ലഡാക്കിലേക്ക് ബൈക്ക് യാത്ര! ദീപ മോഹൻ സ്വപ്ന സാക്ഷാത്കാരത്തിൽ; ദീപ ഉൾപ്പെടെ മൂന്നു സ്ത്രീകളും സംഘത്തിലുണ്ട്

റാന്നി: ലഡാക്കിലേക്കുള്ള വിസ്മയ യാത്രയിലാണ് ദീപമോഹൻ. ബൈക്കിൽ വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസം ഹരിയാന വരെയെത്തി. റാന്നി കാഞ്ഞിരംനിൽക്കുന്നതിൽ മോഹനന്‍റെ ഭാര്യ ദീപ മോഹന് (42) ഡ്രൈവിംഗാണ് ലഹരി. കാർ ഡ്രൈവറായും പരിശീലകയായും ജോലി ചെയ്ത ദീപയുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. ജൂലൈ 23 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിൽ 24 പേരുണ്ട്. ദീപ ഉൾപ്പെടെ മൂന്നു സ്ത്രീകളും സംഘത്തിലുണ്ട്. അവരിൽ സ്വന്തം വാഹനം തന്‍റെ വീട്ടിൽ നിന്നോടിച്ച് ലഡാക്ക് വരെ യാത്ര ചെയ്യുന്നത് ദീപ മാത്രമാണ്. ബാക്കിയുള്ളവർ ബൈക്കിലും കാറിലുമായി യാത്രചെയ്യുന്നു. മകന്‍റെ പഠനവുമായി ബന്ധപ്പെട്ട് സ്വന്തം വീടായ കോട്ടയം കുറുപ്പുന്തറയിലാണ് ഇപ്പോൾ ദീപ താമസിക്കുന്നത്. ഡ്രൈവിംഗ് തൊഴിലായും സ്വീകരിച്ചിരുന്ന ദീപ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാസുഭാഷിന്‍റെ ഡ്രൈവറായി ഒന്നര വർഷം ജോലിചെയ്തിട്ടുണ്ട്. ലതികാസുഭാഷിനൊപ്പം കേരളം…

Read More

തുറന്നിട്ടുണ്ട്, പക്ഷേ ശ്രദ്ധ വേണം..! നിങ്ങൾ ഒരു വാക്സിനെങ്കിലും എടുത്തവരാണെങ്കിൽ പോന്നോളൂ,വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു

കോട്ടയം: ബീച്ച് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. കർശന കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനവും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനവും. ബീച്ചിൽ പോകുന്നവരും മാനദണ്ഡം കർശനമായി പാലിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് ഹോട്ടലിലും റിസോർട്ടിലുലം താമസിക്കാം. ജീവനക്കാരും വാക്സിനെടുത്തവരാകണം. ഇതിന്‍റെ വിവരവും അനുവദനീയമായവരുടെ എണ്ണവും ഹോട്ടലിലും റിസോർട്ടിലും പ്രദർശിപ്പിക്കണം. കണ്ടെയ്ൻമെന്‍റ് സോണിലും ഈ മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. കോട്ടയം ജില്ലയും റെഡിഇതോടെ കോവിഡ് ഭീഷണിയിലും വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം, ഇല്ലിക്കൽകല്ല്, എരുമേലി പിൽഗ്രിം സെന്‍റർ, വാഗമണ്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചു. കഴിഞ്ഞ ദിവസം മുതൽ ഇവിടങ്ങളിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നു. റിസോർട്ടുകളും ഹൗസ്ബോട്ടുകളും തുറസായ കേന്ദ്രങ്ങളും അണുനശീകരണവും നടത്തിയതിനു ശേഷമാണ് തുറന്നു നൽകിയത്. റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലും…

Read More

ഭാഗ്യം തുണയായി..! ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണു; ഡ്രൈവർക്ക് പരിക്ക്

! കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീഴുന്ന ശബ്ദം കേട്ട് ബോധരഹിതനായി വീണ ഡ്രൈവർക്ക് പരിക്കേറ്റു. കപികാട് ചെളളൂകുന്നത്ത് സുദർശനൻ (55) നാണ് പരിക്കേറ്റത്. മധുരവേലി – കുറുപ്പന്തറ റോഡിൽ പ്ലാമൂട് ജംഗ്ഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.15 നാണ് അപകടം ഉണ്ടായത്. കുറുപ്പന്തറയിൽ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിന് മുകളിലേക്കാണ് സമീപ സ്ഥലത്തെ പ്ലാവിൽ നിന്നു ചക്ക തെറിച്ചുവീണത്. വീണ്ടും മുന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷയിൽ നിന്നു ബോധരഹിതനായി റോഡിലേക്കു വീണ സുദർശനനെ ഓടിയെത്തിയ നാട്ടുകാർ കോട്ടയം മെഡിക്കൽ ആശുപത്രി എത്തിച്ചു. പരിശോധനയ്ക്കു ശേഷം വീട്ടിലെത്തിച്ചു.

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; ചുവപ്പ് കാറിലെത്തിയ മധ്യവയസ്കനെ കണ്ടെത്താനാകാതെ പോലീസ്

ഗാന്ധിനഗർ : പതിനാലു വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം ഇഴയുന്നു.പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ച ശിശു മരണപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിനാണ് പെണ്‍കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിനു ജന്മം നല്കിയത്. തുടർന്നു കുഞ്ഞ് മരണപ്പെടുകയും ചെയ്തു. തുടർന്നു നാലിനാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.അന്നു രാത്രി ഒന്പതിനു പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്താനാണെന്ന് പറഞ്ഞു ചൈൽഡ് ലൈൻ വെൽഫെയർ കമ്മറ്റി ഇവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓർഫനേജിലേക്കു മാറ്റി. മാസം തികയാതെ പ്രസവിച്ചതിന്‍റെ ബുദ്ധിമുട്ടുകൾ അലട്ടുന്ന പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണം നല്കാതെ ഇത്തരത്തിൽ രാത്രിയിൽ മാതാവിന്‍റെ അടുക്കൽ നിന്നും മാറ്റിയതിൽ വിവിധ കോണുകളിൽ നിന്നും എതിർപ്പുണ്ടായിരുന്നു.അതേസമയം രാത്രിയിൽ മാറ്റിയതു കോടതി ഉത്തരവ് പ്രകാരമാണെന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി നല്കുന്ന വിശദീകരണം. എന്നാൽ കുട്ടിയുടെ മാനസിക നില പരിഗണിക്കാതെയാണ് ചൈൽഡ് ലൈൻ…

Read More

‘ബാറ്ററിയാ ഇഷ്‌‌ടം, കണ്ടാൽ വിടൂല്ല’; കോട്ടയം നഗരത്തിലെത്തി വണ്ടി പാർക്ക് ചെയ്ത് പോകുന്നവർ സൂക്ഷിക്കുക

കോട്ടയം: കോട്ടയം നഗരത്തിൽ കള്ളൻമാർ വിഹരിക്കുന്നു. എംസി റോഡിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്ന ലോറികൾ, ബസുകൾ എന്നിവയിൽ നിന്നുമാണ് മോഷണം പതിവായിരിക്കുന്നത്. നഗരത്തിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്നും ഹെൽമറ്റ് മോഷണവുമുണ്ട്. വ്യാഴാഴ്ച രാത്രിയിൽ കളക്‌‌ടറേറ്റിനു സമീപത്തെ ട്രാഫിക് ഐലന്‍റിനു സമീപം നിർത്തിയിട്ടിരുന്ന ബസിന്‍റെ ബാറ്ററി മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച സർവീസ് അവസാനിപ്പിച്ചാണ് ബസ് ഇവിടെ പാർക്ക് ചെയ്തത്. ഇന്നലെ രാവിലെ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാറ്ററികൾ നഷ്്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാറ്ററികൾ മോഷണം പോയതാണെന്ന് മനസിലായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി 12.30നു രണ്ടു പേർ ഓട്ടോറിക്ഷയിൽ എത്തി ബസിൽ നിന്നും ബാറ്ററി മോഷ്്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഏറ്റുമാനൂർ 101 കവലയിലുള്ള ഓട്ടോറിക്ഷയുടെ ഉടമയെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തെങ്കിലും ഓട്ടോ…

Read More

മോഷണ പദ്ധതി തയാറാക്കി കറങ്ങി നടന്ന കള്ളനെ പൊക്കി; പോലീസ് വീട്ടിലെത്തിച്ചപ്പോൾ പാണ്ഡി ദാസ് കട്ടിലിനടിയിലേക്ക് ചൂണ്ടിക്കാട്ടി, പോലീസ് ഞെട്ടി!

