സോഡിയം വേണം, പക്ഷേ… ഉപ്പ് കൂടിയാൽ കാൽസ്യം കുറയും

നാം ദിവസവും അകത്താക്കുന്ന ഉപ്പിന്‍റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്‍റെ തോതു കൂടുതലായിരിക്കും. ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ് ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം…

Read More

എഎംആർ – അടുത്ത മഹാമാരി! ഇനി, ശ്രദ്ധയോടെ ഉപയോഗിക്കാം ആന്‍റിബയോട്ടിക്കുകൾ

സൂക്ഷ്മാണുജീവികൾ നിലവിലുള്ള ആന്‍റിബയോട്ടിക് മരുന്നുകളെ അതിജീവിക്കാനുള്ള കരുത്തുനേടുന്ന പ്രതിഭാസമാണ് ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ലോകാരോഗ്യസംഘടന ഈ വിഷയത്തിൽ 2015-ൽ ഒരു കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ വെല്ലുവിളി എങ്ങനെ കൈകാര്യംചെയ്യണമെന്നാണ് ആ കർമപദ്ധതിയിൽ പറയുന്നത്. ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ച ഈ പദ്ധതി എണ്‍പതോളം രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. ആന്‍റിബയോട്ടിക് ഒൗഷധങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന പദ്ധതിയാണത്. വിവിധ മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെ ഓരോ മേഖലയിലെ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചുനടത്തുന്ന ഈ പദ്ധതിയുടെ പേര് വണ്‍ ഹെൽത്ത് എന്നാണ്. ഈ പദ്ധതി പല രാജ്യങ്ങളിലും ഫലപ്രദമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതു ഫലപ്രാപ്തിയിലെത്താൻ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതീവശ്രദ്ധയാണ്. സാന്പത്തികബാധ്യത തീരെ വരുകയില്ലെന്നത് ഈ പദ്ധതിയുടെ എടുത്തുപറയേണ്ട നേട്ടമാണ്. രോഗാണുക്കളുടെ അതിജീവനശേഷി, ആരോഗ്യമേഖലയിലെ മറ്റൊരു വെല്ലുവിളിയായ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ എന്നിവയെക്കൂടി അകറ്റിനിർത്തുക എന്നതും…

Read More

പാദം വിണ്ടുകീറുമ്പോള്‍ ..! കാരണങ്ങൾ പലത്…

മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. കാരണങ്ങൾ പലത് ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം. മഞ്ഞുകാലത്ത് ഇതാണു സംഭവിക്കുന്നത്. സോറിയാസിസ് പോലെ ത്വക്കിനെ വരണ്ടതാക്കുന്ന ചില രോഗങ്ങൾ, പ്രമേഹം, എക്സിമ എന്നിവ കാലടികൾ വിണ്ടുകീറുന്നതിനും അതിലൂടെ രോഗാണുക്കൾ അകത്തു കയറി ഗുരുതരാവസ്ഥകളിലെത്തിക്കുന്നതിനും ഇടയാക്കുന്നു. ദീർഘനേരം നിന്നു ചെയ്യേണ്ട ജോലികളും, വൃക്ക തകരാർ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, വിറ്റമിൻ എ,ഡി, പൊട്ടാസ്യം ഇവയുടെ കുറവ്, അനുയോജ്യമല്ലാത്ത പാദരക്ഷകൾ, പാരന്പര്യം, വൃത്തിക്കുറവ് എന്നിവയും രോഗകാരണമാകാം. ഫംഗസ് രോഗബാധ, ഹൈപ്പോതൈറോയിഡിസം, ജുവനൈൽ പ്ലാന്‍റാർ ഡെർമിറ്റോസിസ്, പാമ്‌ലോ പ്ലാന്‍റാർ കെരറ്റോമ്മ, അമിതവണ്ണം ഇവയൊക്കെ സമാനമായ രിതിയിൽ കാലടി വിണ്ടുകീറലിനു കാരണമാകാമെന്നതിനാൽ നാടൻ ചികിൽസകൾ എപ്പോഴും ശശ്വത ഫലം നല്കണമെന്നില്ല. കാരണമറിഞ്ഞു ചികിൽസിച്ചാൽ മാത്രമേ…

