കേരളവർമ കോളജ് ഹോസ്റ്റൽ വിവാദം; ദേവസ്വം ബോർഡും കോളജ്  അധികൃതരും ഇന്ന് ചർച്ച നടത്തും

സ്വന്തം ലേഖകൻ തൃശൂർ: ശ്രീകേരളവർമ കോളജ്് വനിതാ ഹോസ്റ്റലിലെ പ്രശ്നങ്ങളും വിവാദങ്ങളുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതരുമായി ഇന്നു ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചർച്ച. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അടക്കമുള്ളവരും കോളജ് പ്രിൻസിപ്പാൾ, ഹോസ്റ്റൽ വാർഡൻ എന്നിവരും ചർച്ചയിൽ സംബന്ധിക്കും. കേരളവർമ കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത് നടപ്പായില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടികൾ ഹോസ്റ്റലിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരം തേടി ബോർഡും കോളജ് അധികൃതരും യോഗം ചേരുന്നത്.തുല്യ അവകാശം അനുവദിച്ച കോടതി വിധി നടപ്പാക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാരോപിച്ചാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. കോടതി വിധിയും പരാമർശങ്ങളും സംബന്ധിച്ച് ഇന്നത്തെ യോഗം വിശദമായി ചർച്ച ചെയ്യും. തുടർനടപടികൾ എന്തുവേണമെന്ന കാര്യത്തിലും തീരുമാനമെടുക്കും.ഹോസ്റ്റലുകളിൽ ആണ്‍കുട്ടിക്കുള്ള അതേ അവകാശം…

Read More

തുഷാർ വെള്ളാപ്പള്ളിയെ തോല്പിക്കും: ബിഡിജെഎസ് ഡെമോക്രാറ്റിക്

ചാലക്കുടി: തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽപിക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ ബിഡിജെഎസ് വിട്ട് രൂപീകരിച്ച ബിഡിജെഎസ് ഡെമോക്രാറ്റിക് വിഭാഗം തീരുമാനിച്ചു. ഡെമോക്രാറ്റിക് വിഭാഗം പ്രഥമ യോഗം ചേർന്ന് ഒന്പത് അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. ചുഴാൽ ജി.നിർമലൻ (തിരുവനന്തപുരം) ചെയർമാനും താന്നിമൂട് സുധീന്ദ്രൻ ജനറൽ കണ്‍വീനറുമാണ്. ബൈജു തോന്നയ്ക്കൽ (തിരുവനന്തപുരം), സുനിൽ ചാലക്കുടി, ചന്ദ്രശേഖരൻ നായർ (കോഴിക്കോട്) വൈസ് ചെയർമാൻമാർ, ആർ. അരുണ്‍ മയ്യനാട്, ബിജു ഹിണ്ടാസ് (കൊല്ലം), എ.എം. ഭക്തവത്സലൻ (കോഴിക്കോട്), കണ്‍വീനർമാർ, ചന്തവിള ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Read More

കീടനാശിനിയുടെ അംശത്തെക്കുറിച്ച് അവർ പറഞ്ഞോ? മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള താരങ്ങളുടെ നുണപരിശോധന കഴിഞ്ഞു

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ നുണ പരിശോധന പൂർത്തിയായി. സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യൻ, മണിയുടെ സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുണ്‍, മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കിയത്. ചെന്നൈയിലെ ഫോറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിൽ നടന്ന പരിശോധനയ്ക്കെത്തിയത്. ലഭ്യമായ വിവരങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. 2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐക്കു വിടുകയുമായിരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.

