മൈഗ്രേൻ കുത്തിപ്പൊക്കുന്നവർ!രോഗം വരുത്തുന്ന സാഹചര്യങ്ങളും ചികിത്സയും…

ക്ലാസിക്കൽ മൈഗ്രേൻ ശിരസിന്‍റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്.തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല. അതിനാൽ അതിനെ കോമണ്‍ മൈഗ്രേൻ എന്നു പറയുന്നു. ശരീരത്തിന്‍റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ. രോഗം വരുത്തുന്ന സാഹചര്യങ്ങൾ വെയിൽകൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോണ്‍ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള…

Read More

കുടുംബങ്ങളും മാറുകയാണ്..! കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ…

കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. അപ്രതീക്ഷമായി കടന്നുവന്ന ഈ മഹാമാരി ലോകത്തിന്‍റെ മാനസിക സാമൂഹിക സാന്പത്തിക രാഷ്്ട്രീയ തുലനാവസ്ഥയെ കുറച്ചൊന്നുമല്ല തകിടം മറിച്ചത്. ഈ കാലയളവിൽ കേട്ടുവരുന്ന ആത്മഹത്യകൾ കോവിഡ്കാലത്തെ മാനസിക അസന്തുലിതാവസ്ഥയിലേക്കാണു വിരൽചൂണ്ടുന്നത്. ഈ കാലയളവിൽ ജോലിക്കു പോകാൻ കഴിയാതെ വരുമാനം നിലച്ച അവസ്ഥ. ഇനി മുന്നോട്ട് എങ്ങനെയാവും നമ്മുടെ ജീവിതമെന്നു വ്യാകുലപ്പെടുന്നവരും ഭാവിയിലെ തൊഴിൽ സാധ്യതകളെപ്പറ്റിയും നഷ്ടപ്പെട്ട ജോലിയെക്കുറിച്ചുമെല്ലാം ആശങ്കപ്പെടുന്നവരും നിരവധി. കുടുംബങ്ങളും മാറുകയാണ്… ഈ കോവിഡ് കാലത്ത്, കുട്ടികൾക്കു കൂട്ടുകൂടി കളിക്കാനും കൂട്ടുകാരോടോ അധ്യാപകരോടോ നേരിട്ടു സംവദിക്കാനുമൊക്കെയുള്ള സാഹചര്യങ്ങൾ പരിമിതം. എന്നാൽ കുടുംബാംഗങ്ങൾക്കു പരസ്പരം കാണുന്നതിനും ഇടപെടുന്നതിനുമുള്ള സാഹചര്യം വർധിക്കുന്നുമുണ്ട്. ഈ സാഹചര്യം ചില കുടുംബങ്ങളിൽ നല്ല മാറ്റങ്ങളായി വരുന്പോൾ മറ്റു ചില കുടുംബങ്ങളിൽ വിപരീതമായാണു മാറുക. പ്രത്യേകിച്ച് മുൻപൊക്കെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കാതിരുന്ന…

Read More

മഴക്കാലരോഗങ്ങൾക്കു പിടികൊടുക്കാതെ നോക്കാം

വയറിളക്കരോഗങ്ങളാണ് മഴക്കാല രോഗങ്ങളിൽ മറ്റൊന്ന്. ചില സ്ഥലങ്ങളിൽ ടൈഫോയ്ഡും മഞ്ഞപ്പിത്തവുംകൂടി പടർന്നുപിടിക്കാറുണ്ട്. മഴക്കാലത്ത് രോഗങ്ങൾ ഉണ്ടായി അസ്വസ്ഥതകൾ അനുഭവിച്ച് വീടിനുള്ളിൽതന്നെ കഴിയുന്നതിനേക്കാൾ നല്ലത് മഴക്കാലരോഗങ്ങൾ വരാതെ നോക്കുകയാണ്. കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ തടയുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വീടിനു പരിസരത്ത് കല്ലുപ്പ് വിതറുന്നത് നല്ലതാണ്. ഉപ്പുലായനിയിൽ കൊതുകുകൾക്ക് വളരാൻ കഴിയില്ല. ക്ലോസറ്റുക, വാഷ്ബേസിനുകൾ എന്നിവയിലും ഉപ്പ് ഇടുന്നതു നല്ലതാണ്. ചൂടുവെള്ളം കുടിക്കാം മുഴുകൈ ഷർട്ടും പാന്‍റ്സും ധരിക്കുക. വസ്ത്രങ്ങൾ ഇസ്തിരിയിട്ടതിനുശേഷം മാത്രം ഉപയോഗിക്കുക. ചൂടുള്ള ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. മഴകൊണ്ടാലും കുളികഴിഞ്ഞ ഉടനെയും ചൂടുവെള്ളം കുടിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ആഹാരം കഴിക്കുന്നതിനു മുന്പ് കൈകൾ സോപ്പുപയോഗിച്ചു കഴുകണം. കക്കൂസിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ ഒരു തൂവാല കരുതണം. ഇടയ്ക്കിടെ ഈ തൂവാല ഉപ്പുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുക്കുക. ആഹാരത്തോടൊപ്പം…

