രോഗസൗഖ്യത്തിലൂടെ നല്കുന്ന സേവനം വലുതെന്ന് മെട്രോമാൻ പദ്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരൻ

ഏങ്ങണ്ടിയൂർ: നാടിനു രോഗശാന്തി പകരുന്നതിലൂടെ എം.ഐ ആശുപത്രി സമൂഹത്തിനു നൽകുന്ന സേവനം വലുതാണെന്നു മെട്രോമാൻ പദ്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരൻ. ആശുപത്രിയിൽ സ്ഥാപിച്ച മാമോഗ്രാം യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മാമോഗ്രാം യൂണിറ്റിന്‍റെ ആശീർവാദം നിർവഹിച്ചു. പ്രളയക്കെടുതികളുണ്ടായപ്പോൾ നാടിനെ സഹായിച്ച ആശുപത്രിയാണ് എം. ഐ. ആശുപത്രിയെന്നു മുഖ്യപ്രഭാഷണം നടത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.പദ്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശുപത്രിയുടെ ഉപഹാരം സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ഫൊറോന വികാരി ഫാ. ജെയിംസ് വടക്കൂട്ട് എന്നിവർ ആശംസയർപ്പിച്ചു. വർഗീസ് കൊള്ളന്നൂർ സമ്മാനിച്ച കെടാവിളക്ക് ആർച്ച്ബിഷപ് ഏറ്റുവാങ്ങി. തോമസ് കൊള്ളന്നൂർ, വി.ആർ. അനിൽകുമാർ, കൊച്ചുമാത്യു പൊറത്തൂർ, ജോണി…

Read More

സിനിമ സ്റ്റൈലിൽ   വാഹനത്തിലെത്തി കത്തി കാണിച്ച്  ഭീഷണിപ്പെടുതി കവർച്ച; മൂന്നുപേർ പിടിയിൽ; മണ്ണാർക്കാട് നടന്ന സംഭവം ഇങ്ങനെ…

മണ്ണാർക്കാട്: കഴിഞ്ഞദിവസം അലനല്ലൂർ അത്താണിപ്പടി വച്ച് മണ്ണാർക്കാട് സ്വദേശിയിൽ നിന്നും സിനിമാസ്റ്റൈലിൽ പണം തട്ടിയ കേസിൽ മൂന്നുപേരെ നാട്ടുകൽ പോലീസ് പിടികൂടി. 19ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാർക്കാട് ചങ്ങലീരി മല്ലിയിൽ വീട്ടിൽഅബ്ദുൾ റഷീദ് യാത്ര ചെയ്തിരുന്ന മോട്ടോർ സൈക്കിളിനു കുറുകെ പ്രതികൾ സ്കൂട്ടർ കുറുകെ ഇട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഈ സമയം പിറകിൽ വന്ന മറ്റു പ്രതികൾ കാർ കൊണ്ട് മോട്ടോർ സൈക്കിൾ ഇടിച്ച് വീഴ്ത്തുകയും അബ്ദുൾ റഷീദിന്‍റെ കൈവശം ഉണ്ടായിരുന്ന പതിനാല് ലക്ഷത്തി അന്പതിനായിരം രൂപ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു. എസ്.ഐ ജയപ്രസാദിന്‍റെ നേതൃത്വത്തിൽ നാട്ടുകൽ പോലീസിന്‍റെ അന്വേഷണത്തിൽ ആണ് കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിൽ കേസിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായത്. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ സിയാദ് (26),മുഹമ്മദ് ആഷിക്ക് (24) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ…

