മോദി സർക്കാരിന്‍റെ ക്രൂരവിനോദം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് കൊടിക്കുന്നിൽ

കൊല്ലം: പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിന്‍റെ ക്രൂരവിനോദം അവസാനിപ്പിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ഇവയുടെ വില ഏതാണ്ട ് തുല്യമായി എത്തുന്ന സമയത്തേക്ക് അടുക്കുകയാണ്. ഡീസലിന്‍റെ വില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിനിൽക്കുകയാണ്. പെട്രോളിന്‍റേയും ഡീസലിന്‍റേയും വിലയിലുള്ള അന്തരം നാമമാത്രമായി ചുരുങ്ങിയ അവസ്ഥയിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത് കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കേന്ദ്ര സർക്കാരും എണ്ണ കന്പനികളും ചേർന്ന് പെട്രോളിന്‍റേയും ഡീസലിന്‍റേയും വില അന്യായമായി വർധിപ്പിച്ച് ജനജീവിതത്തെ താറുമാറാക്കുന്ന നടപടി അവസാനിപ്പാക്കാതെ നിർബാധം തുടരുകയാണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധവും രോഷവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധനവിൽ ഉണ്ടായിട്ടും അതൊട്ടും ചെവിക്കൊള്ളാതെ സ്വകാര്യ എണ്ണ കന്പനികൾക്കും കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കാൻ മോദി സർക്കാർ കൂട്ടു നിൽക്കുന്നത് അവരിൽ നിന്നും…

Read More

 ചെന്നൈ താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ സ്ഥിരം ട്രെയിനായി കൊല്ലത്തേക്ക് ഓടിക്കാൻ തീരുമാനം

കൊല്ലം: കൊല്ലം- ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പെഷൽ ട്രെയിനായി സർവീസ് നടത്തിയ താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ സ്ഥിരം ട്രെയിനായി ചെന്നൈ താംബരത്ത് നിന്നും കൊല്ലത്തേക്ക് ഓടിക്കാൻ തീരുമാനിച്ചതായി ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അനന്ത നാരായണൻ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു. മീറ്റർ ഗേജ് ലൈനിൽ ഓടിക്കൊണ്ടിരുന്ന മദ്രാസ്-എഗ്മൂർ- കൊല്ലം ട്രെയിന് പകരമാണ് താംബരം -കൊല്ലം എക്സ്പ്രസ് ട്രെയിൻ പരിഗണിക്കുന്നത്. ഒരേ സമയം രണ്ട ് റേക്കുകളാണ് ഈ സർവീസിന് വേണ്ടി വരുന്നത്. ചെങ്കോട്ട- പുനലൂർ ലൈൻ 10 ന് പുനലൂരിൽ കേന്ദ്ര റെയിൽവേ മന്ത്രി രാജൻ ഗോഗയ്, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോണ്‍സ് കണ്ണന്താനം എന്നിവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും ഈ ട്രെയിൻ സർവീസ് ഒൗദ്യോഗികമായി ആരംഭിക്കുന്നത്. 10 നുള്ള ഉദ്ഘാടനത്തിന് മുന്പ് തന്നെ താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിൻ…

Read More

ബാങ്കുകൾ സിവിൽ നിയമത്തിലുൾപ്പെടുത്തി വിദ്യാഭ്യാസ വായ്പ എടുത്തവരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം

കൊല്ലം : വിദ്യാഭ്യാസ വായ്പ എടുത്ത ഉദ്യോഗാർഥികളുടെ ഭാവിയെ തകർക്കുന്ന ബാങ്കുകളുടെ സിവിൽ നിയമം പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വായ്പാ ഉപഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള എഡ്യൂക്കേഷണൽ ലോണ്‍ ഹോൾഡേഴ്സ് വെൽവെയർ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് എൻ.എസ്. വിജയൻ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ വയ്പ ആനൂകൂല്യം നേടി വായ്പ മുഴുവൻ തിരിച്ചടച്ചവരേയും ബാങ്കുകൾ സിവിൽ എന്ന കരിനിയമം ഉപയോഗിച്ച് കെണിയിൽ പെടുത്തിയിരിക്കുന്നത്. ഇതുമൂലം സ്വയം തൊഴിൽ കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് എൻ. എസ്. വിജയൻ പറഞ്ഞു. പാൻകാർഡ്, ആധാർ കാർഡ് എന്നിവ യഥാസമയം ഹാജരാക്കാൻ കഴിയാതെ വന്നതുമൂലം ലക്ഷക്കണക്കിന് വായ്പ ഉപഭോക്താക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിച്ചില്ല. വായ്പാ തിരിച്ചടവിൽ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.…

Read More

ജനകീയ കൂട്ടായ്മയൊരുക്കി കേരളത്തിൽ ഇ­­­നി ജനകീയ കൂട്ടായ്മയുള്ള ലഹരി മുക്ത കാമ്പസുകള്‍; സി.രവീന്ദ്രനാഥ്

