ സുഗമമായ പ്രവർത്തനം; പ്രത്യേകതകളുമായി എസ്എൽആർ കോച്ചുകൾ

പരവൂർ: ട്രെയിനുകളുടെ തുടക്കത്തിലോ ഒടുവിലോ ആയി എസ്എൽആർ എന്ന് അടയാളപ്പെടുത്തിയ കോച്ചുകൾ നാം സ്ഥിരമായി കാണാറുണ്ട്. കേവലം ഒരു ലഗേജ് വാൻ എന്നതിലുപരി ട്രെയിന്‍റെ സുഗമമായ പ്രവർത്തനത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണീ കോച്ച്. ‘സീറ്റിംഗ്-കം-ലഗേജ് റേക്ക്’ എന്നാണ് ഇതിന്‍റെ പൂർണരൂപം. പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിച്ചാണ് ഈ കോച്ച് നിർമിച്ചിരിക്കുന്നത്. ഇതിന്‍റെ ഒരു ഭാഗം യാത്രക്കാരുടെ ലഗേജുകളും പാഴ്സലുകളും സുരക്ഷിതമായി കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. പത്രങ്ങൾ, തപാൽ ഉരുപ്പടികൾ എന്നിവയും ഇതിലൂടെയാണ് കൊണ്ടുപോകുന്നത്. കോച്ചിലെ മറ്റൊരു പ്രധാന ഭാഗം ട്രെയിൻ ഗാർഡിനായി നീക്കിവച്ചിട്ടുള്ള കാബിനാണ്. ഇവിടെയിരുന്നാണ് ഗാർഡ് സിഗ്നലുകൾ നിരീക്ഷിക്കുന്നതും സ്റ്റേഷൻ മാസ്റ്ററുമായി ആശയവിനിമയം നടത്തുന്നതും ട്രെയിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതും. യാത്രക്കാർക്കായി നീക്കിവച്ചിട്ടുള്ള ചെറിയ ഭാഗം പലപ്പോഴും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുമായാണ് മാറ്റിവച്ചിട്ടുള്ളത്. ട്രെയിന്‍റെ അറ്റത്തായതിനാൽ ഇവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കും. എന്നാൽ പല യാത്രക്കാർക്കും…

Read More

ടെലികോം മേഖലയിൽ നിരക്ക് വർധന; പ്ലാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് കമ്പനികൾ

പരവൂർ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ പ്ലാൻ നിരക്കുകളിൽ വീണ്ടും വർധന വരുത്തി. വരിക്കാർ ഏറെ ആശ്രയിച്ചിരുന്ന ചില ജനപ്രിയ പ്ലാനുകളുടെ കാലാവധി (വാലിഡിറ്റി) കുറച്ചും നിരക്ക് ഉയർത്തിയുമാണ് കമ്പനികളുടെ നീക്കം. റിലയൻസ് ജിയോ 195 രൂപയുടെ പ്ലാൻ കാലാവധി 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുത്തനെ കുറച്ചു. എയർടെൽ തങ്ങളുടെ 859 രൂപയുടെ പ്ലാൻ നിരക്ക് 899 രൂപയാക്കി ഉയർത്തി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും 107, 197 രൂപയുടെ പാക്കുകളുടെ വാലിഡിറ്റി കുറച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്കിടയിലും ബിഎസ്എൻഎൽ വരിക്കാരെ ചേർക്കുന്നതിൽ മുന്നേറ്റം തുടരുന്നതിനിടെയാണ് പുതിയ മാറ്റം. അതേ സമയം ഫീച്ചർ ഫോണുകളിൽ ഇനി ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകുന്ന സൗകര്യങ്ങളും വരുന്നു.സ്മാർട്ട്ഫോണുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ജിയോയും ബാങ്ക്…

Read More

റിക്കാർഡ് വിലയിലും തിളക്കം കുറയാതെ സ്വർണവിപണി; അക്ഷയ തൃതീയയിൽ 20,000 കോടിയുടെ വ്യാപാരം

പരവൂർ: റിക്കാർഡ് വില വർധനയിലും സ്വർണത്തോടുള്ള മലയാളിയുടെയും ഇന്ത്യൻ വിപണിയുടെയും പ്രിയം കുറയുന്നില്ല. ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്ത് സ്വർണം, വെള്ളി വ്യാപാരം 20,000 കോടി രൂപ കവിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽക്കപ്പെട്ട ലോഹത്തിന്‍റെ അളവിൽ നേരിയ കുറവുണ്ടായെങ്കിലും ഉയർന്ന വില കാരണം വിറ്റുവരവിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ മൂല്യം വർധിക്കുന്നതാണ് വിപണിയിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. 2023-ലെ അക്ഷയ തൃതീയ മുതൽ ഇതുവരെ സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് പ്രതിവർഷം ശരാശരി 25 ശതമാനം നേട്ടം ലഭിച്ചതായി വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2025-ൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് 39.2 ശതമാനമെന്ന മികച്ച ഉയർന്ന വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ എട്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് പുതിയ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കാൻ സഹായിച്ചു.ആഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവും…

