ഭർത്താവ് പ്രസവമെടുത്തു: കുഞ്ഞ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചെറുതോണി: ഭര്‍ത്താവ് വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വാഴത്തോപ്പ് പഞ്ചായത്തിൽ മണിയാറൻകുടി- ആനക്കൊമ്പന്‍ ചാലക്കരപുത്തന്‍വീട്ടില്‍ ജോണ്‍സന്‍റെ ഭാര്യ വിജി (45) യെയാണ് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജി ഗര്‍ഭിണിയാണെന്നറിഞ്ഞിരുന്ന വാർഡിലെ ആശാ പ്രവർത്തക ഇവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാൻ ഇവർ കൂട്ടാക്കിയിരുന്നില്ല. ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തി. വിജിയുടെ പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും ഭർത്താവ് പറഞ്ഞു. രക്തസ്രാവം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിജിയെ ആശുപ്രതിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ അനുസരിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥര്‍ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ബലമായി വിജിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതു കൂടാതെ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവരുടെ പ്രസവവും ഇയാള്‍ തന്നെയാണെടുത്തതെന്ന് പറയുന്നു. കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിട്ടില്ല. സമീപവാസികളുമായി ഇവര്‍ കൂടുതല്‍…

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; മലയാളി യൂട്യൂബർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

കോഴിക്കോട്: ധർമസ്ഥല വെളിപ്പെടുത്തൽ കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ബൽത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെത്തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്. അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പോലീസിന്‍റെ സംരക്ഷണയിലാകും എസ്ഐടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും മനാഫ് പറഞ്ഞു. മതസ്പർധ ആരോപിച്ച് ഉഡുപ്പി പോലീസ് തനിക്കെതിരേ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കി. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും. കൈവശമുള്ള തെളിവുകൾ എസ്ഐടിക്ക് സമർപ്പിക്കുമെന്നും മനാഫ് പറഞ്ഞു. ധർമസ്ഥലയിൽ ഒരുപാട്…

Read More

നാലാമോണത്തെ ആവേശത്തിലാറാടിക്കാൻ തൃശൂരിൽ ഇന്നു പുലിക്കളി

തൃശൂർ: നാലാമോണനാളായ ഇന്നു നഗരത്തെ ആവേശത്തിലാറാടിക്കാന്‍ പുലികൾ ഇറങ്ങും. ഇന്നുച്ചയോടെ ഒന്പതു സംഘങ്ങളാണു മടവിട്ടിറങ്ങുക. വിയ്യൂർ യുവജനസംഘം, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാൽ പുലിക്കളി സമാജം, പാട്ടുരായ്ക്കൽ ദേശം കായികസാംസ്കാരിക സമിതി, വെളിയന്നൂർ ദേശം പുലിക്കളി സമാജം, കുട്ടൻകുളങ്ങര എന്നിവയാണ് ഒന്നിനൊന്നു മികച്ച പുലികളുമായി സ്വരാജ് റൗണ്ട് കീഴടക്കുക. പുലിയിറക്കത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രിയോടെ തുടങ്ങി. നിശ്ചല ദൃശ്യങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്. ഇക്കുറി പുലിക്കളിക്ക് അന്പതുലക്ഷം രൂപയുടെ ഇൻഷ്വറൻസും കോർപറേഷൻ ഒരുക്കിയിട്ടുണ്ട്. പുലിവരയ്ക്കും ചമയപ്രദർശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു ട്രോഫിയും കാഷ് പ്രൈസും കോർപറേഷന്‍റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഇക്കുറിയുണ്ടാകും. ഉച്ചകഴിഞ്ഞു 4.30ന് സ്വരാജ് റൗണ്ടിൽ തെക്കേഗോപുര നടയ്ക്കു സമീപം വെളിയന്നൂർ ദേശം സംഘത്തിനു മന്ത്രിമാരും എംഎൽഎയും ചേർന്നു ഫ്ളാഗ്…

Read More

രാത്രി പത്തിനുശേഷം ഉച്ചത്തിൽ സംസാരവും പാട്ടും വേണ്ട; രാത്രിയാത്രയ്ക്ക് പുതിയ നിർദേശങ്ങളുമായി റെയിൽവേ

