അർഹതപ്പെട്ടവർക്ക് ഉപയോഗ സ്വാതന്ത്ര്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

പാലക്കാട് : യൂസർ റൈറ്റ് നിയമപ്രകാരം അർഹതപ്പെട്ടവർക്ക് ഉപയോഗസ്വാതന്ത്ര്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ പറഞ്ഞു. ജില്ലയിലെ വാളയാർ വട്ടപ്പാറ ആറ്റുപ്പതി ഹരിജൻ കോളനി വാസികൾ വനപ്രദേശത്ത് കൂടിയുള്ള 800 മീറ്റർ നടപ്പാത ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പരാതി പരിശോധിക്കവെയാണ് കമ്മീഷൻ പ്രതികരിച്ചത്. നിലവിൽ കോളനിവാസികൾ റോഡ് ഉപയോഗിക്കുന്നുണ്ട്. വനംവകുപ്പിൻറെ അനുമതിയോടെ റോഡ് നിർമ്മാണം നടത്തുന്നവർ യൂസർ ഏജൻസിയായി ഓണ്‍ലൈൻ അപേക്ഷ നൽകിയാൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. അദാലത്തിൽ വനംവകുപ്പ് നടപടികൾ പൂർത്തീകരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരിയായ കമലത്തിൻറെ വീട് ആക്രമിച്ച കേസിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത നടപടി സംബന്ധിച്ച് ഡി.വൈ.എസ് പിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തിലെ നെല്ലിപ്പതി…

Read More

പാലത്തിനായി തളികകല്ല് ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു; അടുത്ത മഴക്കാലത്തും ഒറ്റപ്പെടുമെന്ന  ആധിയിൽ  ആദിവാസികൾ

മംഗലംഡാം: വനത്തിനുള്ളിൽ പോത്തംതോട് കാട്ടുചോലയ്ക്കുകുറുകേ പാലത്തിനായുള്ള തളികകല്ല് ആദിവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഓരോ തീയതികൾ മാറ്റിപറഞ്ഞു പാലംനിർമാണം വൈകുകയാണെന്നാണ് പരാതി. പാലംപണി ഇപ്പോൾ ആരംഭിച്ചില്ലെങ്കിൽ അടുത്ത മഴക്കാലവും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയേണ്ടിവരുമെന്ന ആധിയിലാണ് വനത്തിനകത്തെ കോളനിനിവാസികൾ. അതിവർഷമുണ്ടായ കഴിഞ്ഞ ഓഗസ്റ്റിൽ ഏറെദിവസങ്ങൾ കോളനിക്കാർ ഒറ്റപ്പെട്ട് ദുരിതത്തിലായി. പോത്തംതോട്ടിൽ പതിനൊന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് പാലം നിർമിക്കേണ്ടത്. പാലത്തിനു പത്തടിയോളം ഉയരവുമാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ ആദിവാസികൾ സംഘടിച്ച് തോടിനു കുറുകേ മരംകൊണ്ട് താത്കാലിക പാലം നിർമിച്ചിരുന്നെങ്കിലും മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകിപോയി. പുതിയ പാലത്തിന്‍റെ നിർമാണത്തോടൊപ്പം അരകിലോമീറ്ററോളം റോഡുപണിയും പൂർത്തിയാക്കാനുണ്ട്. വനത്തിലൂടെയുള്ള കടപ്പാറ-തളികകല്ല് റോഡിനു മൂന്നരകിലോമീറ്ററാണ് ദൂരം. ടൈൽസ് വിരിച്ചും കയറ്റങ്ങൾ കോണ്‍ക്രീറ്റ് ചെയ്തുമാണ് റോഡുപണി. ഈ പണികളും ഇപ്പോൾ നടക്കുന്നില്ല. 2016 ജനുവരി 20നാണ് തളികകല്ലിലേക്കുള്ള റോഡ് നിർമാണോദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് സുമാവലി…

Read More

ആന്‍റുവിന്‍റെ ഒറ്റയാൾ പ്രതിഷേധം ഫലംകണ്ടു; ടൗണിലെ  കുടിവെള്ള പൈപ്പ് നന്നാക്കി വാട്ടർ അഥോറിറ്റി അധികൃതർ 

കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ വ്യാപാര സിരാ കേന്ദ്രമായ കേടാലി ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ ആന്‍റു ചെമ്മിഞ്ചേരി നടത്തിയ ഒറ്റയാൾ പ്രതിഷേധസമരം ഫലം കണ്ടു. വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് പൈപ്പ് നന്നാക്കി പ്രശ്നം പരിഹരിച്ചു. കോടാലി ടൗണിന്‍റെ ഹൃദയഭാഗത്ത് ടൈൽ വിരിച്ച് നവീകരിച്ച റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ചോർന്നൊഴുകിയിരുന്നത്. ഒരു മാസത്തോളം ഇങ്ങനെ വെള്ളം ചോർന്നൊഴുകിയിട്ടും ചോർച്ച അടക്കാത്തതിൽ നടപടിയില്ലാതായപ്പോഴാണ് പ്രദേശവാസിയായ ആന്‍റു ഒറ്റയാൾ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. കുടിവെള്ളം പാഴാകുന്നതിനോടൊപ്പം റോഡ് നശിക്കാനും ചോർച്ച കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതേ തുടർന്നാണ് വാട്ടർ അഥോറിറ്റി അധികൃതർ ഇടപെട്ട് റോഡിലെ ടൈൽ ഇളക്കി മാറ്റി പൈപ്പിന്‍റെ ചോർച്ച പരിഹരിച്ചത്.

Read More

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കുഷ്ഠരോഗ വ്യാപനം; രോഗികൾ കൂടുതൽ പാലക്കാട്

പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്‍റെ പട്ടികയിലുണ്ട്. 2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു. അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത…

Read More

ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി മാതൃകാപരമെന്ന് എം.ബി.രാജേഷ് എംപി

പാലക്കാട്: എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതി തികച്ചും മാതൃകാപരമാണെന്ന് എം.ബി രാജേഷ് എംപി പറഞ്ഞു. സമൂഹത്തിനും സർക്കാരിനുമുണ്ടായ മനോഭാവത്തിലെ മാറ്റമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിതയും മെച്ചപ്പെട്ട സൗകര്യങ്ങളും അംഗപരിമിതർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാരിയർ ഫ്രീ കേരള ടൂറിസംപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് കോട്ടയ്ക്ക് സമീപമുള്ള വാടിക ശിലാവാടിക ഉദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു എംപി. ഇത്തരത്തിൽ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദ്ദമാകേണ്ടതുണ്ട്. മറ്റ് വകുപ്പുകളും ഈ മാതൃകാപരമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപി കൂട്ടിചേർത്തു. നഗരസഭാ ചെയർപേഴ്സൻ പ്രമീളാ ശശിധരൻ അധ്യക്ഷത പരിപാടിയിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ്, ഡിടിപിസി നിർഹാകസമിതി അംഗം ടി.ആർ.അജയൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.സന്തോഷ്, ഡിടിപിസി. സെക്രട്ടറി…