Read More

ഓൺലൈൻ ഗെയിമിംഗ് ; നിയന്ത്രണത്തിന് മേയ് ഒന്നു മുതൽ കർശന നിയമങ്ങൾ

പരവൂർ: രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക അഥോറിറ്റിയും പുതിയ നിയമങ്ങളും മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻ്റ് റെഗുലേഷൻ ആക്ട് പ്രകാരം രൂപീകരിച്ച “ഓൺലൈൻ ഗെയിമിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ’ ആയിരിക്കും ഇനി ഈ മേഖലയിലെ കാര്യങ്ങൾ നിയന്ത്രിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഡിജിറ്റൽ ഓഫീസായാണ് അഥോറിറ്റി പ്രവർത്തിക്കുക. മന്ത്രാലയത്തിന്‍റെ അഡീഷണൽ സെക്രട്ടറിയായിരിക്കും അഥോറിറ്റിയുടെ ചെയർമാൻ. ആഭ്യന്തര മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കായിക മന്ത്രാലയം, നിയമവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറിമാർ അഥോറിറ്റിയിൽ അംഗങ്ങളായിരിക്കും. ഇ-സ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ ഏതൊക്കെയാണെന്ന് നിശ്ചയിക്കാനും അവയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടാകും. കൂടാതെ ഉപഭോക്താക്കളുടെ ഡാറ്റ…

Read More

ഡിജിറ്റൽ പേയ്‌മെന്‍റുകൾക്ക് ഇനി അധിക സുരക്ഷ; ഇ-മാൻഡേറ്റ് പരിഷ്കരിച്ച് ആർബിഐ

പരവൂർ: ഡിജിറ്റൽ പേയ്‌മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനായി ഇ- മാൻഡേറ്റുകൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക്. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (റെക്കറിംഗ് പേയ്മെന്‍റ്സ്) ഇനി മുതൽ അധിക പ്രാമാണീകരണം നിർബന്ധമാക്കി. ഏപ്രിൽ 21 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. കാർഡുകൾ, യുപിഐ, പ്രീപെയ്ഡ് വാലറ്റുകൾ എന്നിവ വഴിയുള്ള ആഭ്യന്തര-വിദേശ ഇടപാടുകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇ-മാൻഡേറ്റ് സൗകര്യം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഇനി മുതൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ബാങ്ക് നടത്തുന്ന സാധാരണ പരിശോധനകൾക്ക് പുറമെ, അധിക സുരക്ഷാ പരിശോധന കൂടി വിജയിച്ചാൽ മാത്രമേ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനാവൂ. 15,000 രൂപയ്ക്ക് മുകളിലുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഈ അധിക പരിശോധന നിർബന്ധമാണ്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഒരു ലക്ഷത്തിന് മുകളിലുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയ്ക്കും പ്രത്യേക പ്രാമാണീകരണം ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ…

Read More

വേനൽക്കാല തിരക്ക്: 900ലധികം സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

പരവൂർ: വേനലവധിക്കാലത്തെ റെയിൽവേയിലെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി 900-ലധികം പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.ജൂലൈ 15 വരെ വിവിധ സോണുകളിലായി ആകെ 18,262 ട്രിപ്പുകളാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. യാത്രക്കാർക്ക് ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും വെയിറ്റിംഗ് ലിസ്റ്റിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ വലിയ നീക്കം.’രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ റെയിൽവേ സോണുകളിലും പ്രത്യേക സർവീസുകൾ ലഭ്യമാണ്. പ്രധാന സോണുകളിലെ കണക്കുകൾ താഴെ പറയുന്നവയാണ്:’ സൗത്ത് സെൻട്രൽ റെയിൽവേ:124 ട്രെയിനുകൾ (1,184 ട്രിപ്പുകൾ).*വെസ്റ്റേൺ റെയിൽവേ: 106 ട്രെയിനുകൾ (2,078 ട്രിപ്പുകൾ).ദക്ഷിണ റെയിൽവേ: 72 ട്രെയിനുകൾ (558 ട്രിപ്പുകൾ).സെൻട്രൽ റെയിൽവേ: 74 ട്രെയിനുകൾ (3,082 ട്രിപ്പുകൾ). നോർത്തേൺ റെയിൽവേ: 76 ട്രെയിനുകൾ (2,090 ട്രിപ്പുകൾ) ഇതുകൂടാതെ ഈസ്റ്റ് സെൻട്രൽ, നോർത്ത് വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ തുടങ്ങി മറ്റ് സോണുകളിലും ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. അനുവദിച്ചവയിൽ 660-ലധികം ട്രെയിനുകൾ ഇതിനകം…

Read More