ജില്ലയിലെ ആദ്യ ജനമൈത്രി  പോലീസ് സ്റ്റേഷനിൽ സന്ധ്യകഴിഞ്ഞാൽ പരാതി സ്വീകരിക്കില്ല; പോലീസുകാരുടെ നിലപാടിൽ വ്യാപക പ്രതിഷേധം

പരവൂർ: പരവൂർ പോലീസ് സ്റ്റേഷനിൽ സന്ധ്യകഴിഞ്ഞാൽ പരാതി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം. ജില്ലയിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെ നിലപാടിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അതൃപ്തരാണ്. വൈകുന്നേരം ആറ് കഴിഞ്ഞ് ആരെങ്കിലും പരാതിയുമായി വന്നാൽ അത് സ്വീകരിക്കാൻ ചില പോലീസുകാർ വിസമ്മതിക്കുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് അടുത്ത ദിവസം രാവിലെ എത്താൻ പറഞ്ഞ് സ്ത്രീകൾ അടക്കമുള്ള പരാതിക്കാരെ മടക്കി അയക്കുകയാണ്. പലപ്പോഴും പരാതിക്ക് രസീതും നൽകാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള സിഐ 20 ദിവസത്തെ ലീവിലാണെന്ന് പോലീസുകാർ തന്നെ പറയുന്നു. പകരം ചുമതലയുള്ള ആരുമില്ലത്രേ. എസ്ഐ പട്രോളിംഗ് ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ ജിഡി ചാർജുള്ളവർക്ക് പരാതി സ്വീകരിച്ച് രസീത് നൽകാവുന്നതേയുള്ളൂ. എന്നാൽ ജിഡി ചാർജുള്ള ചിലർ പരാതി സ്വീകരിക്കാനോ കേൾക്കാനോ പോലും തയാറാകുന്നില്ല. മാത്രമല്ല വൈകുന്നേരം ആറു കഴിഞ്ഞാൽ സ്റ്റേഷന്‍റെ…

Read More

ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ല, പോയിട്ട് നാളെ വരൂ! പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സന്ധ്യകഴിഞ്ഞാല്‍ പരാതി സ്വീകരിക്കില്ല;

പരവൂർ: പരവൂർ പോലീസ് സ്റ്റേഷനിൽ സന്ധ്യകഴിഞ്ഞാൽ പരാതി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം. ജില്ലയിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെ നിലപാടിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അതൃപ്തരാണ്. വൈകുന്നേരം ആറ് കഴിഞ്ഞ് ആരെങ്കിലും പരാതിയുമായി വന്നാൽ അത് സ്വീകരിക്കാൻ ചില പോലീസുകാർ വിസമ്മതിക്കുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് അടുത്ത ദിവസം രാവിലെ എത്താൻ പറഞ്ഞ് സ്ത്രീകൾ അടക്കമുള്ള പരാതിക്കാരെ മടക്കി അയക്കുകയാണ്. പലപ്പോഴും പരാതിക്ക് രസീതും നൽകാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള സിഐ 20 ദിവസത്തെ ലീവിലാണെന്ന് പോലീസുകാർ തന്നെ പറയുന്നു. പകരം ചുമതലയുള്ള ആരുമില്ലത്രേ. എസ്ഐ പട്രോളിംഗ് ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ ജിഡി ചാർജുള്ളവർക്ക് പരാതി സ്വീകരിച്ച് രസീത് നൽകാവുന്നതേയുള്ളൂ. എന്നാൽ ജിഡി ചാർജുള്ള ചിലർ പരാതി സ്വീകരിക്കാനോ കേൾക്കാനോ പോലും തയാറാകുന്നില്ല. മാത്രമല്ല വൈകുന്നേരം ആറു കഴിഞ്ഞാൽ സ്റ്റേഷന്‍റെ…

