കർക്കടക ചികിത്സ എന്ന ജീവിതചര്യ

കടുത്ത വേനലിനുശേഷം വരുന്ന മഴക്കാലവും അതിനോടനുബന്ധിച്ചുവരുന്ന കർക്കടക ചികിത്സയും കേരളത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഈ കാലാവസ്ഥയിൽ അഗ്നിബലവും രോഗപ്രതിരോധ ശക്തിയും കുറയുകയും ധാരാളം രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. വേനൽക്കാലത്ത് സൂര്യന്‍റെ ചൂടുകൊണ്ട് ചുട്ടുപഴുത്തിരിക്കുന്ന ഭൂമിയെ മഴകൊണ്ടു പെട്ടെന്ന് തണുപ്പിക്കുകയും ഇതുമൂലം ഭൂമിയുടെ അമ്ലാവസ്ഥ കൂടുകയും ഇത് വായുവിനെ ദുഷിപ്പിച്ച് രോഗാണുക്കളെ കരുത്ത് ആർജിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യവാന്മാർക്കുപോലും രോഗഭയം ഉണ്ടാകുന്നു. ഇവിടെയാണ് കർക്കടക ചികിത്സയുടെ പ്രാധാന്യം. ആരോഗ്യസംരക്ഷണത്തിന് ഒരു രോഗിയുടെ രോഗം ചികിത്സിച്ചു മാറ്റുക എന്നതിനോടൊപ്പം ആരോഗ്യവാന്‍റെ ആരോഗ്യം സംരക്ഷിക്കുക എന്നതിനുകൂടി ആയുർവേദം പ്രാധാന്യംനൽകുന്നുണ്ട്. കർക്കടക ചികിത്സ ഒരു ചികിത്സ മാത്രമല്ല ഒരു ജീവിതചര്യകൂടിയാണ്. അതിനാലാണ് കർക്കടക ചികിത്സയ്ക്ക് കേരളത്തിൽ ഇത്രയും പ്രാധാന്യം നൽകുന്നത്. തെറ്റിദ്ധാരണ വേണ്ട ഇന്ന് ജനങ്ങൾക്കിടയിൽ കർക്കടക ചികിത്സയെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണങ്ങൾകടന്നുകൂടിയിട്ടുണ്ട്. ഇവയിൽ ചിലത് ഇവിടെ…

Read More

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമൻറിംഗിനു വിധേയമാക്കിയാണു നിർമിക്കുന്നത്. എന്നാൽ ഗ്രീൻ ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമെൻറിംഗിനു വിധേയമാക്കുന്നില്ല. ഗ്രീൻ ടീയിൽ വിറ്റാമിൻഎ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗുണങ്ങൾക്ക് അടിസ്ഥാനം. ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. * ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാൻ ഇതു സഹായകം. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു; ആർീരിയോസ്ക്ലീറോസസ് സാധ്യത കുറയ്ക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ഗ്രീൻ ടീ ഗുണപ്രദം. *…

Read More

ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം

പല തരത്തിലുള്ള ജ്യൂസുകൾ നമ്മൾക്കു ചുറ്റും ലഭ്യമാണ്. എന്നാൽ ആരോഗ്യദായകമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ജ്യൂസുകൾ ചുരുക്കമായിരിക്കും. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് മാതള നാരങ്ങ ജ്യൂസ്. നൂറിലധികം ഗുണഘടകങ്ങൾ അടങ്ങിയ ഫലവർഗങ്ങളിലൊന്നാണ് മാതളനാരങ്ങ. മാതള നാരങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതി ഗുണങ്ങൾ താഴെ പറയുന്നു. 1. ആന്‍റിയോക്സിഡന്‍റിൽ ഒന്നാമൻ മാതളനാരങ്ങയുടെ കടും ചുവപ്പു നിറത്തിലാണ് ആരോഗ്യത്തിനുതകുന്ന ഫലങ്ങൾ കൂടുതലായും അടങ്ങിയിരിക്കുന്നത്. ഗ്രീൻ ടീ, റെഡ് വൈൻ എന്നിവയെ അപേക്ഷിച്ച് മനുഷ്യ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് മാതള നാരകത്തിനു കൂടുതലാണ്. ദഹനം സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളുൾപ്പടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മാതള നാരങ്ങയ്ക്കുണ്ട്. 2. വിറ്റാമിൻ സി ഒരു ഗ്ലാസ് മാതളനാരങ്ങയുടെ ജ്യൂസിൽ മനുഷ്യന് ഒരു ദിവസം ആവശ്യമുള്ളതായ 40 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. 3.…

Read More

കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?

* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. * ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം. * ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. * 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് പാലിലെ എല്ലുകൾക്കു ഗുണമുളള മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെതന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. * ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം. * കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം.…

Read More

നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല

മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ടതില്ല. വേദനകൾ പലതും ശരീരത്തിന് ദോഷകരമായ പ്രക്രിയ ആണെങ്കിലും എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമെന്ന് കരുതേണ്ടതില്ല. ഹൃദയാഘാതവും മറ്റു നെഞ്ചുവേദനകളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും രോഗികൾക്ക് ഒറ്റ നോട്ടത്തിൽ ഇത് തിരിച്ചറിയാൻ സാധിക്കും. എന്താണ് ഹൃദയാഘാതം കൊളസ്ട്രോളും ചില കോശങ്ങളും അടിഞ്ഞുണ്ടാകുന്ന പ്ലാക്കുകൾക്ക് ക്ഷതം ഉണ്ടാകുന്പോൾ അവിടെ രക്തം കട്ടപിടിക്കുകയും രക്തക്കുഴൽ പൂർണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം പെട്ടെന്ന് നിലച്ചുപോകുന്പോൾ ഹൃദയകോശങ്ങൾ നശിക്കുകയും ത·ൂലം ദീർഘനേരം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിെൻറ വേദന 30 മുതൽ 60 മിനിറ്റ് വരെ ഒരു രോഗിക്ക് അനുഭവപ്പെടും. നെഞ്ചിൽ കലശലായ വേദന അനുഭവപ്പെടും. വലിയ ഭാരം കയറ്റി വച്ചതു…

Read More

വാതപ്പനിയെ കരുതിയിരിക്കണം

റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈക്കുഴകൾ എന്നിവിടങ്ങളിൽ നീരും തൊലിപ്പുറമെ തടിപ്പും പനിയും വയറുവേദനയും ചലനങ്ങളിൽ അപാകതകളും കാണും. വാതപ്പനിയുടെ ആദ്യഘത്തിൽ ഹൃദയത്തിെൻറ വാൽവുകൾക്ക് സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാറുണ്ട്. ഇതിന് റുമാറ്റിക് ഹൃദ്രോഗം എന്നാണ് അറിയപ്പെടുന്നത്. ആറു മുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കാണ് സാധാരണയായി വാതപ്പനി പിടിപെടുന്നത്. എന്നാൽ, യുവാക്കളിലും ഇത് കാണാറുണ്ട്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഫാരിഞ്ചൈറ്റിസ് മൂലം അസാധാരണമായ രീതിയിൽ രോഗപ്രതിരോധശേഷി നശിക്കുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ് അക്യൂട്ട് റൂമാറ്റിക് ഫീവർ (എആർഎഫ്). ഒന്നു മുതൽ മൂന്നു വരെ ശതമാനം ആളുകളിൽ ഒന്നു മുതൽ അഞ്ച് ആഴ്ച വരെ (ശരാശരി 19 ദിവസം) നീണ്ടുനിൽക്കുന്ന സ്ട്രെപ്റ്റോകോക്കൽ…