Read More

മഴക്കാലരോഗങ്ങൾ; ജലദോഷം, അണുബാധ, ആസ്ത്മ… കരുതിയിരിക്കാം

മഴക്കാലം എത്തിയിരിക്കുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഈ കൊല്ലം കേരളത്തിൽ മഴക്കാലം എത്താൻ വൈകിയിരിക്കുകയാണ്. എന്നാലും പല ഭാഗങ്ങളിലും പലപ്പോഴായി കനത്ത മഴ പെയ്യുന്നതായും അറിയുന്നുണ്ട്. ഇടയ്ക്കിടെ ചുവന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള അലർട്ടുകളുടെ പ്രഖ്യാപനങ്ങളും വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മഴക്കാലമാകുന്നതോടെ അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്നു മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. മഴക്കാലം വരുന്നതിനുമുൻപുണ്ടായിരുന്ന ചൂടിൽനിന്നു തണുപ്പിലേക്കുള്ള മാറ്റം, ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നതാണ്. വായുവിലൂടെയും വെള്ളത്തിലൂടെയും ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും. ചർമത്തിനു വരൾച്ച അന്തരീക്ഷത്തിലെ ഉയർന്ന താപനില വളരെ താഴ്ന്ന നിലയിലേക്കു പോകുന്നതിന്‍റെ ഫലമായി അന്തരീക്ഷത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്‍റെ ഫലമായി നമ്മുടെയെല്ലാം ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഒരുപാട് പേരിൽ ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ചുമ തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്. വിട്ടുമാറാത്ത ജലദോഷം അനുഭവിക്കുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകുന്നതുമാണ്.…

Read More

ആരോഗ്യജീവിതം! മാസ്ക് ധരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കുന്ന മാസ്ക് ശരിയായ രീതിയിലല്ല ധരിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാവുക.മാസ്ക് ഉപയോഗിക്കുന്നതിനു മുന്പും പിൻപും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ (70 ശതമാനം ആൽക്കഹോൾ അടങ്ങിയത്) ഉപയോഗിച്ച് ഇരുപതു സെക്കൻഡ് ശുചിയാക്കേണ്ടതാണ്. മൂക്കു വായും മൂടുന്ന വിധമായിരിക്കണം മാസ്ക് ധരിക്കേണ്ടത്. മാസ്ക് ധരിച്ചശേഷം ഒരു കാരണവശാലും കൈകൾ കൊണ്ട് മാസ്ക് സ്പർശിക്കരുത്. മാസ്ക് ഇടയ്ക്കിടെ താഴ്ത്തിയതിനു ശേഷം സംസാരിക്കുകയും പിന്നീട് തിരിച്ചുവച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാസ്കിൽ ഘടിപ്പിച്ചിരിക്കുന്ന വള്ളിയിൽ പിടിച്ചുവേണം മാസ്ക് ഉൗരി മാറ്റേണ്ടത്. ഉപയോഗിച്ച മാസ്ക് പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് രോഗവ്യാപനത്തിനു കാരണമാകും. അതിനാൽ ഉപയോഗിച്ച മാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയിൽ(ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ് സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡർ)15-20 മിനിറ്റ് മുക്കിവച്ചതിനു ശേഷം കത്തിക്കുകയോ സുരക്ഷിതമായി നിർമാർജനം ചെയ്യുകയോ വേണം. തുണിമാസ്കുകൾ 0.5 ശതമാനം ബ്ലീച്ചിംഗ് പൗഡർ…

Read More

പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണം! ഇക്കര്യങ്ങള്‍ ശ്രദ്ധിക്കുക…

കോഴിക്കോട്: മഴക്കാല ആരംഭത്തോടുകൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി .ജയശ്രി അറിയിച്ചു. മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും മറ്റു വൈറല്‍ പനികളും പിടിപെടാന്‍ സാധ്യതകൂടുതലാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആഹാരശുചിത്വവും വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. വ്യക്തിശുചിത്വം കൈകള്‍സോപ്പ് ഉപയോഗിച്ച് ഇടക്കിടയ്ക്ക് കഴുകണം, നഖങ്ങള്‍ വെട്ടിവൃത്തിയായി സൂക്ഷിക്കണം, മലമൂത്രവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം. ആഹാരശുചിത്വം തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, ആഹാരപദാര്‍ത്ഥങ്ങള്‍ പ്രാണി കടക്കാത്ത വിധം മൂടിവയ്ക്കുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കെതിരെ താഴെ പറയുന്ന മുന്‍കരുതലുകൾ സ്വീകരിക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, മലമൂത്രവിസര്‍ജ്ജനത്തിനുശേഷം…

Read More

പുകവലിക്കാർക്ക് കൊറോണ ഒരു മരണമണിയോ? കൊറോണയും(കോവിഡ് 19) പുകവലിയുമായി എന്താണ് ബന്ധം?