Read More

ദളിതര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തകരും: പി.രാമഭദ്രന്‍

കരുനാഗപ്പള്ളി: ദളിതര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്‍റ് പി.രാമഭദ്രന്‍ പറഞ്ഞു. കെഡിഎഫ് ജില്ലാ നേതൃസമ്മേളനം കരുനാഗപ്പള്ളിയില്‍ ടൗണ്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയപാര്‍ട്ടികളില്‍ സ്ഥാനമാനത്തിനുവേണ്ടി നേതൃത്വത്തിന്‍റെ മുന്നില്‍ അപേക്ഷയുമായി കയറിയിറങ്ങുന്നത് അപമാനമാണ്. ദളിതരുടെ രാഷ്ട്രീയ അധികാരം ആരുടെയെങ്കിലും ദയാദാക്ഷണ്യത്തില്‍ ദാനമായി കിട്ടേണ്ടതല്ല. അര്‍ഹമായത് ലഭിക്കാതെ വരുമ്പോള്‍ അത് പോരാടിതന്നെ നേടേണ്ടിവരും. ഭാരതീയ ജനശക്തിയുടെ അഭിവാജ്യഘടകമായ ദളിതരുടെ വോട്ട് ഇല്ലാതെ ഒരു മണ്ഡലത്തിലും ആര്‍ക്കും ജയിക്കാന്‍ കഴിയുകയില്ല. ദളിതരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തി സംഘശക്തി തെളിയിക്കാമെന്ന് ഇനിയുള്ള കാലം ധരിക്കേണ്ടതുമില്ല. ദളിതരുടെ രാഷ്ട്രീയ ബോധത്തേയും ആത്മാഭിമാനത്തേയും വെല്ലുവിളിക്കുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിച്ചുകൊടുക്കുവാന്‍ പാടില്ലെന്നും രാമഭദ്രന്‍ പറഞ്ഞു. കെഡിഎഫ് ജില്ലാ ജനറൽ സെക്രട്ടറി കാവുവിള ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ…

Read More

പെട്രോൾ പമ്പുകൾക്കുള്ള ട്രേഡിംഗ് ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ ജില്ലയിലെ പമ്പുകൾ ജൂൺ ഒന്നുമുതൽ അടച്ചിടും

കൊല്ലം: പെട്രോൾ പന്പുകൾക്കുള്ള ട്രേഡിംഗ് ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ ജില്ലയിലെ പെട്രോൾ പന്പുകൾ ജൂൺ ഒന്നുമുതൽ അടച്ചിടുമെന്ന് ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 30മുതൽ 40വർഷം വരെ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന പൊതുമേഖലാ എണ്ണ കന്പനികളുടെ പന്പുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസുകൾ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടഞ്ഞ് വച്ചിരിക്കയാണ്. ഇതിനെതിരേ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ ഭരണകൂടത്തിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അതിനുശേഷവും കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ താത്പര്യം കാണിക്കാത്തത് കൊണ്ടാണ് അടുത്തമാസം ഒന്നുമുതൽ പന്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് മൈതാനം വിജയൻ, സെക്രട്ടറി സഫാ അഷറഫ്, രക്ഷാധികാരി മുരളീധരൻ എന്നിവർ അറിയിച്ചു.  

Read More

ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ കാണാൻ നാട്ടിലെത്തിയ പിഡിപി ചെയർമാൻ മദനി നാളെ ബംഗളൂരുവിലേക്ക് മടങ്ങും

  കൊല്ലം: നാട്ടിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി നാളെ ബംഗളൂരുവിലേക്ക് തിരിക്കുമെന്ന് പാർട്ടി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ കാണാൻ ബാംഗ്ലൂർ എൻഐഎ കോടതി ഇക്കഴിഞ്ഞ മൂന്നു മുതൽ പതിനൊന്നു വരെയാണ് സന്ദർശനാനുമതി നൽകിയിരുന്നത്. എന്നാൽ കർണാടകയിൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ നേരത്തെ തിരികെ എത്തണമെന്ന് ബംഗളൂരു പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മദനി തിരികെ പോവുന്നത്. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അൻവാർശേരിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾക്ക് ശേഷം റോഡ് മാർഗം നെടുന്പാശേരി വിമാനത്താവളത്തിലെത്തും. രാത്രി പത്തിന് ശേഷമുള്ള എയർ ഏഷ്യാ വിമാനത്തിൽ ബാംഗ്ലൂരിലേക്ക് തിരിക്കുമെന്നും സിറാജ് അറിയിച്ചു. സുപ്രീം കോടതി ജാമ്യത്തിൽ കഴിയുന്ന മദനിക്ക് സാമൂഹിക നീതി നൽകണമെന്നും ബാംഗ്ലൂർ സ്ഫോടന കേസിൽ എത്രയും വേഗം വിധി ഉണ്ടാവണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും സിറാജ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന പ്രത്യേക…

