സാമൂഹ്യ വിരുദ്ധരെ ഒതുക്കാൻ  എത്തിയ പോലീസിന്‍റെ വലയിൽ കുടുങ്ങിയവരെ കണ്ട് പോലീസ് ഞെട്ടി; നാഗമ്പടം ബസ് സ്റ്റാന്‍റിൽ നടന്ന സംഭവമിങ്ങനെ…

കോട്ടയം: നാഗന്പടത്തെ സാമൂഹ്യ വിരുദ്ധരെ ഒതുക്കാൻ പോലീസ് രംഗത്തിറങ്ങിയപ്പോൾ കിട്ടിയത് ബസിനുള്ളിലെ മദ്യപാനം. ഇന്നലെ മൂന്നു പേരെ ബസിൽ മദ്യപിച്ചതിന് പിടികൂടി. സർവീസ് അവസാനിച്ച ശേഷം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ബസിനുള്ളിൽ മദ്യപാനം നടത്തുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ബസ് സറ്റാൻഡിന്‍റെ വടക്കേ അറ്റത്ത് പാർക്ക് ചെയ്താണ് മദ്യപാനം നടത്തി വന്നത്. ഫുട് ഓവർ ബ്രിഡ്ജിനു സമീപത്തെ സാമൂഹ്യ വിരുദ്ധരെയും പിടിച്ചുപറിക്കാരെയും പൊക്കാൻ മഫ്തി പോലീസിനെ ഈ ഭാഗത്ത് നിയോഗിച്ചിട്ടുണ്ട്. ഇവരാണ് ബസിനുള്ളിൽ നടക്കുന്ന മദ്യപാനം കണ്ടെത്തിയ് പിന്നീട് പോലീസ് എത്തി കയ്യോടെ പിടികൂടുകയും ചെയ്തു. അതേ സമയം സ്റ്റാൻഡിലെ സാമൂഹ്യ വിരുദ്ധരെയോ പിടിച്ചുപറിക്കാരെയോ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പോലീസ് രംഗത്തിറങ്ങിയതോടെ സാമൂഹ്യ വിരുദ്ധർ കളംമാറ്റി സ്ഥലം വിട്ടിരിക്കുകയാണ്.

Read More

മദ്യപിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് മുങ്ങി; പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടി

മൂന്നാർ: മദ്യപിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നു. പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടി. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. രണ്ടു മാസം മുന്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുമായി മാതാവ് കഴിഞ്ഞ ദിവസം ദേവികുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഭർത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായാണ് പരാതി നൽകിയത്. സംശയം തോന്നിയ എസ് .ഐ. ദിലീപ് കുമാർ പെണ്‍കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനം പുറത്തായത്. കുട്ടിയുടെ അച്ഛനെത്തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. വെള്ളിയാഴ്ച തന്ത്രപൂർവം പോലീസ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

Read More

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ! അതിർത്തി ചെക്ക്പോസ്റ്റുകളിൽ പാൽ പരിശോധന ശക്തമാക്കും

ഇടുക്കി: തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് എത്തുന്ന പാൽ പരിശോധന ചെക്ക്പോസ്റ്റുകളിൽ ഉത്സവ സീസണുകളിൽ മാത്രം നടത്താതെ കൃത്യമായ ഇടവേളകളിൽ നടത്താൻ ഭക്ഷ്യോപദേശക സമിതിയോഗം തീരുമാനിച്ചു. മണ്ഡലകാലം പോലുള്ള ഉൽസവ സീസണുകളിൽ ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോരക്കടകളിലും പോലീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവും മറ്റ് പാനീയങ്ങളും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെയും കടകളിൽ തൂക്കിയിട്ട് കച്ചവടം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കാനും നിർദേശം നൽകി. മൽസ്യ – മാംസ വിൽപ്പനകേന്ദ്രങ്ങളിൽ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് വകുപ്പിനും തുടർപരിശോധനകൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിനും സമിതി നിർദേശം നൽകിയിട്ടുണ്ട്. മൽസ്യം, മാംസം, പഴം, പച്ചക്കറി പരിശോധന കാര്യക്ഷമമാക്കുന്നതിനായി മൊബൈൽ ലബോറട്ടറി ജില്ലക്ക് അനുവദിക്കുന്നതിനുള്ള നിർദേശം തയാറാക്കി…