Read More

ഭോപ്പാൽ ദുരന്തത്തിന്‍റെ വാർഷികത്തിൽഓർമകൾ പങ്കുവച്ച് കെ.ടി.പ്രഭാകരൻ

വടക്കഞ്ചേരി: ഭോപ്പാൽ ദുരന്തത്തിന്‍റെ മുപ്പത്തിനാലാം വാർഷികത്തിലും ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് കെ.ടി.പ്രഭാകരൻ. ഭോപ്പാൽ ദുരന്തിന്‍റെ ഓർമദിനത്തിൽ മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുമായി ഓർമകൾ പങ്കുവയ്ക്കാനെത്തിയതായിരുന്നു പ്രഭാകരൻ. ഭോപ്പാലിൽ അമേരിക്കൻ കന്പനിയായ യൂണിയൻ കാർബൈഡിൽ 1984 ഡിസംബർ മൂന്നിന് പുലർച്ചെയാണ് വിഷവാതകച്ചോർച്ചയുണ്ടാകുന്നത്. അതിന് മണിക്കൂറുകൾക്ക് മുന്പാണ് എം.ഐ.സി. (മീഥേൽ ഐസോ സയനേറ്റ്) പ്ലാന്‍റിൽ അസിസ്റ്റന്‍റ് ഫിറ്ററായി ജോലിചെയ്യുന്ന പാടൂർ പീച്ചങ്കോട് പ്രബിഷഭവനിലെ കെ.ടി.പ്രഭാകരൻ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയത്. അതിനാൽ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടു. എന്നാൽ സഹപ്രവർത്തകരുടെ മരണവും വേദനകളും പ്രഭാകരനെ വല്ലാതെ തളർത്തി. ദുരന്തമേഖലയിൽ നിന്നും രക്ഷപ്പെട്ടതിനേക്കാൾ നീറുന്ന നൊന്പരങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകളിൽ. റോഡിൽ മരണത്തെ മുഖാമുഖംകണ്ട് മയങ്ങിക്കിടന്ന ഒരുപാട് പേരെ രക്ഷിച്ചു. കുറെ സുഹൃത്തുക്കളും പരിചയക്കാരു മെല്ലാം മരണത്തിന്‍റെ പിടിയിലകപ്പെട്ടു. കന്പനി പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ച് നാട്ടിലെത്തി. ഇപ്പോൾ പീച്ചങ്കോട്ടിൽ ചെറിയ പെട്ടിക്കട നടത്തിയാണ്…

Read More

മതിൽ ബോധവത്കരണ കാൻവാസാക്കി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ

വടക്കഞ്ചേരി: ജില്ലയിൽ ആദ്യമായി പോലീസ് സ്റ്റേഷൻ മതിൽ ബോധവത്കരണ കാൻവാസാക്കി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ. ഹെൽമറ്റ് പ്രതിരോധമാണ്, തലയിലെ ഭാരം തലതകർക്കില്ല തുടങ്ങിയ ബോധവത്കരണ ടിപ്പുകളാണ് ചിത്രം സഹിതം ടൗണ്‍ റോഡിലെ മതിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീപീഡനം, മദ്യം, മയക്കുമരുന്ന്, പ്ലാസ്റ്റിക് നിരോധനം, കുട്ടികൾക്കുള്ള സംരക്ഷണനിയമങ്ങൾ, അത്യാവശ്യ ഫോണ്‍നന്പറുകൾ തുടങ്ങിയവയും വിവിധ വർണങ്ങളിലാണ് മതിലിൽ കുറിച്ചിട്ടുള്ളത്. സ്റ്റേഷനിൽ എത്താതെ തന്നെ ഓണ്‍ലൈൻ വഴി പരാതി നല്കുന്നതിനെക്കുറിച്ച് പ്രതിപാദനമുണ്ടെന്ന് ഇതിനു നേതൃത്വം നല്കുന്ന സ്റ്റേഷൻ പിആർഒയും എഎസ്ഐയുമായ കാശിവിശ്വനാഥൻ പറഞ്ഞു. ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സി.ഐ.ദീപകുമാർ, എസ്ഐ ആദംഖാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ നൂതനപദ്ധതി. നിത്യജീവിതവുമായി ബന്ധപ്പെട്ട 14 നിയമങ്ങളെ ചുവടുപിടിച്ചുള്ള ചിത്രാവിഷ്കാരവും മതിലിലുണ്ട്്. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ചിൽഡ്രൻസ് ഫ്രണ്ട്്ലി പോലീസ് സ്റ്റേഷനാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.മതിലിനോടു ചേർന്നു യാത്രക്കാർക്കായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കുന്നു. തകർന്ന മതിൽ പൊളിച്ചുനീക്കി ആഴ്ചകൾക്കുമുന്പാണ്…