Read More

അരികിടിഞ്ഞ് ഗർത്തം രൂപംകൊണ്ട സ്ഥലത്ത് സംരക്ഷണഭിത്തി നിർമാണം തുടങ്ങി

ചിറ്റൂർ: കല്യാണപ്പേട്ട ആലാംകടവിൽ അരികിടിഞ്ഞ് വാഹന സഞ്ചാരം അപകടഭീഷണിയുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തിനിർമാണം തുടങ്ങി. കല്ലഞ്ചിറ തിരിവിലാണ് റോഡിന്‍റെ അരികിടിഞ്ഞ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്. അഞ്ചു സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഒരുവർഷം മുന്പാണ് കന്നിമാരി പള്ളിമൊക്ക് റോഡ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. പാത സഞ്ചാരയോഗ്യമായതോടെ മീനാക്ഷിപുരം, നെല്ലിമേട്, മുലക്കട, പ്ലാച്ചിമട, കന്നിമാരി, ചന്ദനംമൊക്ക് എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ കച്ചേരിമേട്ടിലേക്ക് ഇതുവഴിയാണ് യാത്ര. ആറരകിലോമീറ്റർ ദൈർഘ്യമുള്ള റോഡിനു ഇരുവശത്തും മാർഗതടസമായി നില്ക്കുന്ന ഉണക്കമരങ്ങൾ മുറിച്ചു മാറ്റണമെന്ന ജനകീയാവശ്യവും ശക്തമാണ്. കാലവർഷം ആരംഭിക്കുന്പോൾ റോഡിൽ മരങ്ങൾവീണ് ഇലക്ട്രിക് പോസ്റ്റ് തകരുന്നതും ഗതാഗത തടസമുണ്ടാകുന്നതു പതിവാണ്.

Read More

കുതിരാനിൽ കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; കാർ പൂർണമായും കത്തിനശിച്ചു

കുതിരാൻ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ ക്ഷേത്രത്തിനുസമീപം കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. ഇതേ തുടർന്ന് ദേശീയപാതയിൽ രാവിലെ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നുരാവിലെ എട്ടിനായിരുന്നു സംഭവം. എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് പോയിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവറും ദന്പതികളുമാണ് കാറിലുണ്ടായിരുന്നത്. കുതിരാൻ ക്ഷേത്രത്തിൽ നേർച്ചയിട്ട് പിന്നീട് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പുക വരുന്നതുകണ്ട് ഡ്രൈവറും ദന്പതികളും കാറിൽനിന്നും ചാടിയിറങ്ങി. ഇതിനാൽ ആളപായം ഒഴിവായി. പൂർണമായും കത്തിനശിച്ച കാറിലുണ്ടായിരുന്ന വിലപ്പെട്ട രേഖകളും അഗ്നിക്കിരയായി. ഫയർഫോഴ്സും ഹൈവേ പോലീസും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Read More

പിണറായി വിജയനിൽ നിന്ന് നരേന്ദ്രമോദി വർഗീയ ധ്രുവീകരണം പഠിക്കേണ്ട അവസ്ഥയെന്ന് എം.കെ. മുനീർ

പാലക്കാട് : വർഗീയ ധ്രുവീകരണം നടത്തുന്നത് നരേന്ദ്ര മോദി പിണറായി വിജയനിൽ നിന്ന് പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർക്കാരിന്‍റെ സ്പോണ്‍സർഷിപ്പോടെ ഉണ്ടാക്കിയ വനിതാ മതിലിനെ വർഗീയ മതിൽ എന്ന് തന്നെ വിളിക്കണം. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന്‍റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിലൂടെ വർഗീയമായി ധ്രുവീകരിക്കുകയാണ് ലക്ഷ്യം. പിണറായി വിജയനെതിരെയോ സി.പി.എം പ്രസ്ഥാനത്തിനെതിരെയോ വരുന്ന ശബ്ദം പോലും കേൾക്കാൻ തയാറല്ല. ഇതിലൂടെ ഫാഷിസമാണ് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. പിണറായി ശബരിമലയെ അവർണനും സവർണനുമായും ജാതീയമായും വെട്ടിമുറിച്ചു. സാമുദായികമായി കേരളത്തെ പിളർത്തി. വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റി എന്തിനാണ് ശബരിമലയെ തകർക്കുന്നത്. ശബരിമലയിൽ 51 സ്ത്രീകളെ കയറ്റിയെന്ന് പറഞ്ഞ് 50 വയസ് കവിഞ്ഞ സ്ത്രീകളുടെ പട്ടിക…