Read More

പതിവായി നെല്ലിക്ക കഴിച്ചാൽ…

വിറ്റാമിൻ സിയുടെ ശേഖരമായ നെല്ലിക്ക പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകൾ വൈകിപ്പിക്കുന്നു. ച്യവനപ്രാശം ഉൾപ്പെടെ നിരവധി ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്. വിറ്റാമിൻ സി വിറ്റാമിൻ സി ഫലപ്രദമായ ആന്‍റി ഓക്സിഡൻറാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകർ. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. എല്ലുകളുടെ കരുത്തിന് കാൽസ്യം, ഫോസ്ഫറസ്, ഇരുന്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം. കൊളസ്ട്രോൾ വരുതിയിലാക്കാം പതിവായി നെല്ലിക്ക…

Read More

ഇന്ന് ലോക സ്ട്രോക്ക് ദിനം ! 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നു; ഈ നിശബ്ദനായ കൊലയാളിയെപ്പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…

ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. എംമ്പോളിസം കൊണ്ടും സ്ട്രോക്കുണ്ടാവാം. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ലോകമെമ്പാടുമുള്ള permanent വൈകല്യത്തിന്റെ പ്രധാന കാരണം സ്‌ട്രോക്കാണ്.. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക (”Join the movement’ being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ…

Read More

വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി! ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും

ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്‌നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മസംരക്ഷണത്തിനു സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടു കാണും. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും. കൈകാലുകളിലെ അലര്‍ജി വീട്ടമ്മമാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കൈകാലുകളില്‍ കാണപ്പെടുന്ന അലര്‍ജി. സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്നതാണ് ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. ഇവയുടെ ഉപയോഗം പാടേ ഒഴിവാക്കുന്നതു വീട്ടമ്മമാര്‍ക്കു പ്രായോഗികവുമല്ല. അമിതമായ സോപ്പ്/ഡിറ്റര്‍ജന്റ് ഉപയോഗിക്കുമ്പോള്‍ തൊലിയുടെ സ്വാഭാവികമായ മൃദുത്വം നഷ്ടപ്പെടുന്നു. കാലക്രമേണ വരണ്ടതായി രൂപപ്പെടുകയും പിന്നീട് ഇതു സ്‌കിന്‍ അലര്‍ജി അഥവാ എക്‌സിമയായി മാറുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സോപ്പ് ഉപയോഗം കഴിഞ്ഞ ഉടന്‍ കൈകാലുകള്‍ കഴുകി വൃത്തിയായി തുടച്ചതിനുശേഷം മോയ്‌സ്ചറൈസിംഗ് ലേപനങ്ങള്‍ പുരുന്നത് തൊലിയുടെ സ്വാഭാവിക മൃദുത്വം കാത്തുസൂക്ഷിക്കാന്‍ വളരെയധികം സഹായിക്കും. ദിവസേന രണ്ടുമൂന്നു പ്രാവശ്യം ഇതുപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു…

Read More

പാമ്പുകള്‍ താവളമാക്കാനുള്ള സാധ്യതകൾ ഒഴിവാക്കാം…

1. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി പുറത്തേക്കെറിയാതെ ആരോഗ്യകരമായി നശിപ്പിക്കുക. അവശിഷ്ടങ്ങൾ തിന്നാൻ എലികൾ വരും. ഇവയെ പിടിക്കാൻ പാന്പുകളും വരും. 2. രാത്രിയിൽ നടക്കുന്പോൾ വെളിച്ചം കരുതുക. 3. രാത്രിയിൽ നടക്കുന്പോൾ കാലുകൾ ഉറപ്പിച്ചു ചവുട്ടി നടക്കുക. ഈ പ്രകന്പനശബ്ദം കേട്ടാൽ പാന്പുകൾ വഴിമാറും. 4. വീടിനടുത്ത് ചുമരിനോടു ചേർത്ത് വിറക് കൂട്ടിവയ്ക്കാതിരിക്കുക. 5. വീടിന്‍റെ മതിലിനോടു ചേർന്ന് ചെടികൾ വളർത്താതിരിക്കുക. 6. വീടിനോടു ചേർന്നുള്ള മരക്കന്പുകൾ വെട്ടിമാറ്റുക. 7. ഷൂസുകൾ, ചെരുപ്പുകൾ എന്നിവ കാലിലിടുന്പോൾ ശ്രദ്ധിക്കുക. 8. കുട്ടികൾ കളിക്കുന്പോൾ പന്ത് ച‌ുറ്റുമ‌ുള്ള കാട്ടിൽ പോയാൽ ഓടിച്ചെന്ന് കൈകൊണ്ട് എടുക്കാൻ ശ്രമിക്കാതെ ഒരു വടികൊണ്ടോ മറ്റോ എടുക്കാൻ ശ്രമിക്കുക. 9. കോഴിക്കൂടിനടുത്തേക്ക് പോകുന്പോൾ അവയിൽ പാന്പുകൾ വിശ്രമിക്കുന്നുണ്ടോ എന്നു നോക്കന്നത് നല്ലതാണ്. കാരണം, തണുപ്പു കിട്ടാൻ പലപ്പോഴും വിഷസർപ്പങ്ങൾ കോഴിക്കൂട്ടിൽ കയറാൻ ഇടയുണ്ട്. പാന്പുകടി ഏൽക്കാതിരിക്കുന്നതല്ലേ, പാന്പുകടിയേറ്റ്…