Read More

മലയോരമേഖലയിലെ വാറ്റുകേന്ദ്രത്തിൽ നിന്ന്  ചാരായവും വാഷും പിടികൂടിയ സംഭവം; “കാട്ടാളൻ’ അറസ്റ്റിൽ

ചാലക്കുടി: മലയോര മേഖലയിലെ വാറ്റു കേന്ദ്രത്തിൽ നിന്നും ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാളെ ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ഇഞ്ചകുണ്ട് നാടിപ്പാറ കുന്നുമ്മൽ വീട്ടിൽ കാട്ടാളൻ എന്നറിയപ്പെടുന്ന അനീഷി(35)നെയാണ് പിടികൂടിയത്. മാർച്ച് 12ന് വരന്തരപ്പിള്ളി-വെള്ളിക്കുളങ്ങര വനമേഖലയിൽ നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തുകയും അഞ്ച് ലിറ്റർ ചാരായവും 200 ലിറ്റർ വാഷും പിടികൂടിയിരുന്നു. പോലീസ് എത്തിയപ്പോൾ ചാരായം വാറ്റികൊണ്ടിരുന്നവർ ഓടി രക്ഷപ്പെട്ടു. വനത്തിലേക്ക് രക്ഷപ്പെട്ട പ്രതികൾക്കു വേണ്ടി ദിവസങ്ങളോളം വനത്തിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. വനത്തിനുള്ളിലേക്ക് അവശ്യവസ്തുക്കൾ മാത്രമായിട്ടാണ് ഇവർ രക്ഷപ്പെട്ടത്. ദിവസം ഒരു നേരം മാത്രം അരിഭക്ഷണവും മറ്റു സമയങ്ങളിൽ കായ്കനികൾ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്. മരക്കൊന്പുകളിലും പാറയിടുക്കുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്. കൈയിൽ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ തീർന്നതോടെ ഗത്യന്തരമില്ലാതെ പുലർച്ചെ വനത്തിൽ നിന്നും പുറത്ത് കടന്നപ്പോൾ പോലീസിന്‍റെ മുന്നിൽ…

Read More

ആലത്തൂരിലെ ഇടതുപക്ഷ ചരിത്രം ഈ തെരഞ്ഞെടുപ്പോടെ മാറും; യുഡിഎഫ് ക്യാന്പിൽ ആവേശമായി  രമ്യ ഹരിദാസ് കുന്നംകുളത്ത്

കുന്നംകുളം:യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാന്പിന് ആവേശമായി ആലത്തൂർ പാർലമെന്‍ററി സ്ഥാനാർഥി രമ്യ ഹരിദാസ് കുന്നംകുളത്ത് എത്തി. തന്‍റെ ജീവിത പശ്ചാത്തലങ്ങളും കോണ്‍ഗ്രസ് ബന്ധങ്ങളും മണ്ഡലം കാഴ്ചപ്പാടുകളും നിറഞ്ഞ സദസ്സിനു മുന്നിൽ വിശദീകരിച്ചപ്പോൾ എല്ലാവരും രമ്യ ഹരിദാസിനെ ആവേശത്തോടെ എതിരേറ്റു. ആലത്തൂരിലെ ഇടതുപക്ഷ ചരിത്രം ഈ തെരഞ്ഞെടുപ്പോടെ മാറണമെന്നും രമ്യ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അനിൽ അക്കര എംഎൽഎ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.ജയശങ്കർ, നേതാക്കളായ കെ.സി. ബാബു, പി.എ.ശേഖരൻ, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ അന്പലപ്പാട്ട് മണികണ്ഠൻ, ഇ.പി. കമറുദ്ദീൻ, ബിജു സി. ബേബി തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. നിന്നെക്കാണാൻ കുഞ്ഞിപ്പെണ്ണേ എന്ന നാടൻ പാട്ട് പാടി സദസിനെ കൈയിലെടുത്താണ് രമ്യ ഹരിദാസ് കുന്നംകുളത്തെ ആദ്യ വേദി വിട്ടത്.