Read More

വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം: ഒളിവില്‍ കഴിഞ്ഞിരുന്ന സുനിൽ അറസ്റ്റില്‍

പത്തനാപുരം: വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. ‍ നിരവധി കേസുകളിലെ പ്രതിയായ പുന്നല ലീനാ സദനത്തിൽ പിച്ചാത്തി എന്നറിയപ്പെടുന്ന സുനിൽ (40) ആണ് പത്തനാപുരം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുന്നല ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് തിരിക്കുന്നതിനിടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സുനിലിന്‍റെ ഓട്ടോറിക്ഷയുടെ സമീപത്ത് വരെ എത്തിയിരുന്നു. ഇതു കണ്ട സുനിൽ വനിതാ കണ്ടക്ടറെയും ഡ്രൈവറേയും അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. മർദിക്കുമെന്ന ഭയത്താൽ പ്രാണരക്ഷാര്‍ഥം വനിതാ ജീവനക്കാരി സമീപത്തെ വീട്ടിലേക്ക് ഓടി കയറുന്നതിനിടെ മറിഞ്ഞ് വീണ് കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറായ പാതിരിക്കൽ സ്വദേശി ദിവ്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടർന്ന് പത്തനാപുരം…

Read More

മാനവികതയുടെ സംസ്കാരമാണ് ഇസ്ലാം പ്രതിനിധീകരിക്കുന്നത്: എൻ.കെ.പ്രേമചന്ദ്രൻ

ചവറ: മാനവികതയുടെ സംസ്കാരമാണ് ഇസ്ലാം പ്രതിനിധികരിക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ചവറ മുസ്ലിം കൾച്ചറൽ അസോസിയേഷൻ നാലാമത് വാർഷികവും നിർധന കുടുംബങ്ങൾക്കുള്ള ഭൂമി രേഖ കൈമാറ്റത്തിന്‍റെയും ഉദ്ഘാടനം നിർവ ഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഈ സംസ്കാരത്തെ വികൃതമായ തലത്തിൽ പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് എംപി പറഞ്ഞു. മുസ്ലിം സംസ്കാരത്തെ സംബന്ധിച്ച് വ്യക്തമായ അവബോധം പൊതുസമൂഹത്തിൽ വളർത്തി കൊണ്ടുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനുവാര്യമാണ്. ഒറ്റപ്പെട്ട തീവ്ര – ഭീകരവാദ പ്രവർത്തനങ്ങളെയെല്ലാം പ്രതീകാത്മകമായി ചിത്രീകരിച്ച് ഇതാണ് ഇസ്ലാം പ്രതിനിധികരിക്കുന്ന സംസ്കാരമാണ് എന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമം ലോകത്തും ഇന്ത്യയിലും നടക്കുന്നുണ്ട്. സാമൂദായിക ദ്രുവീകരണത്തിന് വേണ്ടി വിധ്വസംക വിഭാഗീയ ശക്തികൾ പരിശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനതയുടെയും ഐക്യം വളർത്തിയെടുക്കുക ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും എം.പി പറഞ്ഞു. പ്രസിഡന്‍റ് തൗഫീഖ് താജുദ്ദീൻ അധ്യക്ഷത…