മേയ് 31 പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുകയാണ്. പുകയില ഉപയോഗിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിന് മൊത്തമായും ഉണ്ടാകുന്ന നാശനഷ്ടങ്ങളെ പറ്റി അവരെ ബോധവാന്മാരാക്കുന്നതിനും പുകയില ഉപയോഗം നിർത്താൻ അവരെ പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് ഇത് ആചരിക്കുന്നത്. പുകവലിക്കുന്നവർ സ്വന്തം വീട്ടിലും, ജോലി സ്ഥലത്തും പൊതു സ്ഥലത്തും ഉള്ളവരെ പുകയില ജന്യ രോഗങ്ങളിലേക്ക് തള്ളി വിടുന്നു – പരോക്ഷ പുകവലി. അതിനാൽ പുകവലി സമൂഹത്തോട് നടത്തുന്ന ഒരു വെല്ലുവിളിയായി കണക്കാക്കണം. നമുക്ക് പേരറിയാവുന്ന മിക്ക രോഗങ്ങൾക്കും കാരണം പുകയില പുക നേരിട്ടോ അല്ലാതെയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതാണ്. കൊറോണയും(കോവിഡ് 19) പുകവലിയുമായി എന്താണ് ബന്ധം? കോറോണ മരണ നിരക്ക് കൂടുന്നതും കോറോണ ബാധ പടരുന്നതും പ്രധാനമായി ഇമ്മ്യൂണിറ്റി കുറവുള്ളവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ, ഹൃദ്രോഗം ഉള്ളവർ, പ്രമേഹരോഗികൾ എന്നിവരിലാണ്. കോറോണ പ്രതിരോധം മനസിലാക്കാൻ…

Read More

പൂരിതകൊഴുപ്പിന്‍റെ അളവു കുറഞ്ഞ കടൽ വിഭവം! മീൻ കഴിക്കാം; മിതമായി; ഗുണങ്ങള്‍ നിരവധി…

പൂരിതകൊഴുപ്പിന്‍റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദം. ഹൃദയാരോഗ്യത്തിന് ഉത്തമം കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്‍റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലി ന്‍റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയിൽ രണ്ട്്് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ.രക്തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻ കഴിക്കുന്നതു ശീലമാക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായക മെന്നു ഗവേഷകർ. കാൻസർ സാധ്യത കുറയ്ക്കുന്നു *മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ്…

Read More

പനി അവഗണിക്കരുത്! പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, സ്വയം ചികിത്സ അപകടം; പനിവന്നാൽ ചെയ്യേണ്ടത്…

പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടം.. പനിവന്നാൽ ഗുരുതരമായ ലക്ഷണങ്ങൾ *ഉയർന്ന താപനിലയും ജന്നിയും *വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം *കറുത്ത നിറത്തിലുള്ള മലം. *ഛർദിലിൽ രക്തമയം *മഞ്ഞപ്പിത്തത്തിന്‍റെലക്ഷണങ്ങൾ *മൂത്രത്തിന്‍റെ അളവുകുറയുക *പനിയോടൊപ്പം ശ്വാസംമുൽ *പനിയും സുബോധമില്ലാത്ത സംസാരവും *പനിയോടൊപ്പം നെഞ്ചുവേദന *വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ *ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ *പനിക്കുശേഷം അതിയായ ക്ഷീണം *പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും പനിവന്നാൽ ചെയ്യേണ്ടത് *വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം) *ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക. *പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്. *പനി…

Read More

ഉപവാസത്തിലൂടെ ശുദ്ധീകരണം ശരീരത്തിനും മനസിനും; ഉപവാസത്തിനു ശേഷം ഈന്തപ്പഴം കഴിച്ചാൽ; ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്ന രീതികളെക്കുറിച്ചറിയാം….

ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്‍റെ ഫലമാണു നല്കുന്നത് ( purification, cleancing effect). ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ആമാശയവ്യവസ്ഥ ഏതാനും മണിക്കൂറുകൾ പരിപൂർണ വിശ്രമത്തിലായിരിക്കും. ഫലമോ ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരിൽ ആയുർദൈർഘ്യം കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഞ്ഞി, പഴച്ചാർ, പഴങ്ങൾ ഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയവയാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധം. വളരെ പെട്ടെന്നു ദഹിക്കും. ആന്‍റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമു ള്ള ഇത്തരം വിഭവങ്ങൾ ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെ പെട്ടെന്നു ശരീരത്തിന് ഉൗർജം തിരിച്ചുകിട്ടാൻ സഹായകം. ഇത്തരം ഭക്ഷണം കുടലിന്‍റെ ആരോഗ്യത്തിനും ഗുണപ്രദം. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോൾ എന്നാൽ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുന്പ് കണ്‍സൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ…

Read More