Read More

തെരഞ്ഞെടുപ്പ്: കള്ളപ്പണം തടയാൻ വാഹന പരിശോധന കർശനമാക്കി   ഇലക്ഷൻ സ്ക്വാഡ്

കൊട്ടേക്കാട്: ഇലക്ഷൻ പ്രചരണത്തിന് കള്ളപ്പണം ഒഴുക്കുന്നത് തടയാൻ പരിശോധന കർശനമാക്കി. ഇതിന്‍റെ ഭാഗമായി സംശയാസ്പദമായി കാണുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തിയുളള പരിശോധനകൾ ആരംഭിച്ചു. പ്രധാന റോഡുകളിൽ നിന്നും മാറി താരതമ്യേന തിരക്ക് കുറഞ്ഞതും ഇട വഴികളിലുമാണ് പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അടക്കമുള്ളവർക്ക് ് പരിശോധന നടത്താൻ എകസിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍റെ തസ്തികയാണ് നൽകിയിട്ടുള്ളത്. കോലഴി, കെട്ടേക്കാട്, കൂറ്റുർ, അവണൂർ എന്നീ മേഖലകളിൽ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. കുഴൽ പണം അടക്കമുള്ളവയുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം.

Read More

യുഎൻഎ ജനറൽ കൗണ്‍സിൽ തുടങ്ങി; സാമ്പത്തിക ക്രമക്കേട്  ആരോപണം പ്രധാന ചർച്ച

സ്വന്തം ലേഖകൻ തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) സംസ്ഥാന കൗണ്‍സിൽ തൃശൂരിൽ ആരംഭിച്ചു.ദേശീയ സമിതി, സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി ഭാരവാഹികൾ, യൂണിറ്റ് സെക്രട്ടറിമാർ, പ്രസിഡന്‍റുമാർ, ട്രഷറർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എൻ.എ ഫണ്ടിൽ നിന്ന് ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായുടെ നേതൃത്വത്തില്ഡ# 3.5 കോടി രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ യോഗം ഇതെക്കുറിച്ച് ചർച്ച ചെയ്തു. ആരോപണത്തെ ഒറ്റക്കെട്ടായി നേരിടാനും കേസ് കോടതിയിലെത്തുന്പോൾ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.സാന്പത്തിക ക്രമക്കേട് വെറും ആരോപണം മാത്രമാണെന്നും പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിനും അത് എങ്ങിനെ എന്തിനൊക്കെ വിനിയോഗിച്ചുവെന്നതിന്‍റെയും കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും അതുകൊണ്ടുതന്നെ ഏത് അന്വേഷണത്തേയും നേരിടാൻ സംഘടന സന്നദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി. ഇതൊരു ട്രേഡ് യൂണിയന്‍റെ ആഭ്യന്തര വിഷയമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നതാണ് ഉത്തമമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.സംഘടനയെ പിളർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് യോഗത്തിൽ പങ്കെടുത്ത…

Read More

പോളിംഗ് ബൂത്തുകളിൽ സ്ത്രീ-അംഗപരിമിത സൗഹൃദ കേന്ദ്രങ്ങളാകുമെന്ന് കളക്ടർ  ടി.വി. അനുപമ 

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകൾ സ്ത്രീകൾക്കും അംഗപരിമിതർക്കും സൗകര്യപ്രദമായി സജ്ജീകരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീ സൗഹൃദ ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരായി സ്ത്രീകളെ നിയമിക്കും. അത്തരം ബൂത്തുകളിൽ മുലയൂട്ടലിനായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തും. ബൂത്തുതലത്തിൽതന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ടുചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. അംഗപരിമിതർ എത്തുന്ന പോളിംഗ് ബൂത്തുകൾ അംഗപരിമിത സൗഹൃദ ബൂത്തുകളാക്കി മാറ്റും. പഞ്ചായത്തുതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള സർക്കാർ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിംഗ് ബൂത്തിലെത്തിക്കും. ഇവർക്കു ബൂത്തുകളിൽ വീൽചെയർ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. ജില്ലയിൽ 5,000 മുതൽ 10000 വരെ അംഗപരിമിതരെ വാഹനങ്ങളിൽ ബൂത്തുകളിലെത്തിക്കാൻ ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ 13 നിയോജക മണ്ഡങ്ങളിലായി 23,59,582 ലക്ഷം വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിൽ കൂടുതൽ പേരെ ചേർക്കാനുള്ള നടപടിക്രമങ്ങൾ…