Read More

കാലാവസ്ഥ വ്യതിയാനം: റബർമരങ്ങൾ ഇലകൊഴിഞ്ഞ് ഉണക്കുഭീഷണിയിൽ

വടക്കഞ്ചേരി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റബർമരങ്ങൾ ഇലകൊഴിഞ്ഞ് ഉണക്കുഭീഷണിയിൽ.പാലക്കുഴിപോലുള്ള ഉയർന്ന മലന്പ്രദേശങ്ങളിലാണ് രോഗം വ്യാപകമായി കാണപ്പെടുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനുശേഷം പിന്നീടുവരുന്ന ഇലകളാണ് ഒന്നിച്ചു കൊഴിഞ്ഞ് മരത്തിന്‍റെ കരുത്ത് ഇല്ലാതാകുന്നത്. രണ്ടാമത് ഇലകൾ കൊഴിഞ്ഞ മരത്തിൽ പിന്നേയും ഇലകൾ വരാനുള്ള സാധ്യത കുറവാണെന്ന് കർഷകർ പറയുന്നു. അങ്ങനെ വന്നാൽ തന്നെ അത് മരത്തിന്‍റെ വളർച്ചയേയും ബാധിക്കും. തണുപ്പ് കൂടുതലായി ഉണ്ടാകുന്ന ഫംഗസ് രോഗമാണിതെന്നു പറയുന്നു. തോട്ടങ്ങളിലെല്ലാം ഇലകൾ കൊഴിഞ്ഞു കൂടിക്കിടക്കുന്ന കാഴ്ച കർഷകർക്ക് സഹിക്കാവുന്നതല്ല. പുതിയതായി വരുന്ന തളിര് ഇലകൾ ചുരുണ്ടു ദിവസത്തിനുള്ളിൽ കൊഴിയുകയാണെന്ന് കർഷകർ പറയുന്നു. ഇലകൾക്ക് നല്ല മഞ്ഞപ്പും പടരുന്നുണ്ട്. റബറിന് വിലയില്ലാത്തതിനാൽ വലിയ തുക മുടക്കി രോഗത്തിനെതിരേ മരുന്നുതളിക്കാനും കർഷകർ മെനക്കെടുന്നില്ല. മരുന്നുതളിക്കാൻ ആളെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മലയോരങ്ങളിൽ മരംകോച്ചുന്ന തണുപ്പാണ്. പകൽസമയത്തെ മൂടലും രോഗവ്യാപനത്തിനു വഴിവയ്ക്കുന്നു.

Read More

വിനോദസഞ്ചാരികൾക്ക് ദൃശ്യവിസ്മയമൊരുക്കി ഇരുമ്പ കച്ചോല

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുന്പകച്ചോല വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത ദൃശ്യവിസ്മയമൊരുക്കുന്നു. ഇരുന്പകച്ചോല കൊർണക്കുന്നിലുള്ള ഈ വിസ്മയം കാണുന്നതിനു നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് വിസ്മയകാഴ്ചകൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലന്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാനം, ഡാം എന്നിവയ്ക്ക് ഒപ്പം ഇത്തരം മനോഹര കാഴ്ചകൂടി സാധ്യമാകുന്നതോടെ കാഞ്ഞിരപ്പുഴയിലേക്ക് സന്ദർശകരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. സർക്കാർ പ്രത്യേകപദ്ധതിയുടെ ഭാഗമായി പത്തുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പുഴയിൽ നടക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ തിരക്ക് ഇനിയും വർധിക്കും. മീൻവല്ലം, ശിരുവാണി ഇക്കോ ടൂറിസം എന്നിവയെല്ലാം കാഞ്ഞിരപ്പുഴയോടു ചേർന്നാണ്…

Read More

ദുരിതയാത്രക്കു അറുതിയാകുന്നു ; ചെട്ടിച്ചാലിൽ നിന്ന് മന്ദരപ്പിള്ളിയിലേക്ക് പുതിയ റോഡ്

മറ്റത്തൂർ: പഞ്ചായത്തിലെ ചെട്ടിച്ചാലിനേയും മന്ദരപ്പിള്ളിയേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കുന്നു. വെള്ളിക്കുളം വലിയതോടിന്‍റെ കരയിലൂടെ നിർമിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് വാസുപുരം, അവിട്ടപ്പിള്ളി, മൂന്നുമുറി എന്നിവിടങ്ങളിലേക്കെത്താൻ ദൂരം കുറയും. മറ്റത്തൂർ പഞ്ചായത്തിലെ 23-ാം വാർഡിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ചെട്ടിച്ചാലിനെ മന്ദരപ്പിള്ളി പ്രദേശവുമായി ബന്ധപ്പെടുത്തുന്ന റോഡ്. ഇപ്പോൾ പാടവരന്പിലൂടെയാണ് ചെട്ടിച്ചാൽ നിവാസികൾ മന്ദരപ്പിള്ളിയിലേക്ക് എത്തുന്നത്. വെള്ളിക്കുളം വലിയ തോടിന്‍റെ കരയിലൂടെ ഇപ്പോൾ നിലവിലുള്ള ചെമ്മണ്‍പാത വികസിപ്പിച്ചാണ് പുതിയ റോഡ് നിർമിക്കുന്നതെന്ന് മറ്റത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു. ഇതിന്‍റെ ആദ്യപടിയായി തോടിന്‍റെ വശങ്ങൾ കരിങ്കൽകെട്ടി സംരക്ഷിക്കുന്ന പണികൾക്ക് തുടക്കം കുറിച്ചു. 7,07,000 വിനിയോഗിച്ചാണ് ഇപ്പോൾ റോഡിന് വേണ്ടി തോടിന്‍റെ വശം കരിങ്കൽ കെട്ടുന്നത്. രണ്ടാംഘട്ടത്തിൽ ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കുക.