കൊല്ലം: കേരളത്തില്‍ പൂര്‍ണമായും ലഹരി മുക്തമായ കാമ്പസുകള്‍ ഉറപ്പാക്കാന്‍ ജനകീയ കൂട്ടായ്മയൊരുക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പെരുമ്പുഴ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്‍റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വര്‍ഷം അക്കാദമിക് മികവിന്‍റേതാക്കി മാറ്റും. സ്‌കൂളുകളില്‍ വരുംകൊല്ലം ഇതിനകം തയാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കും. ഇതിനുശേഷം ഒരോ കുട്ടിക്കുമായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. 35,000 ക്ലാസ് മുറികള്‍ ഹൈ-ടെക് ആക്കി കഴിഞ്ഞ സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷം 45,000 എണ്ണമാകും പൂര്‍ത്തിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാതാ മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി സത്യദേവന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ജയകുമാരി, മറ്റു പഞ്ചായത്തംഗങ്ങള്‍, ഹെഡ്മാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ…

Read More

സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം; ദേശീയപാതാ വികസനം 45 മീറ്ററിൽത്തന്നെ പൂർത്തിയാക്കണം: പ്രൊട്ടക്ഷൻ കൗൺസിൽ

കൊല്ലം: ദേശീയപാതാ വികസനം 45 മീറ്ററിൽതന്നെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവ് ഡവലപ്പ്മെന്‍റ് ആന്‍റ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയപാത വികസനം 60 മീറ്റർ വീതിയലാക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇത് 45 മീറ്ററായി നിജപ്പെടുത്തിയിട്ടുള്ളതാണ്. വാഹനങ്ങളുടെ ബാഹുല്യത്തിന് അനുസൃതമായി റോഡിന് വീതിയില്ലാത്തതിനാൽ അനുദിനം അപകടമരണങ്ങൾ വർധിക്കുന്നു. അപകടത്തിൽ മാരക മുറിവും അംഗവൈകല്യം സംഭവിക്കുന്നവരും അനവധിയാണ്. റോഡ് സുരക്ഷാനിയമം കർശനമായി പാലിക്കുന്നതിന് പോലും ഇതുകാരണം കഴിയുന്നില്ലെന്ന് ഭാരവാഹികൾ‌ ചൂണ്ടിക്കാട്ടി. പലപ്പോഴും റോഡിന് വീതികൂട്ടാൻ സർവേ നടപടികൾ ആരംഭിക്കുന്പോൾ ഇതിനെതിരേ തൽപ്പര കക്ഷികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ന്യൂനപക്ഷമായ ഇവരുടെ താത്പര്യങ്ങൾക്ക് വഴങ്ങി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണ് പതിവ്. ഇപ്പോൾ ഇരുവശത്തുമുള്ള വസ്തുക്കൾ ഏറ്റെടുക്കുന്നതിന് അവസാന നോട്ടിഫിക്കേഷനും പുറപ്പെടുവിച്ച് കഴിഞ്ഞു. റോഡിന് ഇരുവശത്തെയും…

Read More

യഥാർഥ മതവിശ്വാസി ഒരിക്കലും തീവ്രവാദിയാകാൻ ശ്രമിക്കില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി

കുണ്ടറ: യഥാർഥ മതവിശ്വാസി ഒരിക്കലും ഒരു തീവ്രവാദിയാകാൻ ശ്രമിക്കില്ലെന്നും ഭീകരവാദം യഥാർഥ മതബോധമുള്ള വിശ്വാസിക്ക് ഭൂഷണമല്ലെന്നും എൻ. കെ. പ്രേമചന്ദ്രൻ എംപി, ചന്ദനത്തോപ്പ് മാമൂട് ചൂഴുവൻചിറ മുസ്ലിം ജമാ അത്ത് ആണ്ടുനേർച്ചയോടനുബന്ധിച്ച് നടയ്ക്കാവ് നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മതവിജ്ഞാനസദസ് ഉദ്ഘാടനം ചെയ്തു. അസീസിയ മെഡിക്കൽ കോളജ് ചെയർമാൻ എം. അബ്ദുൽ അസീസ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൽ. അനിൽ, ഫാ. തങ്കച്ചൻ ചിറയത്ത്, വി. നൗഫൽ, വി. ജ്യോതിർനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു. ജമാ അത്ത് പ്രസിഡന്‍റ് എ.എ. ലത്തീഫ് മാമൂട് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎൽഎ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി. കർബല ട്രസ്റ്റ് ട്രഷറർ എം. അബ്ജുൽ സലാം ചികിത്സാ സഹായവും വസ്ത്രങ്ങളും നൽകി.

