ബീഹാറിൽ നിന്നെത്തിയ കീർത്തി കുമാറിന്‍റെ കീർത്തി ‘ഹാൻസ്’ കച്ചവടത്തിൽ; പരിചയക്കാര്‍ക്കും സ്‌ഥിരം ഉപഭോക്‌താക്കള്‍ക്കും മാത്ര കച്ചവടം; ഒടുവിൽ…

കൊട്ടിയം : ബീഹാർ സ്വദേശിയുടെ കടയിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. കണ്ണനല്ലൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം ബീഹാർ സ്വദേശിയായ കീർത്തി കുമാർ (18) നടത്തിവന്ന കടയിൽ നിന്നാണ് കച്ചവടത്തിനായി സൂക്ഷിച്ചുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ണനല്ലൂർ പോലീസ് പിടിച്ചെടുത്തത്. കോട്പ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.എസ്എച്ച്ഒ വി.ജയകുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അരുൺഷാ, എഎസ്ഐ ഹരി സോമൻ, എസ്‌സിപിഒ ഹുസൈൻ, ദിനേശ്, എന്നിവരുടെ സംഘമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കണ്ണനല്ലൂർ പ്രദേശത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കച്ചവടവും കൈമാറ്റവും രഹസ്യമാണെന്ന്‌ മാത്രം. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വർധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ രഹസ്യ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇക്കൂട്ടത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി പോലീസിന് വിവരം…

Read More

തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു; കെഎസ്ആർടിസിയിൽ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമനം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ വിവിധ ഓഫീസുകളിലെ സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കാൻ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ട് നിയമനം നടത്തി. 17 സ്പെഷ്യൽ അസിസ്റ്റന്‍റുമാരെയാണ് ഇങ്ങനെ സൂപ്രണ്ടുമാരായി നിയമിച്ചത്. സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ഫീഡർ തസ്തിക, സീനിയർ അസിസ്റ്റന്‍റ് തസ്തികയാണ്. ഈ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നല്കി സൂപ്രണ്ടുമാരായി നിയമിക്കാൻ മതിയായ സീനിയർ അസിസ്റ്റന്‍റുമാരില്ല. അതിനാൽ സീനിയർ അസിസ്റ്റന്‍റിന് തൊട്ടു താഴെയുള്ള സ്പെഷ്യൽ അസിസ്റ്റന്റുമാർക്ക് ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമിക്കുകയായിരുന്നു. ഗ്രഡേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ഇപ്പോൾ സൂപ്രണ്ട് നിയമനം നടത്തിയത് എന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കുന്നു.ഇരട്ട സ്ഥാനക്കയറ്റം മുഖേന സൂപ്രണ്ടുമാരാകാൻ താല്പര്യമുള്ളവരിൽ നിന്നും മാനേജ്മെന്‍റ് നേരത്തെ സമ്മതപത്രം തേടിയിരുന്നു. അതനുസരിച്ച് സമ്മതപത്രം നല്കിയവരെയാണ് നിയമിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ അനധികൃത അവധി, മറ്റ് ശിക്ഷാ നടപടികൾ തുടങ്ങി എന്തെങ്കിലുമുണ്ടെങ്കിൽ ജില്ലാ ഓഫീസർമാർ റിപ്പോർട്ട് ചെയ്യണമെന്നും ചീഫ് ഓഫീസിൽ…

Read More

സ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന് 

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…

Read More

ഡോ. വന്ദനയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി ആശുപത്രിയിൽ നിരീക്ഷണത്തിൽ; കേസ് അന്വേഷിക്കാൻ ദേശീയ വനിതാകമ്മീഷനും 

കൊല്ലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിയുടെ മാനസികാരോഗ്യ അവസ്ഥ വിലയിരുത്താനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. പ്രതിയുടെ ശരിയായ മാനസികാവസ്ഥ വ്യക്തമാകണമെങ്കിൽ ആശുപത്രിയിൽ കിടക്കണമെന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശാനുസരണം പ്രതിയെ നിരീക്ഷണത്തിലയച്ചത്. സന്ദീപ് മെഡിക്കൽ കോളജിലെ പ്രത്യേക നിരീക്ഷണ സെല്ലിലാണ്. സന്ദീപിന്‍റെ റിമാൻഡ് കാലാവധി ജൂൺ അഞ്ചുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷ 27ന് കോടതി പരിഗണിക്കും.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ വനിതാകമ്മീഷനും അന്വേഷിക്കും. വനിതാകമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തുമെന്നാണ് സൂചന.ആശുപത്രി അധികൃതർ. അന്വേഷ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.