Read More

തട്ടിക്കൊണ്ടുപോയി സ്ത്രീകൾക്കൊപ്പം നിർത്തി അശ്ലീലചിത്രം എടുത്തു;  പിന്നീട് ചിത്രങ്ങൾ  പ്രചരിപ്പിക്കുമെന്നു ഭീഷണി ലക്ഷങ്ങൾ തട്ടിയ കേസിൽ  മൂന്നുപേർ പിടിയിൽ

കോയന്പത്തൂർ: അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ മൂന്നുപേരെ പിടികൂടി. വീരകേരളം അണ്ണാനഗർ ഹൗസിംഗ് യൂണിറ്റ് പദ്മനാഭൻ (42), കോവിൽമേട് നാഗരാജ് (43), കൗണ്ടർമിൽസ് വിഷ്ണുകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. വേലാണ്ടിപാളയം സഹകരണസംഘം സെക്രട്ടറി രത്നപുരി ശരവണകുമാറിന്‍റെ (51) പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ടുവർഷംമുന്പ് ശരവണകുമാറിനെതട്ടിക്കൊണ്ടുപോയിനഗ്നരാക്കിഒരു സ്ത്രീക്കൊപ്പം ഇരുത്തി അശ്ലീല ചിത്രങ്ങൾ എടുത്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി അന്പതുലക്ഷം രൂപയോളം വാങ്ങി.വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ശരവണകുമാർ സായ്ബാബ കോളനി പോലീസിൽ പരാതി നല്കിയതിനെ തുടർന്നാണ് മൂന്നുപേരെയും അറസ്റ്റുചെയ്തത്.യുവതിഉൾപ്പെടെയുള്ളവർക്കായി അന്വേഷണം തുടങ്ങി.

Read More

കിഴക്കഞ്ചേരിയിലെ ഉരുൾപൊട്ടൽ മേഖലയിൽകരിങ്കൽക്വാറി, ക്രഷർ യൂണിറ്റുകൾക്ക്  അനുമതി നല്കാൻ  നീക്കം നടക്കുന്നതായി ആക്ഷേപം

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നയ്ക്കൽകടവിൽ ഉരുൾപൊട്ടലുണ്ടാകുന്ന മലകളുടെ താഴ് വാരങ്ങളിൽ അനിയന്ത്രിതമായി കരിങ്കൽ ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും അനുമതി നല്കാൻ നീക്കം നടക്കുന്നതായി പരാതി. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കി. സ്വാഭാവിക പരിസ്ഥിതി തിരിച്ചുകൊണ്ടുവരാൻ ഭീമമായ തുക ചെലവഴിച്ച് നബാർഡ് പദ്ധതികൾ നടപ്പിലാക്കുന്ന നീർത്തടപ്രദേശത്താണ് ക്വാറികൾക്ക് അനുമതി നല്കുന്നതെന്ന് പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് നിർമാണപ്രവൃത്തികൾ ആരംഭിച്ചിട്ടുള്ള പാലക്കുഴി, തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിക്കായി ഡാം നിർമിക്കുന്ന മലയുടെ അടിഭാഗമാണ് നിർദിഷ്ട പ്രദേശങ്ങൾ. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികളുടെ സ്വൈര്യവിഹാരകേന്ദ്രവും വനപ്രദേശങ്ങളും ചേർന്ന മലയിലാണ് പരിസ്ഥിതിക്കും സ്വാഭാവിക ജലസ്രോതസുകൾക്കും ആഘാതം ഏല്പിക്കുന്ന കരിങ്കൽ ഖനനത്തിന് അധികൃതരുടെ അറിവോട് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.

Read More