Read More

ഇന്ധനവില വർധനയിൽ ഹോട്ടൽ മേഖലയും പ്രതിസന്ധിയിലേക്ക്; സർക്കാർ അടിയന്തിരമായി ഇടപെട്ട് വില  നിയന്ത്രിക്കണമെന്ന്  കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻഡ് അസോസിയേഷൻ 

‘കോട്ടയം: ദിനംപ്രതിയുള്ള ഇന്ധനവില വർധനവിനെതുടർന്നുണ്ടായ അവശ്യസാധനങ്ങളുടെ വിലവർധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ മൂന്നുമാസം കൊണ്ട് അവശ്യസാധനങ്ങൾക്കു 40 ശതമാനത്തിന്‍റെ വിലവർധനവാണുണ്ടായിരിക്കുന്നത്. നാളുകൾക്കു മുന്പുണ്ടായ രണ്ടു വെള്ളപ്പൊക്ക കെടുതികളിൽനിന്നും സാധാരണക്കാരായ ജനങ്ങൾ കരകയറി വരുന്നതേയുള്ളു. ഈ അവസരത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെയും വില വർധിച്ചതോടെ സാധാരണക്കാരായ ഹോട്ടലുടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലവർധനവിൽ ഹോട്ടലുടമകൾക്കു പിടിച്ചു നില്ക്കാൻ സാധിക്കാത്ത സാഹചര്യമാണ്. സർക്കാർ അടിയന്തരമായി ഇടപെട്ടു വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻഡ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിലിപ്പ്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ആർ.സി. നായർ, പി.എസ്. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Read More

കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു; ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

കോട്ടയം: നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങുന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ഒന്നരയാഴ്ചയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ല. പേരൂർ പൂവത്തുംമൂട് പന്പ് ഹൗസിലെ കിണറ്റിൽ നിന്നും ചെളി നീക്കുന്ന ജോലികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ള ക്ഷാമം നേരിട്ടു തുടങ്ങിയത്. ഇതോടെ പൂവത്തുംമൂട്ടിൽ നിന്നുള്ള പന്പിംഗ് രാത്രിയിൽ മാത്രമാക്കിയിരുന്നു. കഴിഞ്ഞ 30നു ചെളിനീക്കൽ പൂർത്തിയാക്കി പൂർണതോതിൽ പന്പിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് വാട്ടർ അഥോറിട്ടി അറിയിച്ചിരുന്നത്. എന്നാൽ പല വിധത്തിലുള്ള കാരണങ്ങളാൽ ചെളി നീക്കൽ തടസപ്പെട്ടു. ഇതോടെയാണു നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. ചെളി നീക്കൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. എന്നാൽ ചെളിനീക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്പു തന്നെ കഞ്ഞിക്കുഴി, മുട്ടന്പലം പ്രദേശങ്ങളിൽ കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായിരുന്നു. ഇവിടെ ഏതാനും നാളുകളായി കുറഞ്ഞ അളവിൽ മാത്രമാണു വെള്ളം ലഭിക്കുന്നത്. ഇതുമൂലം…

Read More

ഇരുട്ടു വീണാൽ കോട്ടയം നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസ് പട്രോളിംഗ് ശക്തമാക്കണം

