സർപ്പം പാട്ടുകാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾക്ക് കത്ത്;  മരണവുമായി ഒരു യുവാവിന് ബന്ധമുണ്ട്;  സത്യമറിയാൻ  പരാതിയുമായി ബന്ധുക്കൾ

വൈക്കം: തലയാഴം തോട്ടകം കുപ്പേടിക്കാവ് ദേവിക്ഷേത്രത്തിനു സമീപം കരിയാറിൽ വീണ് സർപ്പം പാട്ടുകാരൻ മരിച്ചതിൽ ദുരൂഹത. വെച്ചൂർ ചേരകുളങ്ങര സ്വദേശി മണിയപ്പ(56)നാണ് ജനുവരി എട്ടിനു മരിച്ചത്.ഇയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹത ആരോപിച്ചു കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കത്തു ലഭിച്ചത്. വാഹനം തട്ടി ആറ്റിൽ വീണാണ് മരണമെന്നാണ് കത്തിൽ ആരോപിച്ചത്. ക്ഷേത്രത്തിൽ സർപ്പം പാട്ടുമായി ബന്ധപ്പെട്ടു വന്ന മണിയപ്പൻ ആറ്റുതീരത്ത് കൈകാലുകൾ കഴുകാനായി ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് പോലിസിന്‍റെ നിഗമനം. മണിയപ്പന്‍റെ ദേഹത്ത് യാതൊരുതരത്തിലുള്ള ക്ഷതമോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നും പോലിസ് പറയുന്നു. തോട്ടകം സ്വദേശിയായ യുവാവിന്‍റെ വാഹനം തട്ടിയാണ് മണിയപ്പൻ പുഴയിൽ വീണതെന്നാരോപിച്ചു കഴിഞ്ഞ ദിവസം കിട്ടിയ കത്ത് ബന്ധുക്കൾ വൈക്കം പോലിസിനു കൈമാറി. കത്തിൽ ആരോപിക്കുന്ന യുവാവിനെ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ ആരെങ്കിലും കുടുക്കാൻ കരുക്കൾ നീക്കിയതിന്‍റെ ഭാഗമായാണോയെന്നും യുവാവിനു സംഭവവുമായി…

Read More

ചങ്ങനാശേരി പീഡനം! പിന്നിൽ വൻ സംഘം; കേസിനെക്കുറിച്ച് പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…

ചങ്ങനാശേരി: സ്കൂൾ വിദ്യാർഥിനിക്കു ലഹരിമരുന്നു നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തിൽ വൻ സംഘം പിന്നിലുള്ളതായി സൂചന. കേസിൽ പോലീസ് പിടിയിലായ യുവാവിനെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു റിമാൻഡ് ചെയ്തു. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിൻ(19) ആണ് ഇന്നലെ പോലീസ് പിടിയിലായത്. ചങ്ങനാശേരി നഗരത്തിലെ ഒരു സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ കൂടാതെ മറ്റ് ജില്ലകളിലുള്ളവരുൾപ്പെടെ ഏതാനും യുവാക്കൾക്കൂടി സംഘത്തിലുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ടവർ സ്കൂൾ കുട്ടികൾക്ക് ലഹരി മരുന്ന് നൽകി വരുതിയിലാക്കുന്നതായും പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ചഒ ആസാദ് അബുൾ കലാം, ക്രൈം എസ്ഐ രമേശൻ, ആന്‍റണി മൈക്കിൾ, പി.കെ. അജേഷ് കുമാർ, ജീമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിനെക്കുറിച്ച് പോലീസിന്‍റെ…

Read More

തലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നു, കണ്ണടച്ച് പോലീസ്; നാഗമ്പടത്തെ അപകടത്തിന് കാരണമായ ടോറസ് എത്തിയത് സമയക്രമം തെറ്റിച്ച്