Read More

പാമ്പുകടിയും ആധുനിക ചികിത്സയും!പാമ്പുകൾ താവളമാക്കാനുള്ള സാധ്യതകൾ ഒഴിവാക്കാം…

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി പുറത്തേക്കെറിയാതെ ആരോഗ്യകരമായി നശിപ്പിക്കുക. അവശിഷ്ടങ്ങൾ തിന്നാൻ എലികൾ വരും. ഇവയെ പിടിക്കാൻ പാന്പുകളും വരും. രാത്രിയിൽ നടക്കുന്പോൾ വെളിച്ചം കരുതുക. രാത്രിയിൽ നടക്കുന്പോൾ കാലുകൾ ഉറപ്പിച്ചു ചവുട്ടിനടക്കുക. ഈ പ്രകന്പനശബ്ദം കേട്ടാൽ പാന്പുകൾവഴിമാറും. വീടിനടുത്ത് ചുമരിനോടു ചേർത്ത് വിറക്കൂട്ടിവയ്ക്കാതിരിക്കുക. വീടിന്‍റെ മതിലിനോടു ചേർന്ന് ചെടികൾവളർത്താതിരിക്കുക. വീടിനോടു ചേർന്നുള്ള മരക്കന്പുകൾ വെട്ടിമാറ്റുക. ഷൂസുകൾ, ചെരുപ്പുകൾ എന്നിവ കാലിലിടുന്പോൾശ്രദ്ധിക്കുക. കുട്ടികൾ കളിക്കുന്പോൾ പന്ത് ച‌ുറ്റുമ‌ുള്ള കാട്ടിൽ പോയാൽ ഓടിച്ചെന്ന് കൈകൊണ്ട് എടുക്കാൻ ശ്രമിക്കാതെ ഒരു വടികൊണ്ടോ മറ്റോ എടുക്കാൻ ശ്രമിക്കുക. കോഴിക്കൂടിനടുത്തേക്ക് പോകുന്പോൾ അവയിൽ പാന്പുകൾ വിശ്രമിക്കുന്നുണ്ടോ എന്നു നോക്കന്നത് നല്ലതാണ്. കാരണം, തണുപ്പു കിട്ടാൻ പലപ്പോഴും വിഷസർപ്പങ്ങൾ കോഴിക്കൂട്ടിൽ കയറാൻ ഇടയുണ്ട്. പാന്പുകടി ഏൽക്കാതിരിക്കുന്നതല്ലേ, പാന്പുകടിയേറ്റ് ചികിത്സിക്കുന്നതിന‌േക്കാൾ നല്ലത്. സ്കൂൾ മതിലുകൾ അടിഭാഗം നല്ലവണ്ണം സിമന്‍റും കോൺക്രീറ്റും ചേർത്ത് കെട്ടുക. അല്ലെങ്കിൽ മതിലുകളുടെ അടിയിൽ എലികൾ,…

Read More

പാമ്പുകടിയും ആധുനിക ചികിത്സയും! രോഗിയെ രക്ഷിക്കാൻ ആവശ്യമായത് ആന്‍റി സ്നേക്ക് വെനം