പരവൂർ (കൊല്ലം): രാത്രിയാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിനുശേഷം ട്രെയിനിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും. സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ റീൽസ് കണ്ടാലോ ഫോണിൽ സംസാരിച്ചാലോ പിടിവീഴും എന്ന കാര്യം ഉറപ്പ്. മാത്രമല്ല, പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്. പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്.1984 -ലെ റെയിൽവേ നിയമം 145-ാം വകുപ്പ് അനുസരിച്ച് അമിതശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകുകയാണു പതിവ്. അവഗണിച്ചാൽ 500 മുതൽ 1000 രൂപ വരെ…

Read More

കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ മതജാതി വര്‍ഗീയതയും വിഭജന രാഷ്ട്രീയവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മറികടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച കുറിപ്പിലാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കേരളീയ നവോഥാനത്തിന്‍റെ സാരഥ്യത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്‍റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു. ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ…

Read More

99 രൂപയ്ക്ക് ഷര്‍ട്ട്, ഓണം ഓഫര്‍ കേട്ട് ആളുകള്‍ പാഞ്ഞെത്തി; തിരക്കിൽ കടയുടെ ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഓണം ഓഫർ കൊടുത്ത കടയിലേക്ക് ആളുകളുടെ കൂട്ട ഇടി. കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്തെ വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ചതോടെ കട‍യിലേക്ക് ആളുകളുടെ ഒഴുക്ക് ആയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക് ഇരച്ചുകയറി. തിക്കിലും തിരക്കിലും ഗ്ലാസ് തകർന്ന് വീണ് പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി.

Read More

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു

കോതമംഗലം: കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് സി.സി. ശിവന്‍റെ ഭാര്യ ലീല (56) ആണ് മരിച്ചത്. മരക്കൊന്പിൽ പിടിച്ചുകിടന്ന മകളുടെ മകൻ അദ്വൈതിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരുവരും കണ്ണാടിക്കോട് കോഴിപ്പാറ തടയണയ്ക്കു സമീപം കുളിക്കുന്നതിനിടെ അദ്വൈത് ഒഴുക്കിൽപ്പെട്ടു. പിന്നാലെയെത്തി 200 മീറ്ററോളം താഴെ അദ്വൈതിനെ രക്ഷിച്ചു മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല വീണ്ടും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ 500 മീറ്ററോളം താഴെ ചാത്തക്കുളം ഭാഗത്തുനിന്ന് ലീലയുടെ മൃതദേഹം നാട്ടുകാർ കരയ്ക്കെടുത്തു. മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ നാട്ടുകാരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയായ പത്താം ക്ലാസ് വിദ്യാർഥി യു.എസ്. മുഹമ്മദ് ഫയാസ് രക്ഷിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ലീലയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം. മക്കൾ: ആര്യമോൾ,…

Read More

കേരളത്തിൽ ശിശുമരണനിരക്ക് യുഎസിനേക്കാള്‍ കുറവെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് ആയിര ത്തിൽ അഞ്ച് ആണെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരേയും മറ്റ് സഹപ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കേരളത്തിലെ നവജാത ശിശു മരണ നിരക്ക് നാലില്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണ് കേരളം നാലില്‍ എത്തിയത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്ക് ആറ് ആയിരുന്നു. 2023-ല്‍ 1,000 കുഞ്ഞുങ്ങളില്‍ അഞ്ചു മരണങ്ങള്‍ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത്…

Read More

താരിഫ് സംഘര്‍ഷം: യുഎന്‍ സമ്മേളനത്തില്‍ മോദി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുത്തേക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ പിഴ തീരുവ ചുമത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഇടംപിടിച്ചിരുന്നു. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎന്‍ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്‍റായശേഷം യുഎന്‍ സമ്മേളനത്തില്‍ ട്രംപിന്‍റെ ആദ്യ പ്രസംഗമായിരിക്കുമിത്. ഇസ്രായേല്‍, ചൈന, പാക്കിസ്ഥാന്‍,…

Read More

400 കിലോഗ്രാം ആർഡിഎക്സുമായി 34 മനുഷ്യബോംബുകൾ സജ്ജം: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തും; ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ

മുംബൈ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. മുംബൈ ട്രാഫിക് പോലീസിന്‍റെ വാട്സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർഡിഎക്സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്. മുംബൈയിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന്‍റെ സമാപനത്തിനി‌ടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ഗണേശോത്സവ റാലികൾക്കും മറ്റുപരിപാടികൾക്കും പോലീസ് സുരക്ഷ ശക്തമാക്കി. ലഷ്‍കർ ഇ ജിഹാദി എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നു.

Read More