കോട്ടയം: ടിപ്പറുകളുടെ മരണപ്പാച്ചിലിനിടയിൽ ജീവൻ പണയംവെച്ചു കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും. രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങൾ ജില്ലയിൽ ഓടിക്കരുതെന്നു 2018ൽ കളക്ടറുടെ ഉത്തരവുള്ളതാണ്. സ്കൂൾ, ഓഫീസ് തിരക്കും സുരക്ഷയും മുൻനിറുത്തിയാണ് ടിപ്പറുകൾക്ക് സമയനിയന്ത്രണം വരുത്തിയത്. കോവിഡിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന സാങ്കേതിക ന്യായത്തിലാണു മരണപ്പാച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം നാഗന്പടത്ത് സ്കൂട്ടർ യാത്രക്കാരി മരിക്കാൻ ഇടയായ സംഭവത്തിൽ ടോറസ് ലോറി എത്തിയതു സമയക്രമം ലംഘിച്ചാണ്. ഈ മാസം നിർമാണ പ്രവർത്തനങ്ങൾ കൂടിയതാണ് ടിപ്പറുകളുടെ മരണപ്പാച്ചിലിനു കാരണമാകുന്നത്. മണ്ണ്, പാറ തുടങ്ങിയ ഭാരം കൂടിയ ലോഡുമായി പോകുന്പോൾ വേണ്ട സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നില്ല. കോവിഡ് സുരക്ഷയെക്കരുതി ഇരുചക്രവാഹനങ്ങളിലും ചെറിയ കാറുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളുടെ സുരക്ഷ നോക്കാതെ ട്രാഫിക് നിയമം തെറ്റിച്ചുള്ള വലിയ വാഹനങ്ങളുടെ…

Read More

കുറച്ചു ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു! ഒടുവില്‍ പോലീസ് അജീഷിനെ പൊക്കി; ഒപ്പം ബൈക്കും

കുമരകം: കുമരകം ഭാഗത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ ഒഴുകുന്നു. സംഭവത്തിൽ ഇന്നലെ പ്രദേശവാസിയായ യുവാവ് പോലീസ് പിടിയിലായി. കുമരകം മേലേക്കര എം.ജി. അജീഷി(41)നെയാണ് കുമരകം എസ്ഐ. എസ്. സുരേഷും സംഘവും പിടികൂടിയത്. കുമരകം മേലേക്കര ഭാഗത്ത് നടക്കുന്ന നിരോധിത പുകയില വില്പന സംഘത്തെക്കുറിച്ചു ദിവസങ്ങൾക്ക് മുൻപ് രാഷ്‌‌ട്ര ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ ബൈക്കിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്ന ആളാണ് ഇപ്പോൾ പിടിയിലായത്. ഇന്നലെ രാത്രി 7.30ന് വീടിനു സമീപത്തുനിന്നുമാണ് പ്രതിയേയും 100 പായ്ക്കറ്റ് ഹാൻസ് ഒളിപ്പിച്ചു വെച്ച ബൈക്കും കസ്റ്റഡിയിലെടുത്തത്. കുറച്ചു ദിവസങ്ങളിലായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.

Read More

പരിസരം സുരക്ഷിതമായാല്‍ അവര്‍ എത്തും, കളി പുലര്‍ച്ചവരെ! ഈരാറ്റുപേട്ടയിലെ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ചീട്ടുകളി

ഇരാറ്റുപേട്ട: നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നു വന്‍ ചീട്ടു കളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയില്‍ നിന്നു 2.86 ലക്ഷം രൂപയും 5 മൊബൈലുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീര്‍ അലിയാര്‍(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണു പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരത്തില്‍ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവല്‍ക്കരിച്ചിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ട മൂണ്‍ ലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ ചീട്ടുകളി സംഘങ്ങള്‍ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസിനു രഹസ്യ വിവരം ലഭിചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട…

Read More

പോലീസിന്‍റെ ഭാഗത്തും തെറ്റുണ്ട്! സോഡാക്കുപ്പിയുടെ കഴുത്ത് പോലെ ഒരു പാലം; നാഗമ്പടം പാലത്തിൽ സംഭവിക്കുന്നത്…