Read More

എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ

കൊച്ചി: നഗരത്തില്‍ വില്പനയ്‌ക്കെത്തിച്ച 18.7 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു റയാല്‍(37), ഇയാളുടെ ഭാര്യ കോതമംഗലം പിണ്ടിമന സ്വദേശി ശാലിനി(35), തിരുവനന്തപുരം സ്വദേശി അനീഷ്(28), തൃശൂര്‍ സ്വദേശി ആല്‍ബര്‍ട്ട്(29) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ മനുരാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. റിജുവാണ് മുഖ്യ സൂത്രധാരന്‍. അനീഷ് ഡ്രൈവറും ആല്‍ബര്‍ട്ട് ഇയാളുടെ സുഹൃത്തുമാണ്. എറണാകുളം സൗത്തിലെ ഒരു ഹോട്ടലില്‍ രണ്ടു മുറികളിലായി താമസിച്ചായിരുന്നു വില്പന. ഇവരില്‍ നിന്ന് 18.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരുന്നു. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Read More

മരുന്നു സംഭരണശാലയിലെ തീപിടിത്തം; ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഏഴുപേർ ആശുപത്രിയിൽ; കത്തിനശിച്ചത് പത്തുകോടി മരുന്ന്

കൊല്ലം : ഇന്നലെ മരുന്ന് സംഭരണശാലയിലെ തീപിടുത്തത്തെതുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴുപേരെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലും മറ്റ് അനുഭവപ്പെട്ട മാഹാത്മാഗാന്ധി കോളനി നിവാസികളായ അതുല്യ, പാർവതി, അന്പിളിദാസ്, ശ്യാമള, മായ, ഷീജ, മിനി എന്നിവരാണ് ജില്ലാആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ രാത്രിയിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷന്‍റെ ഉളിയക്കോവിലെ ജില്ലാമരുന്ന് സംഭരണശാലയിലാണ് തീപിടുത്തമുണ്ടായത്. പത്തുകോടിയോളം രൂപയുടെ മരുന്നാണ് കത്തിനശിച്ചത്. കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഗോഡൗണിന് പുറത്തുസൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി.ഇന്ന് പുലർച്ചെയോടെയാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്. മരുന്ന് കത്തിയ പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട പരിസരവാസികളെയാണ് ആശുപത്രിയിലെത്തിച്ചത്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളുമെത്തി ഏറെനേരം ശ്രമം നടത്തിയാണ് അഗ്നി നിയന്ത്രണവേധയമാക്കിയത്. തീപിടുത്തകാരണം വ്യക്തമായിട്ടില്ല.

Read More

എല്ലാം ശരിയാക്കാൻ ”പഴയ, പുതിയ തന്ത്രം”..! ടയറുകളില്ല; ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ കെഎസ്ആർടിസി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ടയർ ക്ഷാമം. ടയറില്ലാത്തത് കൊണ്ട് ഡോക്കിൽ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാൻ കഴിയുന്നില്ല. പുതിയ ടയർ വാങ്ങുന്നതിന് പകരം പരമാവധി ടയറുകൾ റീ ട്രെഡ് ചെയ്ത് ഉപയോഗിക്കാനാണ് നീക്കം. റീട്രെഡ് ടയറുകളുടെ ഉല്പാദനം പരമാവധി വർധിപ്പിക്കണമെന്ന് ആലുവ ,എടപ്പാൾ റീജിണൽ വർക്ക് ഷോപ്പുകൾക്കും പാപ്പനംകോട് സെൻട്രൽ വർക്സിനും നിർദ്ദേശം നല്കിയിട്ടുണ്ട്. ഡോക്കുകളിൽ കിടക്കുന്ന 1300 ഓളം ബസുകൾ നിരത്തിലിറക്കാൻ ശ്രമിച്ചപ്പോഴാണ് രൂക്ഷമായ ടയർ ക്ഷാമത്തെക്കുറിച്ച് അധികൃതർക്ക് ബോധ്യം വന്നത്. ടയറിന്‍റെ തകരാർ മൂലം ബസുകൾ സർവീസിനിടയ്ക്ക് വഴിയിൽ വീഴുന്നത് വർദ്ധിച്ചു വരികയുമാണ്. ഓഫ് റോഡ് അഞ്ചു ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം നിലനില്ക്കുമ്പോഴാണ് ടയർ പഞ്ചറായി സർവീസ് ബസുകൾ വഴിയിൽ വിഴുന്നതിന്‍റെ എണ്ണം വർധിച്ചു വരുന്നത്. റീ ട്രെഡ് ടയറുകളുടെ ഉല്പാദനവർദ്ധനവിലൂടെ ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ടയർ…