മൂർഖൻ കടിച്ചാൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്. കടിച്ച ഭാഗത്ത് വേദന അനുഭവപ്പെടും. കണ്ണടഞ്ഞുപോകുക(ptosis), ഒന്ന് രണ്ടായി കാണു(diplopia), ശ്വാസകോശപേശികളെ ബാധിക്കുന്നതുകൊണ്ട് ശ്വാസതടസം എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. വെള്ളിക്കെട്ടന്‍റെ വിഷം ലോകത്തിലെ ഏറ്റവും വിഷമുള്ള പത്തു പാന്പുകളുടെ പട്ടികയിൽ ഒന്നാണെന്ന് അറിയുന്പോഴാണ് ഇതിന്‍റെ ഗാംഭീര്യം മനസിലാകുന്നത്. വെള്ളിക്കെട്ടൻ കടിച്ചാൽ സാധാരണയായി മുറിപ്പാട് കാണാൻ വിഷമമാണ്. മാത്രമല്ല ഒട്ടും വേദന അനുഭവപ്പെടുകയുമില്ല. നേരേമറിച്ച് ഈ പാന്പ് കടിച്ചാൽ കഠിനമായ വയറുവേദനയും ഛർദിയും വയറിളക്കവുമാണ് സാധാരണ കാണുന്നത്. അണലിവിഷം അണലിവിഷം രക്തത്തെയും മറ്റു ശരീര കോശങ്ങളെയുമാണ് കൂടുതലായി ബാധിക്കുന്നത്. അതിനാൽ അണലി കടിച്ചാൽ കടിച്ച ഭാഗത്ത് ആഴത്തിലുള്ള മുറിവ് കാണാം. മാത്രമല്ല, കഠിനമായ വേദന (മറ്റു സർപ്പദംശനങ്ങളേക്കാൽ കൂടുതൽ), കാലിൽ നീര്, കടിയേറ്റ ഭാഗത്തിനു ചുറ്റും നീലനിറം, ഒടിയിൽ കഴല (inguinal lymph nodes) എന്നിവ കാണാം.…

Read More

അറിയാതെ ചവിട്ടിയാൽ, വേദനിപ്പിച്ചാൽ..! പാമ്പു കടിയും ആധുനിക ചികിത്സയും -1

  വൈവിധ്യമാർന്ന പാന്പിനങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ രാജ്യം. ബി.ഡി.ശർമ എന്ന ഹെർപറ്റോളജിസ്റ്റ് (പാന്പുകളെക്കുറിച്ചു പഠനം നടത്തുന്നവർ) നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 242 സ്പീഷീസുകളിൽപ്പെട്ട പാന്പുകളുണ്ടെന്നാണു പറയുന്നത്. അതിൽ 57 എണ്ണം വിഷം വഹിക്കുന്നവയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കേരളത്തിൽ 101 തരം പാന്പുകളുണ്ട്. അവയിൽ പത്തെണ്ണത്തിനു മാത്രമേ വിഷമുള്ളൂ. ഈ പത്തെണ്ണത്തിൽ അഞ്ചെണ്ണം കടൽപ്പാന്പുകളാണ്. ബാക്കി അഞ്ചെണ്ണം മാത്രമേ കേരളത്തിൽ കരയിൽ കാണുന്നുള്ളൂ. ഇവ അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, സൊ സ്കെയി ൽഡ് വൈപ്പർ, ഹംപ് നോസ്ഡ് വൈപ്പർ എന്നിവയാണ്. 1. അണലി ഇവയെ ചേനത്തണ്ടൻ, മഞ്ചെട്ടി എന്നെല്ലാം വിളിക്കും. ചേനയുടെ തണ്ടിനെ ഓർമിപ്പിക്കുംവിധത്തിലാണ് ഇതിന്‍റെ ശരീരം. പെരുന്പാന്പിന്‍റെ തൊലിയുമായി ഇതിന്‍റെ തൊലിക്ക് സാദൃശ്യമുണ്ട്. ഇതിന്‍റെ തല ത്രികോണാകൃതിയിലായിരിക്കും. 2. മൂർഖൻ ഇതിന്‍റെ ശരീരം ചേരയുടെ ശരീരംപോലെ ആയിരിക്കും. പക്ഷേ പത്തിയുള്ളതുകൊണ്ട് ഇതിനെ വേഗം തിരിച്ചറിയാം.. 3.…

Read More