പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ എപ്പോൾ?

റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ? റൂട്ട്  കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു.പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളിൽ നടത്തണം. പോട് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ ശ്രദ്ധിക്കുക. പല്ലുകളുടെ ഉപരിതലത്തിൽ ഉള്ള ഇനാമൽ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാർഥമാണ്. ദിനവും ഭക്ഷണം ചവച്ചരയ്ക്കാൻ പല്ലുകൾ ഉപയോഗിക്കുന്നതിനാൽ ഒരു മനുഷ്യായസു മുഴുവൻ പല്ലുകൾ ആവശ്യമാണ്. ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികൾ ഉള്ള രൂപത്തിൽ പല്ലുകൾ ഉണ്ടാകുന്നു. ഉദാ: കോന്പല്ലുകളുടെ ആകൃതി അല്ല അണപ്പല്ലുകൾക്ക്. അതുപോലെ തന്നെ ഉപയോഗവും വ്യത്യസ്തമാണ്. പുറകിലേക്കുള്ള അണപ്പല്ലുകൾ ആണ് പ്രധാനമായും ഭക്ഷണം ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക് രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്യ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു. ജീവിതാവസാനം വരെ…

Read More

കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്‍റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി നിറഞ്ഞ, മുട്ടൊപ്പമുള്ള മുടി- ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്‍റെ ലക്ഷണം മാത്രമല്ല ശാരീരിക ആരോഗ്യത്തിന്‍റെ ലക്ഷണം കൂടിയാണ്. നമ്മളുടെ മുടി സത്യത്തിൽ ജീവനില്ലാത്ത കോശങ്ങളാണ്. പലരും കരുതുന്നതു പോലെ മുടിയഗ്രമല്ല വളരുന്നത് മുടിയുടെ ജീവനുള്ള ഭാഗം തലയിലെ ത്വക്കിനടിയിലാണ്. അവിടന്നാണു മുടിവളരുന്നത്. അതുകൊണ്ടുതന്നെ മുടിമുറിച്ചതു കൊണ്ടോ തലവടിച്ചതു കൊണ്ടോ കൂടുതൽ മുടി വളരുകയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക. മുടിയുടെ കറുപ്പു നിറത്തിനു കാരണം മെലാനിൻ എന്ന വർണവസ്തുവാണ്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥി യുത്പാദിപ്പിക്കുന്ന എം.എസ്.എച്ച്.(മെലനോസൈറ്റ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ) എന്ന ഹോർമോണിന്‍റെ ഉത്തേജനം കൊണ്ടാണിത ്ശരീരത്തിലുണ്ടാകുന്നത്. ശിരസിൽ ശരാശരി ഒരു ലക്ഷം മുടികളാണുണ്ടാവുക. ഓരോ മുടിയിഴയും ആയിരം ദിവസത്തോളം വളരും, പിന്നെ നൂറു ദിവസത്തോളം വളരാതെ വിശ്രമിക്കും…