Read More

കരുനാഗപ്പള്ളിയുടെ ക്രമസമാധാനത്തിന് സ്ട്രൈക്കർ ഫോഴ്സ് എത്തി; അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനവും ഇതിനുണ്ട്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ ക്രമസമാധാനത്തിന് പുതിയ പോലീസ് സംഘമെത്തി. സ്ട്രൈക്കർ ഫോഴ്സ് എന്ന പേരിൽ പതിനാല് അംഗ സായുധ പോലീസ് സംഘവും രണ്ട് ഡ്രൈവർമാരും സ്ട്രൈക്കർ വാഹനവും അടങ്ങിയ സംഘത്തെയാണ് കരുനാഗപ്പള്ളി പോലീസ് ഡിവിഷനു വേണ്ടി അനുവദിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള അത്യാവശ്യം ഉപകരണങ്ങളടക്കമുള്ള സംവിധാനങ്ങളും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. മൂന്ന് ഡയറക്ട് എസ് ഐമാരെയും ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. നിരവധി കേസുകളും റോഡപകടങ്ങളും ഉൾപ്പടെയുള്ളവ കൈകാര്യം ചെയ്യേണ്ടുന്ന കരുനാഗപ്പള്ളി സ്റ്റേഷൻ, ആവശ്യത്തിന് പോലീസുകാരില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അറുപത്തിയാറ് പോലീസുകാരാണ് കരുനാഗപ്പള്ളി സ്റ്റേഷനിൽ ആകെ ഉള്ളത്. മാതാ അമൃതാനന്ദമയിമഠം പോലെയുള്ള സ്ഥലങ്ങളിലെ സെക്യൂരിറ്റി ഡ്യൂട്ടി, മണപ്പള്ളിയിലെ ഔട്ട് പോസ്റ്റ് ഡ്യൂട്ടി, ഗതാഗത നിയന്ത്രണം തുടങ്ങിയവ കഴിഞ്ഞാൽ പലപ്പോഴും മുപ്പതോളം പോലീസുകാരെ മാത്രമാണ് പലപ്പോഴും സ്റ്റേഷൻ ഡ്യൂട്ടിക്ക് ലഭിച്ചിരുന്നത്. പുതുതായി കരുനാഗപ്പള്ളിയിൽ ചുമതലയേറ്റ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ ബി വിനോദ് ഈ സാഹചര്യങ്ങൾ സർക്കാരിനെയും…

Read More

തീരദേശ വികസനത്തിന് 800 കോടിയുടെ പദ്ധതികളെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: സംസ്ഥാനത്ത് പശ്ചാത്തല സൗകര്യമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 800 കോടി രൂപയുടെ പദ്ധതികള്‍ തീരദേശ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പെരിനാട് ഇടവട്ടം സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍ പി സ്‌കുളിനായി അനുവദിച്ച ബഹുനില മന്ദിരത്തിന്‍റെ ശിലാസ്ഥാപനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ തീരദേശ മേഖലയില്‍ 73 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. മത്സ്യഗ്രാമങ്ങളില്‍ കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം തുടങ്ങിയ രംഗങ്ങളില്‍ ഫണ്ട് വിനിയോഗം സാധ്യമാക്കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. കയര്‍ ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, ജില്ലാ…

Read More

സംസ്ഥാന ഫലം അതിർത്തി കടക്കുമ്പോൾ പൊന്നുംവില; ഉൽപ്പാദകരായ മലയാളികൾക്ക് ലഭിക്കുന്നത് തുശ്ചമായ വില

കൊട്ടാരക്കര: സംസ്ഥാന ഫലമായ ചക്കയ്ക്ക് ഉൽപ്പാദകരായ മലയാളികൾക്ക് ലഭിക്കുന്നത് തുശ്ചമായ വിലയാണെങ്കിലും ഇത് അതിർത്തി കടക്കുമ്പോൾ ഇടനിലക്കാർക്കു ലഭിക്കുന്നത് പൊന്നും വില. ഇവിടെനിന്നും ചക്ക അടങ്കലോടെയെടുത്ത് തമിഴ്നാട്ടിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുവർക്കാണ് മലയാളി മുക്കത്ത് വിരൽ വയ്ക്കുന്ന വില ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ നഗര പ്രദേശങ്ങളിൽ മടലും ചവിണിയും കളഞ്ഞ ചക്കച്ചുളക്ക് കിലോഗ്രാമിന് വില 150 രൂപയാണ്. തുണ്ടം തുണ്ടമാക്കി വിൽക്കുമ്പോൾ ഒരു തുണ്ടം ചക്കക്ക് 30 മുതൽ 50 രൂപ വരെ വിലയുണ്ട്. ഇവിടെ മലയാളിക്ക് ഇതിന്‍റെ നാലിലൊന്നു പോലും വില നൽകേണ്ടതില്ല. തമിഴ്നാട്ടിൽ നിന്നും നിരവധി പേരാണ് ചക്ക വ്യാപാരത്തിനായി കിഴക്കൻ മേഖലയിലെത്തുന്നത്. പ്ലാവിലെ ചക്കക്ക് അടങ്കൽ വില പറഞ്ഞും ചക്ക ഒന്നിനു ഇത്ര രുപ നൽകിയുമാണ് കച്ചവടമുറപ്പിക്കുന്നത്. കായ്ഫലം കൂടുതലുണ്ടെങ്കിലും ആയിരം രൂപ വരെ അടങ്കൽ വില നൽകും. ചക്ക ഒന്നിനു വച്ചാണെങ്കിൽ വില…

Read More