തൃക്കൊടിത്താനം: മോഷണ മുതൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു അടുത്ത മോഷണത്തിനുള്ള പദ്ധതി തയാറാക്കി കറങ്ങി നടക്കവേ അഴിക്കുള്ളിലായി. ചങ്ങനാശേരി ദൈവംപടിയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ ദൈവംപടി കോളനി സ്വദേശി ദാസ് (പാണ്ഡി മേസ്തിരി ദാസ്-58)ആണ് അറസ്റ്റിലായത്. ദൈവംപടിയിലുള്ള പ്രസാദിന്‍റെ പലചരക്കുകടയിലാണ് അടിക്കടി രണ്ടു മോഷണം നടന്നത്. രണ്ടാഴ്ച മുന്പാണ് ഈ കടയിൽ ആദ്യമോഷണം നടന്നത്. പ്രസാദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് പരിശോധനകൾ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രിയും ഇതേകടയിൽ മോഷണം നടന്നു. തൃക്കൊടിത്താനം പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ വ്യക്തമായി മനസിലായതോടെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ദാസിന്‍റെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തത്. തമിഴ്നാട് സ്വദേശിയായ ഇയാൾ…

Read More

വിവരാവകാശം ചോദിച്ചു, കരാറുകാരൻ ഭീഷണിപ്പെടുത്തി! പെയിന്‍റ് ഉടന്പടിയിൽ അഴിമതിയെന്ന് ആരോപണം

കോട്ടയം: പൊതുമരാമത്തുവകുപ്പിൽ വിവരാവകാശം സംബന്ധിച്ചു അപേക്ഷ നൽകിയ തൊഴിലാളികൾക്കു കരാറുകാരന്‍റെ ഭീഷണി. ഗാന്ധിനഗർ പൊതുമരാമത്തുവകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിലാണ് സംഭവം. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഗ്രൗണ്ട് ഫ്ളോർ ഒഴികെ നാലുനിലകൾ പെയിന്‍റ് ചെയ്യാനായിരുന്നു പൊതുമരാമത്തുവകുപ്പും കോണ്‍ട്രാക്റും തമ്മിൽ ഉടന്പടി. രണ്ടു കോട്ട് പുട്ടി (പെയിന്‍റ്) ചെയ്യണമെന്നായിരുന്നു ഉടന്പടി. എന്നാൽ ഒരു കോട്ട് അടിച്ചാൽ മതിയെന്ന് തൊഴിലാളികളോട് കോണ്‍ട്രാക്ടറിന്‍റെ പ്രതിനിധി ആവശ്യപ്പെട്ടു. ഇതിൽ തൊഴിലാളികൾ വിസമ്മതം അറിയിച്ചു. ഒരു കോട്ട് അടിച്ചുകഴിഞ്ഞാൽ ജോലി മോശമാണെന്ന് പറഞ്ഞു കുറ്റപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് തൊഴിലാളികൾ വിസമ്മതിച്ചത്. നാളുകളായി അത്തരത്തിൽ നിർമാണ ജോലികളിലെ അഴിമതി തടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനാൽ കെട്ടിടം പെയിന്‍റ് ചെയ്യുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കോണ്‍ട്രാക്ടറും തമ്മിലുള്ള ഉടന്പടിയിലെ വ്യവസ്ഥ എന്താണെന്ന് അറിയുന്നതിനാണ് തൊഴിലാളികളിൽ ഒരാൾ വിവരാവകാശം പ്രകാരം അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ നല്കി അര മണിക്കൂറിനുള്ളിൽ കോണ്‍ട്രാക്ടർ ഈ…

