സക്കാത്തിന്‍റെ പുണ്യം തേടി ഹൈന്ദവ കുടുംബം ..! കൊപ്രകളത്തിൽ വീട്ടിൽ സിദ്ധാർഥന്‍റെ കുടുംബമാണ് വർഷങ്ങളായി ജാതിമത ഭേദമന്യേ സക്കാത്ത് വിതരണം ചെയ്യുന്നത്

പാവറട്ടി: പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിൽ സക്കാത്തിന്‍റെ പുണ്യം തേടി ഹൈന്ദവ കുടുംബം . തൊയക്കാവ് കൊപ്രകളത്തിൽ വീട്ടിൽ സിദ്ധാർഥന്‍റെ കുടുംബമാണ് ജാതിമത ഭേദമന്യേ സക്കാത്ത് വിതരണം ചെയ്തു ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം പങ്കിട്ടത്. മുപ്പതിലേറെ വർഷമായി ഗൾഫിലുള്ള സിദ്ധാർഥൻ സന്പത്തിന്‍റെ ഒരു വിഹിതം റംസാൻ നാളുകളിൽ പാവപ്പെട്ടവർക്കായി വർഷങ്ങളായി വിതരണം ചെയ്യാറുണ്ട്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ് റംസാനിലെ  ഇരുപത്തിയേഴാം രാവെന്നും,  ഈനാളുകളിലെ സത്കർമങ്ങൾക്ക് പലമടങ്ങു പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെയാണ് സിദ്ധാർഥനും കുടുംബവും സക്കാത്ത് വിതരണത്തിന് ഈദിനം തന്നെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ നൂറ്റിയന്പത് ചാക്ക് അരിയാണ് സക്കാത്തിനു വിതരണം ചെയ്തത്.  രണ്ടായിരത്തോളം പേർ അരിവാങ്ങുവാനായി എത്തിയിരുന്നു. രാവിലെ ഏഴോടെ ആരംഭിച്ച അരിവിതരണം ഉച്ചതിരിഞ്ഞു മൂന്നുവരെ തുടർന്നു. ഇത്തവണ സിദ്ധാർത്ഥൻ സ്ഥലത്തില്ലാതിരുന്നതിനാൽ സഹോദര ഭാര്യ അനുപമ ഉണ്ണികൃഷ്ണനും മകൻ വിഷ്ണുവുമാണ് സക്കാത്ത് വിതരണത്തിന് നേതൃത്വം…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ഫോർഡ് കാർ; കൈരളി ഫോർഡിന്‍റെ ഉടമകളായ ഇൻഡൽ ഓട്ടോമോട്ടീവിനുവേണ്ടി ഇൻഡൽ കോർപറേഷൻ ചെയർമാൻ ജി. മോഹനനാണു കാർ സമർപ്പിച്ചത്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ഫോർഡ് ഇക്കോ സ്പോട്ട് കാർ സമർപ്പിച്ചു. ഫോർഡ് ഡീലർ കൈരളി ഫോർഡിന്‍റെ ഉടമകളായ ഇൻഡൽ ഓട്ടോമോട്ടീവിനുവേണ്ടി ഇൻഡൽ കോർപറേഷൻ ചെയർമാൻ ജി. മോഹനനാണു കാർ സമർപ്പിച്ചത്.ഗുരുവായൂർ ക്ഷേത്രനടയിൽവച്ച് ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പും ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരനും ചേർന്നു താക്കോൽ എറ്റുവാങ്ങി. ഫോർഡ് ഇന്ത്യ കസ്റ്റമർ വിഭാഗം വൈസ് പ്രസിഡന്‍റ് എൻ. പ്രഭു, ഡയറക്ടർമാരായ ഉമേഷ് മോഹനൻ, അനീഷ് മോഹനൻ, ഇൻഡൽ ഓട്ടോമോട്ടീവ് സിഇഒ ആർ. കൃഷ്ണകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, എ. സുരേശൻ, സി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.

Read More

എംബിബിഎസ് പരീക്ഷാ ഫലം ചോർച്ച: പരി ശോധനയിൽ ഉറവിടം സർവകലാ ശാലയിൽ നിന്നുതന്നെ; ഫലം വരുന്നതിന് മുന്പ് ചേർന്ന പ്രിൻസിപ്പൾമാരുടെ യോഗ ത്തിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും

മുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ എംബിബിഎസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുന്പ് പുറത്തായ സംഭവത്തിൽ അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ പേരാമംഗലം സിഐ ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സർവകലാശാലയിലെത്തി തെളിവെടുപ്പ് നടത്തിയത്.2012 ൽ പ്രവേശനം നേടിയ എംബിബിഎസ് ബാച്ചിന്‍റെ അവസാനവർഷ പരീക്ഷാഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുന്പേ ചോർന്നത്. കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ ഫലം ചൊവ്വാഴ്ച രാത്രിമുതൽ കോളജിന്‍റെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. ഈ കോളജിലെ വിദ്യാർഥികൾ മറ്റു കോളജിലെ വിദ്യാർഥികൾക്കു തങ്ങളുടെ മാർക്ക് കൈമാറിയപ്പോഴാണ് പ്രസിദ്ധപ്പെടുത്താത്ത ഫലത്തെ സംബന്ധിച്ച് മറ്റു വിദ്യാർഥികൾ പരാതിപ്പെട്ടത്. തുടർന്ന സർവകലാശാല വൈസ് ചാൻസലർ എസ്പിക്കു പരാതികൊടുക്കുകയായിരുന്നു. സർവകാശാല രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ എന്നിവരിൽനിന്ന് ഇന്നലെ പോലീസ് വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലയിലെ ഇ വിഭാഗത്തിന്‍റെ ചുമതലയുള്ള…

Read More

അക്കങ്ങളിലെ കളി കൈയോടെ പൊക്കി..! ജോയിന്‍റ് ആർടി ഓഫീസുകളിൽ ഉദ്യോഗസ്ഥർ രഹസ്യ കോഡുകൾ അപേക്ഷ‍ യിൽ രേഖപ്പെടുത്തി നടത്തുന്ന പുതിയ തട്ടിപ്പ് വിജിലൻ പിടികൂടി; തട്ടിപ്പുകഥയിങ്ങനെ…

തൃശൂർ: ജോയിന്‍റ് ആർടി ഓഫീസുകളിൽ ഉദ്യോഗസ്ഥർ രഹസ്യ കോഡുകൾ രേഖപ്പെടുത്തി ഡ്രൈവിംഗ് സ്കൂളുകാരുടെ ലൈസൻസ് അപേക്ഷയിൽ നടത്തുന്ന പുതിയ തട്ടിപ്പ് വിജിലൻസ് കൈയോടെ പിടികൂടി. ചാലക്കുടി, വടക്കാഞ്ചേരി ഓഫീസുകളിലായി അറുപതോളം ലൈസൻസ് അപേക്ഷകളിലാണ് കോഡുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തിയത്. തൃശൂർ ആർടി ഓഫിസിലും റെയ്ഡ് നടന്നെങ്കിലും ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്താനായില്ല. അഴിമതി തടയാനും സുതാര്യത ഉറപ്പാക്കാനും കംപ്യൂട്ടർവത്കരിക്കാനും ലക്ഷ്യമിട്ടാണ്  മോട്ടോർ വാഹന വകുപ്പ്  ലൈസൻസ് അപേക്ഷകൾ ഓണ്‍ലൈൻ ആക്കി മാറ്റിയത്. എങ്കിലും അപേക്ഷകർ റോഡ് ടെസ്റ്റിനു ഹാജരാകുന്പോൾ അപേക്ഷയുടെ “ഹാർഡ് കോപ്പി’ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറണം. ഇതിന്‍റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. 60 അപേക്ഷകളിലാണ് രഹസ്യ കോഡുകൾ കണ്ടെത്തിയത്. അപേക്ഷകൻ സമർപ്പിക്കുന്ന ഹാർഡ് കോപ്പിയുടെ മുകളിൽ  ഡ്രൈവിംഗ് സ്കൂൾ ഏതെന്നു തിരിച്ചറിയാനുള്ള രഹസ്യകോഡ് കൂടി എഴുതുന്നതാണ് പുതിയ രീതി. അക്കമായോ അക്ഷരമായോ ആകും ഈ കോഡ്…

Read More

ഇടക്കാല ആശ്വാസത്തിൽ..! തൃശൂരിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു; ശമ്പ ളം വർധിപ്പിക്കുന്നതുവരെ നഴ്സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം നൽകാൻ തീരുമാനം

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരം നടത്തിയ എട്ട് ആശുപത്രിയിലെ നഴ്സുമാർക്ക് അടിസ്ഥാന ശന്പളത്തിന്‍റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വേതന വർധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.

Read More

ഒന്ന് ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം..! മകൾക്ക് വരനാകാൻ പോകുന്നയാളെക്കുറിച്ച് നല്ലതുപോലെ അന്വേഷിക്കണം; ഇല്ലെങ്കിൽ ഇവർ ചെന്നത്തുന്നത് അപകടകരമായ സാഹചര്യത്തിലേക്കെന്ന് വനിതാ കമ്മീഷൻ