Read More

വെള്ളപ്പാണ്ടിനു ചികിത്സയുണ്ട്

ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരേ) രോഗപ്രതിരോധത്തിന്‍റെ ഭാഗമായി ശരീരം തന്നെ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, ചിലയവസരങ്ങളിൽ രോഗപ്രതിരോധത്തിലുള്ള പോരായ്മ നിമിത്തം ശരീരത്തിലെ കോശങ്ങൾക്കെതിരേ തന്നെ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ചർമകോശങ്ങൾക്കെതിരേയോ ഗ്രന്ഥീ കോശങ്ങൾക്കെതിരേയോ ഇങ്ങനെ ആന്‍റീ ബോഡികൾ ഉത്പാദിപ്പിക്കപ്പെടാം. ചർമത്തിലെ മെലാനോ സൈറ്റുകൾക്കെതിരേ ആന്‍റീബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയിൽ അവ നശിപ്പിക്കപ്പെടുകയും വെള്ളപ്പാണ്ടിന് കാരണമായിത്തീരുകയും ചെയ്യുന്നു. മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗമുള്ളവരിൽ വെള്ളപ്പാണ്ട് കൂടുതലായി കാണാം. പ്രമേഹബാധിതരിലും തൈറോയിഡ് സംബന്ധമായ രോഗങ്ങളിലുള്ളവരിലും വെള്ളപ്പാണ്ട് വരാനുള്ള സാധ്യത അതുകൊണ്ടുതന്നെ വളരെ കൂടുതലാണ്. എട്ടോപ്പിക് ഡർമറ്റൈറ്റിസ്, ആസ്ത്മ എന്നീ രോഗബാധിതരിലും വെള്ളപ്പാണ്ട് കൂടുതലായി കണ്ടുവരുന്നുണ്ട്. രോഗലക്ഷണങ്ങൾ ചോക്കിന്‍റെ നിറത്തിനെ അനുസ്മരിപ്പിക്കുന്ന വെളുത്ത നിറമുള്ള പാടുകളാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ മൊട്ടുസൂചിയുടെ മൊട്ടിന്‍റെ വലുപ്പത്തിലുള്ള പാടുകളായാണ് രോഗലക്ഷണം ആരംഭിക്കുന്നതെങ്കിലും പിന്നീട് വലുപ്പം വർധിക്കുന്നു. പിന്നീട് ശരീരത്തിലെ പല ഭാഗങ്ങളിലും വ്യാപിക്കുന്നു. ഒരേസമയും ശരീരത്തിന്‍റെ…

Read More

പകർച്ചപ്പനി പ്രതിരോധത്തിന് നാട് ഒന്നാകെ രംഗത്തിറങ്ങണം; ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധനത്തിനു നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ജൂണ്‍ 23നു സർവകക്ഷി യോഗം വിളിക്കുവാനും സർക്കാർ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജൂണ്‍ 23ന് യോഗം ചേരും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം തദേശസ്വയംഭരണ സ്ഥാപങ്ങൾക്കു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

ഹൃദയാരോഗ്യവും ആയുർവേദവും

ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും ചവർപ്പും കയ്പും കൂടുതലുമുള്ള ഭക്ഷണം അധികമായി കഴിക്കുന്നവർ, കഠിനാദ്ധ്വാനം ചെയ്യുന്നവർ, നെഞ്ചിൽ ചതവ് പറ്റിയവർ, അമിത ഭക്ഷണം ഉപയോഗിക്കുന്നവർ, മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ, മലമൂത്രാദികളെ വളരെയധികം സമയം തടഞ്ഞു നിർത്തുന്നവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവർക്ക് ഹൃദ്രോഗം കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആയുർവേദം പ്രതിപാദിക്കുന്നു. ഹൃദയത്തെ കാക്കാം ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ദൈനംദിനം ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് അതിൽ പ്രധാനം. ആയുർവേദതത്വമനുസരിച്ച് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഹൃദയത്തിന് ആവശ്യമായ പരിപോഷണം നൽകുന്നതിൽ ശ്രദ്ധിക്കണം. ഹൃദയം എന്നു പറയുന്ന അവയവം കേവലം രക്തം പന്പു ചെയ്യുന്നതിനുള്ള ഒരു ഉപകരണം മാത്രമായല്ല പ്രവർത്തിക്കുന്നത്. മറിച്ച് ഓരോ വ്യക്തിക്കും ഉണ്ടാകുന്ന സുഖദുഃഖങ്ങൾ, വൈകാരിക സമ്മർദങ്ങൾ എന്നിവയെ നിയന്ത്രിച്ചു നിർത്തുന്ന ഒരുഘടകം കൂടിയാണിത്. അതുകൊണ്ട് തന്നെ മാനസികമോ, വൈകാരികമോ ആയ…

Read More

കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം

* പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാൻക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാൻസർസാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവർ പുറന്തളളുന്ന പുകയിൽ കാൻസറിനു കാരണമായ 60 ൽ അധികം വിഷപദാർഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാൽ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക. ‌‌* പഴങ്ങളും പച്ചക്കറികളും ഉൾപ്പെ ജൈവ സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾ പ്പെടുത്തുക. ‌‌*  കരിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്. ‌‌*  ഉപ്പിലിട്ട ആഹാരപദാർഥങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ‌‌*  പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കരുത്. ‌‌*  ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾ സെർവിക്കൽ സ്മിയർ ടെസ്റ്റിനു വിധേയമാകണം. ‌‌* പുകയിലമുറുക്ക് ഒഴിവാക്കുന്നതു…

Read More