കോട്ടയം: നഗരത്തിനുള്ളിൽ സോഡാക്കുപ്പിയുടെ കഴുത്ത് പോലെ ഒരു പാലം. ട്രാഫിക് നിയമം പാലിക്കാത്തവരെ കുരുക്കാൻ പാലത്തോടു ചേർന്ന് നിലയുറപ്പിച്ച് പോലീസ്. കടുത്ത പിഴ ഒടുക്കാൻ വകയില്ലാതെ പോലീസിന്‍റെ കണ്ണുവെട്ടിച്ചു വലിയ വാഹനങ്ങളുടെ മറവിലൂടെ പായുന്ന ഇരുചക്രയാത്രക്കാർ. ഇവിടെയാണ് മീനച്ചിലാറിനു കുറുകെ നാഗന്പടത്തുള്ള പാലത്തോടു ചേർന്ന് ഇന്നലെ ഇരുചക്ര വാഹന യാത്രക്കാരി ടോറസ് ലോറി കയറി ദാരുണമായി മരിച്ചത്. പുതിയ റെയിൽവേ മേൽപ്പാലം മുതൽ എസ്എച്ച് മൗണ്ട് വരെ പോലീസ് ജനത്തെ പിഴിയാൻ നടത്തുന്ന നെട്ടോട്ടത്തിൽ അപകടങ്ങൾ പതിവായിരിക്കുന്നു. ഇതേസ്ഥലത്ത് വാഹനങ്ങൾ ദിശ തെറ്റിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതും പതിവാണ്. ഇരുചക്രങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ പ്രത്യേകം പാതയില്ലാത്തും ദുരിതം സൃഷ്ടിക്കുന്നു. വളവുകളിലും തിരക്കിനിടയിലും വാഹനപരിശോധന പാടില്ലെന്ന നിബന്ധന ഈ മേഖലയിൽ പോലീസ് പാലിക്കുന്നില്ല. വശംതെറ്റിച്ചുള്ള ഓവർടേക്കിംഗ് നിയന്ത്രിക്കാനും സാധിക്കുന്നില്ല.

Read More

കുമരകം മോഷണം! എല്ലാം ഉണ്ട്, പക്ഷേ ഒരാവശ്യത്തിന് ഒന്നും ഉപകരിക്കില്ല; ഇരുട്ടിൽ തപ്പുകയാണ് കുമരകം പോലീസ്

കുമരകം: പ്രഹസനമായി കുമരകത്തെ സിസി ടിവി കാമറകൾ. മോഷ്ടാക്കൾ രാത്രികാലങ്ങളിൽ യഥേഷ്ടം വിലസുന്പോൾ കണ്ണടച്ച് കാമറകളും. കഴിഞ്ഞ ദിവസം രാത്രിയിൽ കുമരകം ഭാഗത്തെ രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഈ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സിസി ടിവി കാമറകളും ടൂറിസത്തിന്‍റെ ഭാഗമായി ഒരുക്കിയ കാമറകളും സ്വകാര്യ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളുണ്ട്. എന്നാൽ മോഷ്ടാവിനെക്കുറിച്ചു വിവരം ലഭ്യമാക്കാൻ സഹായിക്കുന്ന കാഴ്ചകൾ ഒരുക്കാൻ ഈ കാമറക്കണ്ണുകൾ കഴിഞ്ഞിട്ടില്ല. കുമരകം വടക്കുംഭാഗം എസ്എൻഡിപി ശാഖാ യോഗം 38-ാം നന്പർ ഗുരുക്ഷേത്രത്തിലും ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്‍റെ വടക്കുവശത്തെ അപ്റോച്ച് റോഡിനുസമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിലുമാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ഇതിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിന്‍റെ കാണിക്കമണ്ഡപത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ സിസി ടിവിയുണ്ടെങ്കിലും നൈറ്റ് വിഷൻ ഇല്ലാത്തതു വെല്ലുവിളിയായി. പകൽ സമയത്തെ ദൃശ്യം മാത്രമാണ് കാമറയിൽ…

Read More

പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ! ആഷ്‌ലി സജ്ജീകരണങ്ങൾ ഒരുക്കി; രജനി പെണ്‍കുഞ്ഞിന് ജന്മം നൽകി

അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. മധ്യപ്രദേശ് വികാസ് ഖണ്ഡ് സ്വദേശിയും മുട്ടുക്കാട് തോട്ടം തൊഴിലാളിയുമായ നവൽ സിങ്ങിന്‍റെ ഭാര്യ രജനി (22) ആണ് ആംബുലൻസിനുള്ളിൽ പെണ്‍കുഞ്ഞിന് ജൻമം നൽകിയത്. ഇന്നലെ രാവിലെ എട്ടോടെ രജനിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു. കൺ ട്രോൾ റൂമിൽനിന്ന് ഉടൻതന്നെ അത്യാഹിത സന്ദേശം രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന കനിവ് 108 ആംബുലൻസിലേക്ക് കൈമാറുകയും എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്‌ലി ജോസഫ്, പൈലറ്റ് ലിനു സ്റ്റീഫൻ എന്നിവർ സ്ഥലത്തെത്തുകയും ചെയ്തു. ആഷ്‌ലി നടത്തിയ പരിശോധനയിൽ രജനിയുടെ ആരോഗ്യനില മോശമാണെന്ന് മനസിലാക്കി ഉടൻതന്നെ ഇവരെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൂന്പൻപാറയിൽ എത്തിയപ്പോൾ യുവതിയുടെ നില കൂടുതൽ വഷളാകുകയും ആഷ‌്‌ലിയുടെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും…

Read More

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണം; പിന്നീട് ചിത്രങ്ങൾകാട്ടി പണം തട്ടൽ; മാമ്മൂടുകാരൻ ലിജോയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ ‍?

ചങ്ങനാശേരി: സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ പിന്നിൽ മറ്റു സംഘങ്ങളുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. മാമ്മൂട് വെളിയം പുളിക്കൽ സൻജോയെ(ലിജോ-24) ആണ് കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ മൊബൈൽ പിടിച്ചെടുത്ത് പരിശോധിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും വരികയാണ്. പ്രതിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ഫോണിലൂടെ വിദ്യാർഥിനിയുമായി ചങ്ങാത്തം സ്ഥാപിച്ച ലിജോ ഈ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു ചില പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെയും വലയിൽ വീഴ്ത്താൻ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. വിദ്യാർഥിനി പോലീസിൽ പരാതിപ്പെട്ടതോടെ ബംഗളൂരുവിലേക്കു കടന്ന ലിജോയെ ചങ്ങനാശേരി സിഐ ആസാദ് അബ്ദുൾ കലാമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇൻസ്റ്റഗ്രാം മുഖേനയാണ് നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുമായി പ്രതി ബന്ധം സ്ഥാപിച്ചത്. മെസേജ് അയച്ചും ഫോണ്‍…

Read More

പിന്നിൽ ഒരാൾ മാത്രമല്ല? കുമരകത്ത് കാണിക്കവഞ്ചി തകർത്ത് മോഷണവും മോഷണശ്രമവും; സിസിടിവി കാമറ പരിശോധിക്കാനൊരുങ്ങി പോലീസ്

കുമരകം: കുമരകത്ത് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം. ഇന്നലെ രാത്രി പള്ളിച്ചിറയിലും ജെട്ടിയിലുമുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. കുമരകം വടക്കുംഭാഗം എസ്എൻഡിപി ശാഖാ യോഗം 38-ാം നന്പർ ഗുരുക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയും പണവും ചങ്ങല പൊട്ടിച്ചാണ് മോഷ്ടിച്ചിരിക്കുന്നത്. അഞ്ച് അടി പൊക്കമുള്ള സ്റ്റീൽ കാണിക്കവഞ്ചി ഒരാൾക്ക് മാത്രമായി കൊണ്ടുപോകാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്നു പ്രതിഷ്ഠാ വാർഷിക ദിനാഘോഷ ഭാഗമായി പ്രഭാത പൂജയ്ക്കായി പുലർച്ചെ 4.30ന് ഭാരവാഹികൾ എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്. ഇരുന്പ് തൂണുമായി ചങ്ങലയ്ക്ക് ബന്ധിപ്പിച്ചിരുന്ന കാണിക്ക വഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ചാണ് വേർപ്പെടുത്തിയതെന്ന് ഭാരവാഹികൾ രാഷ്ട്രദീപികയോട് പറഞ്ഞു. കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ട് മൂന്നു മാസം ആയെന്നും കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്‍റ് എം.ജെ. അജയൻ അറിയിച്ചു.ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്‍റെ വടക്കുവശത്തെ അപ്രോച്ചു…

Read More