തൃശൂർ: കുടുംബ തർക്കങ്ങളും, ഭാര്യാഭർതൃ സ്വത്തുവിഹിത തർക്കങ്ങളും കൂടുന്നുവെന്നു വനിതാ കമ്മീഷൻ വിലയിരുത്തൽ. തൃശൂരിൽ നടന്ന മെഗാ അദാലത്തിൽ ആകെ ലഭിച്ച 67 പരാതികളിൽ ഭൂരിഭാഗവും ഇത്തരം തർക്കങ്ങളുമായിരുന്നു. വരനായി കണ്ടെത്തുന്ന യുവാക്കളുടെ ഭൗതിക സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊന്നും പരിശോധിക്കാതെ വിവാഹം കഴിച്ചയയ്ക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണെന്നും പെണ്‍കുട്ടികളുടെ വിവാഹ കാര്യങ്ങളിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. നാലുമാസം മുന്പ് കുട്ടികൾ ലഹരിക്കടിമപ്പെട്ടുവെന്ന പരാതിയുമായി അന്തിക്കാട് പോലീസ് പരിധിയിൽ നിന്നുമെത്തിയ അമ്മ, ഇന്നലെ വീണ്ടും കമ്മീഷനുമുന്നിൽ ഹാജരായി. കമ്മീഷന്‍റെ നിരന്തരമായ ഇടപെടലും കൗണ്‍സലിംഗും മൂലം കുട്ടികൾ ലഹരിയിൽനിന്നും മുക്തി നേടുകയും സന്തോഷ കുടുംബ ജീവിതത്തിലായെന്നും നന്ദി അറിയിച്ചുവെന്നും കമ്മീഷൻ പറഞ്ഞു. സ്വത്തുവിഹിതം തട്ടിയെടുത്ത് രണ്ട് ആണ്‍മക്കൾ വീട്ടിൽനിന്നും ഇറക്കിവിട്ടുവെന്ന ചെങ്ങാലൂർ സ്വദേശിനിയായ 70കാരിയുടെ പരാതി നടപടികൾക്കായി കമ്മീഷൻ ആർഡിഒയ്ക്കു വിട്ടു. 28…

Read More

പനി മരണം വെറും 99 മാത്രം..! കേരളത്തിൽ പനി ഭീഷണിയെന്ന വ്യാജപ്രചാരണം മരുന്നു കമ്പനികളെ സഹായിക്കാൻ; പുതുതലമുറ ഡോക്ടർമാർ സാമൂഹ്യ ബോധമില്ലാത്ത വരെന്ന് മന്ത്രി

മുളങ്കുന്നത്തുകാവ്: പുതുതലമുറയിലെ ഡോക്ടർമാർക്കിടയിൽ  ആദർശാധിഷ്ഠിതമൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ  അഭിപ്രായപ്പെട്ടു. ആരോഗ്യ സർവകലാശാലയിൽ പുതിയതായി നിർമിക്കുന്ന അഞ്ചു കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പുസ്തക-അലവൻസ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയിൽപ്പെട്ട ഡോക്ടർമാർ ഗ്രാമീണ സേവനത്തിനു തയാറാകാത്തതു വൈദ്യമേഖലയോടുള്ള അവഹേളനമാണെന്നു സൂചിപ്പിച്ച മന്ത്രി, സാമൂഹ്യ ബോധമില്ലാത്ത സമൂഹമായി വൈദ്യവിദ്യാർഥികൾ മാറിക്കൊണ്ടിരിക്കുന്നതിലേക്കും അവർക്കിടയിലെ പൊതുവിജ്ഞാനത്തിന്‍റെ അഭാവത്തിലേക്കും വിരൽ ചൂണ്ടി. കേരളത്തിൽ ചിലർ കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള പനിഭീഷണിയോ ആരോഗ്യപ്രശനങ്ങളോ ഇല്ല. പനിയും പനിമരണങ്ങളും വ്യാപകമാണെന്ന  പ്രചാരണം മരുന്നുകന്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്നു മന്ത്രി അഭിപ്രായ പ്പെട്ടു. ആരോഗ്യസർവകലാശാലയിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാടെടുക്കുമെന്നു മന്ത്രി അറിയിച്ചു. വൈസ്ചാൻസലർ ഡോ. എം.കെ.സി. നായർ അധ്യക്ഷത വഹിച്ചു. പി.കെ. ബിജുഎംപി, അനിൽ അക്കര എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് വിജയ ബാബുരാജ്, പ്രൊ വൈസ്ചാൻസലർ…

Read More

പറയാതെ വയ്യ..! കോണ്‍ഗ്രസ് രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല; സ്വതന്ത്രഭാരതം രാമരാജ്യമായി കാണാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്ന് ഒ. രാജഗോപാൽ