Read More

ഓണം വരുന്നു, കഞ്ചാവ് ലോബി പണി തുടങ്ങി! കോട്ടയം ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് ഒഴുകുന്നു

കോട്ടയം: ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് ഒഴുകുന്നു. ഇന്നലെ നാലു കിലോഗ്രാം കഞ്ചാവുമായി ചങ്ങനാശേരിയിലെ ലോഡ്ജിൽ നിന്നും മൂന്നു പേരെ പിടികൂടിയതു എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് നടത്തിയ മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണ്. ഏതാനും ദിവസങ്ങൾക്കു മുന്പാണ് എക്സൈസ് അധികൃതർ കുറിച്ചിയിൽ നിന്നും 10 കിലോഗ്രാം കഞ്ചാവും കാറും, ഏലപ്പാറയിൽ നിന്നും നാലു കിലോഗ്രാം കഞ്ചാവും കാറും പിടികൂടിയത്. ഇതെല്ലാം സൂചിപ്പിക്കുന്നതു ജില്ലയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നുവെന്നാണ്. അഞ്ചുലക്ഷം! ആലുവ അരീക്കൽ എബിൻ ജോയി (33), ചങ്ങനാശേരി വണ്ടിപ്പേട്ട പറാൽ സ്വദേശി ദിവാൻജി (34), ചങ്ങനാശേരി പുഴവാത് പാറാട്ട് താഴ്ചയിൽ അസീസ് (27) എന്നിവരെയാണ് ചങ്ങനാശേരി എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. എബിൻ ജോയി മീൻ ലോറിയുടെ ഡ്രൈവറാണ്. ആന്ധ്രായിൽ…

Read More

വയർനിറച്ചു കഴിച്ചോളൂ, എന്നാൽ വാ തുറക്കരുത്…! തീരുമാനത്തിനെതിരേ പ്രതിഷേധം

കോട്ടയം: വ്യാപാരികൾക്കെതിരെ സർക്കാരിന്‍റെ വയർനിറച്ചു കഴിച്ചോളൂ എന്നാൽ വാ തുറക്കരുത് എന്ന രീതിയിലുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള. കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ വ്യാപാര സംഘടനകളുമായി ആലോചിച്ചു മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് നിയമസഭയിൽ പറയുകയും പുറത്തിറങ്ങി കർശനനിർദേശത്തിന് ഉത്തരവിടുകയും ചെയ്യുന്ന സർക്കാർ നയം വ്യാപാരമേഖലയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തരമായി ഇത്തരം നടപടികൾ തിരുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കടബാധ്യതകൾ പെരുകി വ്യാപാരികൾ ആത്മഹത്യ ചെയ്യുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സർക്കാരിനോട് അവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്പതിലെ വ്യാപാരദിനത്തിൽ വിവിധ മേഖലകളിൽ സാമൂഹ്യ സേവനപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് കോട്ടയം ബിജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനറ്റ് പി. മാത്യു, ട്രഷറർ നാഷാദ് പനച്ചിമൂട്ടിൽ, ജില്ലാ പ്രസിഡന്‍റ് അനീഷ് ആപ്പിൾ…

Read More

രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നുപോയി…! പുകയില കേസിൽ പ്രധാന പ്രതി ഈരാറ്റുപേട്ട സ്വദേശി ?

ഈരാറ്റുപേട്ട: 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാൾ ഈരാറ്റുപേട്ട-മുട്ടം റോഡിലെ കളത്തുകടവ് ഭാഗത്തെ ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്നു നടത്തിയ റെയ്ഡിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. 28 ചാക്കുകളിലായി പുകയില ഉൽപ്പന്നങ്ങൾക്കു സൂക്ഷിച്ചിരുന്നത്. ഗോഡൗണ്‍ പോലീസ് റെയ്ഡ് ചെയ്തു വിവരമറിഞ്ഞതോടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നടയ്ക്കൽ സ്വദേശി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മൊത്ത കച്ചവടക്കാർക്കു ഇറക്കി നല്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. ഇയാൾ പോകാൻ സാധ്യതയുള്ള വീടുകൾ ഉൾപ്പെടെയുള്ള വീടുകളിൽ പോലീസ്…

Read More