Read More

ടൂറിസം പ്രോത്സാഹിപ്പിക്കാൻ മലന്പുഴയിൽ  കൃഷിവകുപ്പ് പദ്ധതി തയാറാക്കുന്നു

മലന്പുഴ: മലന്പുഴ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചു. കുന്നനൂർ ആത്മ ട്രെയ്നിംഗ് ഹാളിൽ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ മലന്പുഴ നിയോജകമണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് അധികൃതരുടെയും കൃഷി, മണ്ണ്, ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലസേചനം എന്നീ വകുപ്പധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലത്തിന്‍റെ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി പ്രാദേശികമായ വിഭവ സാധ്യതകൾ പ്രയോജനപ്പെടുത്തി 2019-20 വർഷത്തെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി പുതിയപദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജലസേചനസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുന്പ് ഗ്രാമപഞ്ചായത്തിൽ നെൽകൃഷി വിപുലമാക്കാൻ യോഗം തീരുമാനിച്ചു. മൃഗസംരക്ഷണത്തിലൂടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ കൂടുതൽ വികസനം സാധ്യമാക്കാമെന്ന് കണ്ടെത്തി. മരുതറോഡ്, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ സംയോജിത കൃഷിക്കാണ് പ്രാധാന്യം നല്കുന്നത്. മലന്പുഴ ഗ്രാമപഞ്ചായത്തിൽ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി…

Read More

മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി; സ്ഥലങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാൻ  താലൂക്ക് സമിതിക്ക് നിർദേശം നൽകി എംഎൽഎ

പാലക്കാട്: പട്ടാന്പി മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവേഗപ്പുറ പഞ്ചായത്തിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഉടനെ ലഭ്യമാക്കാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പട്ടാന്പി താലൂക്ക് വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറ്റകുറ്റപണി നടക്കുന്ന പട്ടാന്പി പുലാമന്തോൾ റോഡിലൂടെ ചെറിയ വാഹനങ്ങൾക്ക് യാത്ര സാധ്യമാണെന്ന് പി.ഡബ്ലിയു.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളിൽ റേഷൻ കാർഡ് ലഭിക്കാൻ ബാക്കിയുള്ളവരുടെ ഗുണഭോക്തൃലിസ്റ്റ് പഞ്ചായത്തുകളിൽനിന്നും നൽകിയാലുടൻ കാർഡ് ലഭ്യമാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ യോഗത്തിൽ അറിയിച്ചു. അനധികൃത കൈയേറ്റങ്ങൾ തടയുക, കൂറ്റനാട് തണ്ണീർകോട്, കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കൽ മുതുതല പരുതൂർ റോഡ് വീതി കൂട്ടൽ, കൂറ്റനാട് സെന്‍ററിൽ സിഗ്നൽ സ്ഥാപിക്കൽ, സീബ്ര ക്രോസിങ് പുനഃസ്ഥാപിക്കൽ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. പട്ടാന്പി താലൂക്ക് മിനി സിവിൽസ്റ്റേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന…

Read More

പാലക്കാട്-കോഴിക്കോട്  ദേശീയപാത വികസനം; ആൽത്തറ  ജംഗ്ഷനിൽ ഗതാഗതക്കുരുക്ക്

മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത ആൽത്തറ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാട്ടുകൽ മുതൽ താണാവുവരെ ദേശീയപാത വികസന നടക്കുന്പോഴും ഇവിടെ റോഡിന്‍റെ വീതിക്കുറവുമൂലം ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. നാട്ടുകൽ മുതൽ അന്പതുകിലോമീറ്ററോളം ദൂരമാണ് പാത ആധുനികരീതിയിൽ നാലുവരിയാക്കുന്നത്. എന്നാൽ ആൽത്തറ ജംഗ്ഷനിൽ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ റോഡ് വീതികുറഞ്ഞ നിലയിലാണ്. ഇവിടെയുള്ളവർ യഥാർഥ പട്ടയമുള്ള പരന്പരാഗത താമസക്കാരായതാണ് വികസനത്തിനു തടസം. ഓപ്പറേഷൻ അനന്തപദ്ധതിയുടെ ഭാഗമായി അനധികൃത കൈയേറ്റം ഒഴിപ്പിച്ചിരുന്നു. ദേശീയപാത വിഭാഗം അനുമതി നല്കുകയും ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ ആൽത്തറ ഭാഗത്ത് വീതിയുണ്ടാകൂ. ദേശീയപാത കടന്നുപോകുന്ന മണ്ണാർക്കാട് നഗരത്തിലെ പലയിടത്തും ഇതുതന്നെയാണ് സ്ഥിതി. ദേശീയപാതയുടെ വീതിക്കുറവുമൂലം വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മണ്ണാർക്കാട് ബൈപാസ് പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമായിട്ടില്ല. ബൈപാസ് യാഥാർഥ്യമായാൽ മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകൂ.

Read More