Read More

മനോനിലയ്ക്ക് കുഴപ്പമുണ്ടോ? യുവഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് മെഡിക്കൽ ബോർഡിന് മുമ്പിലേക്ക്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപിനെ ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന്‍റെ മുന്പിൽ ഹാജരാക്കും. സന്ദീപിന്‍റെ മാനസിക നില പരിശോധിക്കാനാണ് നടപടി. നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ് സന്ദീപ്. ഇയാളുടെ മാനസിക ആരോഗ്യനില വിലയിരുത്തിയശേഷമെ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകു. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്. ഇന്നലെ സന്ദീപിനെ കോടതിയിൽ ഹാരാക്കിയപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വേഗത്തിൽ ചികിത്സ നൽകാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇയാൾക്ക് വിദഗ്ധ ചികിത്സനൽകി. ഡോക്ടർമാരുടെയും പോലീസിന്‍റെയും ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നു. പ്രതിഷേധം ശക്തമായതിനാൽ വൻപോലീസ് സന്നാഹമാണ് സന്ദീപിന് ചുറ്റും ഒരുക്കിയിട്ടുള്ളത്.

Read More

യൂണിറ്റുകൾ ലാഭ കേന്ദ്രങ്ങളാക്കാൻ കെഎസ്ആർടിസി; ആദ്യ പരീക്ഷണം തിരുവനന്തപുരം സെൻട്രലിൽ

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും സ്വയം പര്യാപ്തയിലെത്തിക്കാനും ലാഭ കേന്ദ്രങ്ങളാക്കി മാറ്റാനും നടപടി തുടങ്ങി. പരീക്ഷണാർഥം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലാണ് ഇത് നടപ്പാക്കുന്നത്. കെഎസ്ആർടിസിയിലെ ചീഫ് ലോ ഓഫീസർ ഡി. ഷിബു കുമാറിന് അധികചുമതലയായി ഇതിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ദീർഘ ദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സെൻട്രൽ ഡിപ്പോയിൽ നിന്നായതിനാലാണ് ലാഭ കേന്ദ്രമാക്കാനുള്ള പരീക്ഷണം ഇവിടെ നിന്നാരംഭിക്കുന്നത്. സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓരോ യൂണിറ്റുകളെയും സ്വയം പര്യാപ്തമാക്കാനും ലാഭ കേന്ദ്രങ്ങളാക്കാനും നീക്കം തുടങ്ങിയത്. ഓരോ ദീർഘ ദൂര സർവീസും പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്ന സമയം ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് പ്രധാനം.യാത്രക്കാർക്ക് വിശ്വാസ യോഗ്യമായ നിലയിൽ സമയക്രമം പാലിക്കുക, ദീർഘ ദൂര സർവീസ് നടത്തുന്ന ബസുകളുടെ ക്ലാസ് തിരിച്ചുള്ള ക്രമീകരണം, യാത്രക്കാർക്ക് പരിരക്ഷ, ഫ്രണ്ട് ഓഫീസ് യൂസർ ഫ്രണ്ട് ഓഫീസാക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ്…

Read More

ഡോക്ടറെ കൊലപ്പെടുത്തിയ കേസന്വേഷണം ക്രൈംബ്രാഞ്ചിന്; ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്  15ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശം. പ്രതി സന്ദീപ് ലഹരിക്കടിമയാണെങ്കിലും വ്യക്തമായ തെളിവുകളോ കേസുകളോ ഇല്ലാത്തത് അന്വേഷണവ്യാപ്തി വർധിപ്പിക്കും. സന്ദീപിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിന്‍റെ വിവരങ്ങൾ അന്വേഷസംഘം ശേഖരിക്കും. യാതൊരു പ്രകോപനവുമില്ലാതെ യാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. ഇയാളുടെ മാനസിക ആരോഗ്യ റിപ്പോർട്ടും കേസിന് നിർണായകമാണ്. കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ കേസിൽ ആരോഗ്യവകുപ്പ് അന്വേഷണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി 15ന് ആരോഗ്യ ഡയറക്ടറേറ്റിന് നൽകുമെന്നാണ് സൂചന. ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യുവിനാണ് അന്വേഷണ ചുമതല . ഇതിനകം തന്നെ നിരവധിപേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.ഇന്നും മൊഴിയെടുപ്പ് തുടരും. ഇന്നലെ ആശുപത്രി സൂപ്രണ്ടിന്‍റെയും ആംബുലൻസ് ഡ്രൈവർമാരുടെയും…

Read More