Read More

ഓറൽ കാൻസർ തടയാം

മനുഷ്യരാശിയെ അലട്ടുന്ന മാരകമായ രോഗമാണ് അർബുദം. ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും അധികം കണ്ടുവരുന്നത് തലയിലെയും കഴുത്തിലെയും കാൻസറാണ്. തലയിലെ കാൻസറിൽ ഏറ്റവുമധികം കണ്ടുവരുന്നത് വായിലെ കാൻസർ ആണ്. വായിലെ കാൻസർ നാക്ക്, കവിൾ, മേൽത്താടി, കീഴ്ത്താടി, വായയുടെ അടിഭാഗം എന്നിവിടങ്ങളിൽനിന്ന് ഉത്ഭവിക്കുന്നു. ഇവിടെ ഏതെങ്കിലും ഒരു ഭാഗത്ത് കാൻസർ വന്നാൽ വായിലെ മറ്റുഭാഗങ്ങളിലും സമീപത്തുള്ള ദശകളിലും കാൻസർ വരാൻ സാധ്യത കൂടുതലാണ്. അപകടഘട്ടങ്ങൾ വായിലെ കോശങ്ങൾക്ക് ഏൽക്കുന്ന ഏതെങ്കിലും തരത്തിലുള്ള നിരന്തരമായ അസ്വസ്ഥതകൾ ആണ് അർബുദത്തിനു മുഖ്യകാരണം. 1. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമാണ് പ്രധാന കാരണം. 2. മദ്യപാനം 3. ക്ഷതങ്ങൾ – കൂർത്ത പല്ലുകളിൽ നിന്നോ വപ്പുപല്ലുകളിൽനന്നോ നിരന്തരം ഉണ്ടാകുന്ന ക്ഷതങ്ങൾ. 4. പോഷകക്കുറവ്. കാൻസർ തടയാനുള്ള പ്രതിരോധ മാർഗങ്ങളിൽ പ്രാഥമിക പ്രതിരോധ മാർഗങ്ങളാണ് ഉൾപ്പെടുന്നത്. അതായത് മേൽപ്പറഞ്ഞ അപകടഘട്ടങ്ങൾ പാടെ ഒഴിവാക്കുക എന്നത്.…

Read More

പല്ലു തേക്കാതെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതെന്താണെന്ന് നോക്കാം. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്. ഇത് മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. ക്ഷയമോ ടിബി യോ ആണെങ്കില്‍ 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ മതി. വാതം…

Read More

തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?

കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി തണുപ്പിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിന്‍റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം. ഐസ് ക്യൂബിലും മാലിന്യം! വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത…

Read More

പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!

പഞ്ചസാര ഏറിയാൽ അമിതഭാരം അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിന്‍റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല. കൽക്കണ്ടം പഞ്ചസാര തന്നെ ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി നല്കാം. കല്ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര. ട്രൈ ഗ്ലിസറൈഡും ഹൃദയാഘാത സാധ്യതയും മധുരം ഏതു രീതിയിൽ കഴിച്ചാലും കുടലിൽ അത് ആഗിരണം ചെയ്യപ്പെ ശേഷം രക്തത്തിൽ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തിൽ നിന്നു ലഭിക്കുന്ന കാർബോഹൈഡ്രേറ്റും ഗ്ലൂക്കോസായാണു മാറുന്നത്. ഫലത്തിൽ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവു കൂടും. അമിതമായി മധുരത്തിന്‍റെ കാലറി കൂടിയിൽ ശരീരത്തിൽ അതു അസിറ്റേറ്റിന്‍റെ തോതു കൂടും. തത്ഫലമായി ട്രൈഗ്ലിസറൈഡിന്‍റെ…

Read More

തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം

പല്ലിന്‍റെ ചികിത്സയ്ക്കും കണ്ണിന്‍റെ ചികിത്സയ്ക്കും ലോകത്തിൽ എവിടെയാണെങ്കിലും ചെലവ് കൂടുതലാണ്. ഇതിൽ എണ്ണത്തിൽ കൂടുതൽ ആയതിനാൽ പല്ലുകളുടെ ചികിൽസയ്ക്ക് ചെലവ് കൂടി നിൽക്കും. ചെലവ് കൂടുതൽ ആയതിനാൽ പല്ലിന്‍റെ ചികിൽസ വേണ്ട എന്നു വയ്ക്കുകയോ, മാറ്റി വയ്ക്കുകയോ, പല്ല് പോകട്ടെ എന്ന് വയ്ക്കുകയോ ചെയ്യുന്നവരാണു കൂടുതലും. എന്നാൽ ഈ ധാരണ തെറ്റാണ്. സംരക്ഷിച്ചു നിലനിർത്താൻ സാധിക്കുന്നു എങ്കിൽ തീർച്ചയായും പല്ലുകളെ സംരക്ഷിക്കണ്ടതു തന്നെയാണ്. കേരളത്തിൽ ദന്തചികിൽസാ ചിലവ് മറ്റെവിടത്തെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞതാണ്. എന്നാൽ ചികിൽസാ നിലവാരത്തിന്‍റെ കാര്യത്തിൽ ലോകോത്തര നിലവാരം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുന്നുമുണ്ട്. ദന്തചികിൽസാ ചിലവ് തന്നെയല്ല, ഡോക്ടർമാരുടെ സേവനം വരെ പല രാജ്യങ്ങളിലും ഉടനടി ലഭിക്കുന്നതല്ല. മുൻകൂട്ടി സമയം നിശ്ചയിച്ചു മാത്രമേ ഡോക്ടർമാരെ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ത്യയിൽ/കേരളത്തിൽ ദന്തരോഗത്തിനും ചികിൽസ ഉടനടി നൽകാനുള്ള സംവിധാനമുണ്ട്. ഈ കാരണത്താൽ തന്നെയാണ് ദന്തരോഗങ്ങൾ തുടക്കത്തിൽ തന്നെ…