Read More

വേദനകൾ മറന്ന് അവർ വാഴാനി ഡാമിൽ ഒത്തുകൂടി

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന മുള്ളൂർക്കര, തെക്കുംകര, എരുമപ്പെട്ടി, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ പാലിയേറ്റീവ് ഗുണഭോക്താക്കളുടെയും, ബന്ധുക്കളുടെയും സ്നേഹ സൗഹ്യദ സംഗമം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനി ഡാമിൽ സംഘടിപ്പിച്ചു. ഇന്നു രാവിലെ പത്തുമുതൽ ആരംഭിച്ച സംഗമംവൈകീട്ട് നാലുവരെ നടക്കും. എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. സ്നേഹസംഗമം എൻഎച്ച്എം ജില്ലാപ്രോഗ്രാം മാനേജർ ഡോ. ടി.വി.സതീശൻ ഉദ്ഘാടനം ചെയ്തു. ആർദ്രം കോ-ഓർഡിനേറ്റർ ഡോ. റാണാ അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.രശ്മി, പാലിയേറ്റീവ് ജില്ലാ കോ-ഓഡിനേറ്റർ അഡ്വ.ടി.എസ്.മായാദാസ്, ജെ.പി.എച്ച്.എൻമാരായ നാൻസിയമ്മ വർഗീസ്, പി.എസ്.രാധാമണി, ആരോഗ്യ വകുപ്പ് ജീവനക്കാരായ സച്ചിൽ ബെൻ വെട്ടത്ത്, റിജോ ജോസ്, പി.എൻ.നിഷ, കെ.ജി.ഉഷ, പി.എ.അനിത, പി.ശാന്ത, ഡാനി ഐസക്, ജോജി മാത്യു, തുടങ്ങിയവർ…

Read More

ന്യൂസിലൻഡിൽ കൊല്ലപ്പെട്ട അൻസിയുടെ കുടുംബാംഗങ്ങളെ മന്ത്രിമാർ സന്ദർശിച്ചു

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം പള്ളിയിൽ ആരാധനക്കിടെ വംശീയഭീകരന്‍റെ വെടിയേറ്റ് മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ കുടുംബങ്ങൾ മന്ത്രിമാരായ എ.സി.മൊയ്തീൻ, കെ.ടി.ജലീൽ എന്നിവർ സന്ദർശിച്ചു. മകളുടെ മൃതദേഹം ഒരു നോക്കുകാണാൻ കണ്ണീരോടെ കാത്തിരിക്കുന്ന അൻസിയുടെ മാതാവ് റസിയ, സഹോദരൻ ആസിഫ് എന്നിവരെ മേത്തല ടികഐസ് പുരത്തുള്ള വാടകവീട്ടിൽ എത്തി സന്ദർശിച്ച മന്ത്രി മൊയ്തീൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഇവരോട് കുടുംബപശ്ചാത്തലം ചോദിച്ചറിയുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ബാങ്കിൽനിന്നെടുത്ത ലക്ഷങ്ങളുടെ കടബാധ്യതയെകുറിച്ചും ആസിഫിന്‍റെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ചും ചോദിച്ചറിഞ്ഞ മന്ത്രി ഇതിന് പരിഹാരം കാണുന്നതിന് സർക്കാരിന്‍റെ മുന്പിൽ വിവരം അവതരിപ്പിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് ന്യൂസിലൻഡിൽ ഭാര്യയുടെ വിയോഗത്തിൽ മനംനൊന്തുകഴിയുന്ന ഭർത്താവ് അബ്ദുൾ നാസറിന്‍റെ വീട്ടിലെത്തി. അബ്ദുൾനാസറിന്‍റെ പിതാവ് പൊന്നാത്ത് ഹംസ, ഉമ്മ സീനത്ത് എന്നിവരെയും മന്ത്രി ആശ്വസിപ്പിച്ചു. ഉച്ചയോടെയാണ് മന്ത്രി കെ.ടി.ജലീൽ ഇരുവീടുകളിലും എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി സർക്കാർ തലത്തിൽ…

Read More