തൃശൂർ: സ്വതന്ത്രഭാരതം രാമരാജ്യമായി കാണാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്ന് ഒ. രാജഗോപാൽ എംഎൽഎ. തൃശൂർ സഹൃദയവേദിയുടെ ഡോ. കെ.കെ. രാഹുലൻ അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയ പാർട്ടിയായിരുന്നില്ല, സ്വാതന്ത്ര്യം നേടാൻ വേണ്ടി മാത്രം പ്രവർത്തിച്ച സംഘടനയായിരുന്നു അത്. അതുകൊണ്ടാണു സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി ആവശ്യപ്പെട്ടതെന്നും രാജഗോപാൽ പറഞ്ഞു.അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത മാർ അപ്രേം മെത്രാപ്പോലീത്ത ഒ. രാജഗോപാലിനു ഡോ. കെ.കെ. രാഹുലൻ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സഹൃദയവേദി പ്രസിഡന്‍റ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷനായി. ചിത്രൻ നന്പൂതിരിപ്പാട്, ഡോ. സരോജ രാഹുലൻ, വി.എൻ. നാരായണൻ, ഡോ. ടി.എ. സുന്ദർമേനോൻ, ബേബി മൂക്കൻ, പ്രഫ. ടി.പി. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സമരം പടരുമോ‍?; പനി പടർന്നു പിടിക്കുന്ന തിനിടയിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി

തൃശൂർ: ഡെങ്കിപ്പനിയും പകർച്ചപ്പനിയും പടർന്നുപിടിക്കുന്നതിനിടയിൽ രോഗികളെയും ആശുപത്രി പ്രവർത്തനങ്ങളെയും ദുരിതത്തിലാഴ്ത്തി നഴ്സസ് അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്നലെ ജില്ലാ കളക്ടർ ഡോ. എ. കൗശിഗന്‍റെ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളും തമ്മിൽ  രാത്രി എട്ടുമുതൽ അർധരാത്രി വരെ നടത്തിയ മാരത്തോണ്‍ ചർച്ച ഒത്തുതീർപ്പിലെത്തിയില്ല. സർക്കാർ വേതനത്തിനു സമമായി പ്രതിദിനം 1000 രൂപ നിരക്കിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏകപക്ഷീയമായ സമരവുമായി അസോസിയേഷൻ മുന്നോട്ടുപോകുന്നത്. നിലവിലുള്ള ശന്പളത്തിന്‍റെ 20 ശതമാനം ഇപ്പോൾ വർധിപ്പിക്കാമെന്നും മറ്റു കാര്യങ്ങൾ ആറുമാസത്തിനകം ധാരണയാക്കാമെന്നുമുള്ള മാനേജ്മെന്‍റ് പ്രതിനിധികളുടെ നിലപാടിന് സമരക്കാർ വഴങ്ങിയില്ല.

Read More

പത്തുമാസം ചുമന്നില്ലെങ്കിലും നൊന്തുപ്രസവിച്ചില്ലെങ്കിലും..! മാഷങ്കിൾ വിളിച്ചാൽ ഓടിയെത്തും എഴുപതു “മക്കൾ’

തൃശൂർ: പത്തുമാസം ചുമന്നില്ലെങ്കിലും നൊന്തുപ്രസവിച്ചില്ലെങ്കിലും നെഞ്ചിൽ കടലോളം സ്നേഹവുമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ പിതാവിനെ മക്കൾക്കു മറക്കാനാവില്ല. ഇന്നു ലോക പിതൃദിനം. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുങ്കരയിൽ 70 “മക്കൾ’ സ്വന്തമായുള്ള ഒരാളുണ്ട്-മാഷങ്കിൾ എന്നു സ്നേഹത്തോടെ വിളിക്കുന്ന കെ.എൽ. ജേക്കബ് മാസ്റ്റർ. ചാലക്കുടി ഐടിഐ പ്രിൻസിപ്പലായി 1998-ൽ വിരമിച്ച ഈ എൻജിനീയറിംഗ് ബിരുദധാരിക്കു തൊണ്ണൂറുകളുടെ ആരംഭത്തിലുണ്ടായ ഉൾവിളിയാണ് ജീവിത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതും ദിവ്യകാരുണ്യാശ്രമത്തിനു തുടക്കം കുറിച്ചതും. 1999 ഡിസംബർ രണ്ട്-അന്ന് വ്യാഴാഴ്ചയായിരുന്നു. ജേക്കബ് മാസ്റ്റർക്കൊരു ഫോണ്‍കോൾ വന്നു. അങ്ങേത്തലയ്ക്കൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ ജോളി ചെറിയാൻ. “മാഷേ, മൂന്നുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ചാലക്കുടി സർക്കാർ ആശുപത്രി ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയിട്ടുണ്ട്. മാഷൊന്ന് ഏറ്റെടുക്കാമോ.’ മാസ്റ്റർ ഒട്ടും മടിച്ചില്ല. അവിടെയെത്തി. ടർക്കിതുണിയിൽ പൊതിഞ്ഞ ആ കുഞ്ഞിനെ അദ്ദേഹം കൈയിൽ വാങ്ങുമ്പോൾ ഓമനത്തം തുളുമ്പുന്ന ആ മുഖത്തു…

Read More