Read More

പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്…

ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ് പഞ്ചകർമ ചികിത്സ. ആയുർവേദത്തിൽ രണ്ടുവിധമാണ് ചികിത്സ. ശമനം, ശോധനം എന്നിവയാണവ. കോപിച്ച ദോഷങ്ങളെ ശരീരത്തിൽ നിന്നു പുറത്തു കളഞ്ഞ് രോഗങ്ങളെ നശിപ്പിക്കുന്നത് ശോധന ചികിത്സയും സ്ഥാന സ്ഥിതിതമായ രോഗത്തെ അവിടെവച്ചു തന്നെ കൈകാര്യം ചെയ്യുന്നത് ശമനചികിത്സയുമാണ്. ഇതിൽ ശോധനചികിത്സയിൽ ഉൾപ്പെടുന്നതാണ് പഞ്ചകർമം. പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചു കർമങ്ങളാണിത്. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം എന്നിവയാണവ. പഞ്ചകർമ്മ ആയുർവേദ സിദ്ധാന്തപ്രകാരം വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയാണ് രോഗം. ശരീരത്തിലെ ദോഷകോപങ്ങളെ ഛർദ്ദിപ്പിച്ച് പുറത്തുകളയുകയാണ് വമനത്തിലൂടെ ചെയ്യുന്നത്. പ്രത്യേക മരുന്നുകളുപയോഗിച്ചാണ് ഛർദിപ്പിക്കൽ. സാമാന്യേന സ്ത്രീകൾക്ക് ഈ ചികിത്സ നൽകാറില്ല. വിരേചനമെന്നാൽ വയറിളക്കലാണ്. രോഗകാരികളായ ദോഷങ്ങളെ വിസർജ്യത്തിലൂടെ പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. നസ്യം മൂക്കിലൂടെയുള്ള…

Read More

കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം, ഇരുന്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും.. ഇത്രയധികം പോഷകങ്ങളുളള വെണ്ടയെ ഒരു ചെടി എന്നെങ്കിലും പരിഗണിച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെടിച്ചട്ടിയിലുമൊക്കെ വളർത്തിയാൽ ഇഷ്ടംപോലെ വെണ്ടയ്ക്ക…ശുദ്ധമായ വെണ്ടയ്ക്ക അടുക്കളയിലെത്തും. കലോറി കുറഞ്ഞ പച്ചക്കറി. സാച്ചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളുമില്ല. കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും സഹായകം. വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ആമാശയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. അത് അന്നനാളത്തിനുളളിൽ സുരക്ഷിത ആവരണം തീർത്ത് ആമാശയ അൾസറിൽ നിന്നു സംരക്ഷിക്കുന്നു. ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്‍റെ ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കുന്നു. ഇതു കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. കുടലിലുളള മിത്ര ബാക്ടീരിയത്തിെന്‍റെ…

Read More

ഹൃദയാരോഗ്യത്തിനു പപ്പായ

* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.. * പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു. * കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം. * പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ…

Read More