Read More

കിഴക്കന്‍ മേഖലയുടെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയ്ക്ക് അഭിമാനമായി തരിശ് നിലത്തില്‍ പൊന്ന് വിളയിച്ച് ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക് 

പത്തനാപുരം: തരിശ് നിലത്തില്‍ പൊന്ന് വിളയിച്ച് ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക്. കിഴക്കന്‍ മേഖലയുടെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്കും വിളക്കുടി ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിച്ച നെല്‍കൃഷിക്കാണ് നൂറ് മേനിവിളവ് ലഭിച്ചത്. ഇരുപത് വര്‍ഷത്തിലധികമായി തരിശു കിടന്ന കല്‍പാലത്തിങ്കല്‍ ഏലായിലെ ഏഴേക്കറോളം വരുന്ന തരിശ് നിലത്തില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു വിളവിറക്കിയത്. പ്രത്യാശ ഇനത്തില്‍പെട്ട വിത്താണ് വിളയിച്ചത്. നാടിനെ സാക്ഷിയാക്കി കൊയ്ത്ത് പാട്ടിന്‍റെ അകമ്പടിയോടെ നടന്ന വിളവെടുപ്പ് കുട്ടികള്‍ക്കും വേറിട്ട അനുഭവമായി മാറി. ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.തങ്കപ്പന്‍ പിളള കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.വിജയന്‍, കൃഷി ഓഫീസര്‍ അനീസാ, ബാങ്ക് സെക്രട്ടറി പി.മണി എന്നിവര്‍ പങ്കെടുത്തു . കൃഷി ഒരു തൊഴിലിനുമപ്പുറം നമ്മുടെ സംസ്‌കാരമാണെന്ന ഓര്‍മപ്പെടുത്തലോടായാണ് ബാങ്ക് നെല്‍കൃഷിയുമായി മുന്നിട്ടിറങ്ങിയതെന്നും…

Read More

കുപ്പി വെള്ളത്തിന് ഏപ്രിൽ ഒന്നുമുതൽ ലിറ്ററിന് 12 രൂപ; സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ

  കൊല്ലം: വിപണയിൽ ഇപ്പോൾ 20 രൂപ വിലയുള്ള ഒരു ലിറ്റർ കുപ്പി വെള്ളത്തിലെ വില ഏപ്രിൽ ഒന്നുമുതൽ 12 രൂപയായി കുറച്ച് വിൽപ്പന നടത്തുമെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന നേതൃത്വം ലോക ജലദിനത്തിൽ എടുത്ത തീരുമാനമാണ് ഒന്നുമുതൽ നടപ്പിലാക്കുന്നത്. വേനൽ ആസന്നമായ സാഹചര്യത്തിൽ ധാർമികതയുടെ പേരിലും ജിഎസ്ടി വന്നതിന് ശേഷമുള്ള സർക്കാരിന്‍റെ അഭ്യർഥന മാനിച്ചുമാണ് തീരുമാനമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഇപ്പോൾ മിക്ക കുപ്പി വെള്ളത്തിലും എംആർപി 20 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒന്നുമുതൽ ഉപഭോക്താക്കൾ 12 രൂപയ്ക്ക് വെള്ളം ചോദിച്ച് വാങ്ങണമെന്ന് ഭാരവാഹികളായ വി.വസന്തകുമാർ, ഷഫീർ, ഷഹീർ, ഹിലാൽ മേത്തർ, രാം കിച്ചു എന്നിവർ അഭ്യർഥിച്ചു. ഗുണമേന്മയിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകായെയാണ് ഈ തീരുമാനം എടുത്തത്. സർക്കാർ-സഹകരണ മേഖലയിലുള്ള കുപ്പിവെള്ളത്തിനും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Read More

ഗവൺമെന്‍റ് ടിടിഐയുടെ ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു നിർത്തിവെപ്പിച്ചു

കൊല്ലം: കന്‍റോണ്‍മെന്‍റ് ഗവ. ടിടിഐയുടെ ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള നീക്കം ടിടിഐ വിദ്യാര്‍ഥികള്‍ തടഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ടിടിഐയുടെ ഒരു വശത്തെ മതില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് പൊളിഞ്ഞ് വീണിരുന്നു. ടി.ടി.ഐയുടെ മേല്‍നോട്ട ചുമതല ഉള്ള കൊല്ലം കോര്‍പറേഷനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൊളിഞ്ഞ മതിലിന്‍റെ കുറച്ചുഭാഗം പുതുക്കി കെട്ടിയിരുന്നു. ശേഷിക്കുന്ന ഭാഗത്തെ മതില്‍ നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ നേരത്തെ മതില്‍ നിന്ന ഭാഗത്ത് നിന്നും ഉള്ളിലേക്ക് കയറ്റി മതില്‍ കെട്ടാന്‍ തുടങ്ങിയതോടെയാണ് ടിടിഐ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി മതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്നും മുമ്പ് മതില്‍ ഉണ്ടായിരുന്ന ഭാഗത്ത് തന്നെ പുതിയ മതില്‍ നിര്‍മിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യം മാനിക്കാതെ ടി.ടിഐ…

Read More

ശക്തികുളങ്ങരയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; പന്മന കണിച്ചികുളങ്ങരവീട്ടിൽ അനൂപാണ് മരിച്ചത്

കൊല്ലം: ബൈക്ക് റോഡിന്‍റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികരിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്മന കണിച്ചികുളങ്ങരവീട്ടിൽ അനിൽ കുമാറിന്‍റെ മകൻ അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 12.15 ന് ദേശീയപാതയിൽ ശക്തികുളങ്ങര കുരിശടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും കൊല്ലം ജില്ലാ ആശുപത്രി യിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല.

Read More