കോട്ടയം: ഇരുട്ടു വീണാൽ കോട്ടയം നഗരത്തിലുടെ നടന്നു പോകാൻ പേടിക്കേണ്ട അവസ്ഥയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭിതിയോടെയാണ് സന്ധ്യകഴിഞ്ഞാൽ നഗരത്തിലുടെ സഞ്ചരിക്കുന്നത്. നഗരത്തിന്‍റെ ഹൃദയഭാഗമായ തിരുനക്കരയും സമീപ പ്രദേശങ്ങളും സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്. നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിൽ പിടിച്ചുപറിക്കാരും കഞ്ചാവ് മാഫിയയും വിഹരിക്കുകയാണ്. ഇന്നലെ രാത്രിയിൽ നാഗന്പടത്തു നിന്നും റെയിൽവേ സ്റ്റേഷനിലേക്കു പോയ നാലു തൊഴിലാളികളെ കുറച്ചു ചേർന്നു ആക്രമിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. സന്ധ്യ മയങ്ങിയാൽ തിരുനക്കര മൈതാനം, ബസ് സ്റ്റാൻഡ്, അനശ്വര തിയറ്ററിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അനാശാസ്യക്കാരുടെയും കഞ്ചാവ് മാഫിയ സംഘങ്ങളുടെയും താവളമാണ്. കുറച്ചു നാൾ മുന്പു വരെ പോലീസിന്‍റെ ശക്തമായ ഇടപെടലിലുടെ ഇത്തരം സംഘങ്ങളെ തുരത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഏതാനും നാളുകൾ മുന്പാണു വീണ്ടും മാഫിയ സംഘങ്ങൾ ഇവിടെ എത്തി സജീ സം…

Read More

ശബരിമല സ്ത്രീ പ്രവേശനത്തിൽ  അയ്യപ്പസ്വാമിയുടെ കോടിക്കണക്കായ ഭക്തജനങ്ങളോടും പന്തളം രാജകുടുംബത്തോടും ഒപ്പമെന്ന് കേരള കോൺഗ്രസ് എം

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പന്തളം രാജകുടുംബത്തോടും അയ്യപ്പസ്വാമിയുടെ കോടിക്കണക്കായ ഭക്തജനങ്ങളോടും വിശ്വാസികളോടുമുള്ള കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു കേരള കോണ്‍ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്‍റ് ടി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവരെ സന്ദർശിച്ചു പിന്തുണ അറിയിച്ചു. പന്തളം കൊട്ടാരവും വിശ്വാസ സമൂഹത്തിന്‍റെ പ്രതിനിധികളും എൻഎസ്എസ് അടക്കമുള്ള സംഘടനകളുമായി ചർച്ചനടത്തണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് സർവകക്ഷിയോഗം നടത്തണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

Read More

നഗരമധ്യത്തിൽ യുവതിയുടെ കഴുത്തുമുറിച്ച സംഭവം; അനാശാസ്യ ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രധാന സാക്ഷിയേയാണ് കഴുത്ത് മുറിച്ചതെന്ന് പോലീസ്; പ്രതി റോയി കഴുത്തുമുറിച്ചതിനെക്കുറിച്ച്  പറയുന്നതിങ്ങനെ…

കോട്ടയം: നഗരമധ്യത്തിൽ യുവതിയുടെ കഴുത്തു മുറിച്ചയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. കോട്ടയം കഞ്ഞിക്കുഴി സ്വദേശി റോയി (55)യെയാണു പിടികൂടിയത്. ഇന്നലെ രാത്രി ഏഴിനു തിരുനക്കര മൈതാനത്തിനു സമീപമാണു സംഭവം. കോട്ടയം നഗരത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദുവിനാണു പരിക്കേറ്റത്. അനാശാസ്യ ഇടപാടിനായിട്ടാണു റോയി യുവതിയെ സമീപിച്ചത്. യുവതി വഴങ്ങാതിരുന്നതോടെ ഇയാൾ കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ചു ബിന്ദുവിന്‍റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചോര വാർന്ന നിലയിൽ യുവതി തിരുനക്കര ബസ് സ്റ്റാൻഡിലെ പോലീസ്എയ്ഡ് പോസ്റ്റിൽ അഭയം തേടി. പോലീസാണ് യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെസ്റ്റ് സിഐ നിർമൽ ബോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഒരു മാസം മുന്പ് നഗരത്തിൽ അനാശാസ്യ ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ…

Read More

വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്കുള്ള പതിനായിരം കിട്ടാത്തവർ ആയിരങ്ങൾ;  താലൂക്കോഫീസിൽ അപേക്ഷയുമായി എത്തിവരുടെ വൻതിരക്ക്

കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്കുള്ള ധനസഹായം പ്രഖ്യാപിച്ചിട്ട് രണ്ടുമാസമാകാറായി. എന്നിട്ടും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്തവർ നിരവധി. തൊട്ടടുത്ത വീട്ടുകാർക്ക് കിട്ടിയിട്ടും തനിക്ക് പണം കിട്ടാത്തതെന്ത് എന്ന് അന്വേഷിച്ച് നൂറുകണക്കിന് ആളുകൾ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. കോട്ടയം താലൂക്ക് ഓഫീസിൽ ഏതാനും ദിവസങ്ങളായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നു ദിവസമായി എഴുന്നൂറിലധികം ആളുകൾ തങ്ങൾക്ക് പതിനായിരം കിട്ടിയില്ലെന്ന പരാതിയുമായി താലൂക്ക് ഓഫീസിൽ എത്തി. പണം കിട്ടിയില്ലെന്ന പരാതിയുമായി എത്തുന്നവരുടെ ബാങ്ക്, ആധാർ വിവരങ്ങൾ ഒരു ബുക്കിൽ രേഖപ്പെടുത്തി പറഞ്ഞയക്കുകയാണ് താലൂക്ക് ഓഫീസ് അധികൃതർ. വീണ്ടും കാത്തിരിക്കാനാണ് നിർദേശം. രണ്ടു ദിസവത്തിനു ശേഷം വീണ്ടും പരാതിയുമായി എത്തുന്നവരുമുണ്ട്. കോട്ടയം താലൂക്കിൽ ഇതുവരെ 31200 പേർക്കാണ് ധനസഹായം നല്കിയത്. രണ്ടായിരത്തോളം പേർ വീണ്ടും അപേക്ഷ നല്കിയിട്ടുണ്ട്. അതേ സമയം പല കാരണങ്ങളാൽ വില്ലേജ് ഓഫീസുകളിലേക്ക് തിരിച്ചയച്ച…

Read More

ജിഎസ്ടി കുറച്ചേക്കുമെന്ന സൂചന; ബ്രാൻഡ് സിമന്‍റുകൾക്ക് വില കൂട്ടി നിർമാതാക്കൾ; നട്ടംതിരിഞ്ഞ് സാധാരണക്കാർ

കോട്ടയം: സിമന്‍റ് വില കുത്തനെ ഉയരുന്നു. പ്രധാന ബ്രാൻഡ് സിമന്‍റുകൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പായ്ക്കറ്റിന് 20 രൂപ കൂടി 420 രൂപയിലെത്തി . ഡീലർമാരിൽനിന്ന് 403 രൂപയാണ് കന്പനികൾ ഓരോ ബാഗിനും ഈടാക്കുന്നത്. ഇതേത്തുടർന്നു ചില്ലറ വിൽപ്പനവില 420ൽ നിന്ന് 430 രൂപയായി ഉയർന്നു. പ്രളയത്തിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പാലങ്ങളും പുനർ നിർമിക്കാൻ ജനം നെട്ടോട്ടമോടുന്പോഴാണ് സിമന്‍റിന് അകാരണമായ വിലക്കയറ്റം.പലയിടങ്ങളിലും കോണ്‍ക്രീറ്റ് റോഡുകളുടെ നിർമാണവും നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളേക്കാൾ യാതൊരു നീതീകരണവുമില്ലാതെ 50 രൂപയുടെ വില വ്യത്യാസമാണു കേരളത്തിൽ സിമന്‍റിനുള്ളത്. സംസ്ഥാനത്ത് മലബാർ സിമന്‍റ്സ് മാത്രമാണ് സിമന്‍റ് നിർമാണ രംഗത്തുള്ളത്. ഇവയുടെ നിർമാണവും വിൽപനയും ലഭ്യതയും കുറവായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സിമന്‍റാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സിമന്‍റ് കടകളിൽനിന്നു വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹനവാടകച്ചെലവ് കണക്കാക്കിയാൽ ഒരു പായ്ക്കറ്റ് സിമന്‍റിനു പലയിടങ്ങളിലും 450 രൂപയാകും. ചെന്നൈ ആസ്ഥാനമായ…

Read More