ആകാശത്തു നിന്നും പണം പിന്‍വലിക്കാം! ഗിന്നസ് ബുക്കില്‍ ഇടംനേടിയ എടിഎം; ഒരുപക്ഷെ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ല…

ഖഞ്ചറാബ്: ഗ്രാമ-നഗര വ്യത്യാസമില്ലാതെ എടിഎം മെഷീനുകള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. നാട്ടിലെ പ്രധാന കവലകളിലെല്ലാം എടിഎമ്മുകള്‍ കാണാം. പണമിടപാടുകള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതാണ് എടിഎമ്മുകളുടെ ആവശ്യകതയെ ഇത്രമേല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മഞ്ഞുപെയ്യുന്ന മലമുകളില്‍ മേഘങ്ങളോട് സല്ലപിച്ച് ഒരു എടിഎം സ്ഥിതിചെയ്യുന്നുണ്ടെന്നു പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ല. എന്നാല്‍, സംഗതി സത്യമാണ് കേട്ടോ. മേഘങ്ങളെ വകഞ്ഞുമാറ്റി വേണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എമ്മിലേക്ക് എത്താന്‍.  ഇത്രയും ഉയരത്തില്‍ വൈദ്യുതിയില്ലാതെ ഈ എടിഎം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യമാണ് ജനങ്ങളുടെ മനസ്സില്‍ ഉയരുന്നത്. കൂടാതെ, ഈ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആളുകള്‍ക്ക് ഇത്ര താല്‍പ്പര്യം എന്തുകൊണ്ടാണെന്നും സംശയം തോന്നിയേക്കാം.  മഞ്ഞുമലകളിലാണ് ഈ എടിഎം സ്ഥിതി ചെയ്യുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ക്യാഷ് മെഷീന്‍ (എടിഎം) ചൈനയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഖഞ്ചറാബ് ചുരത്തിന്റെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തുനിന്നും വിദേശത്തുനിന്നും…

Read More

ഭാര്യയും മാതാപിതാക്കളും ആസാമിലാണ്, അവർ അതീവ ദാരിദ്യ്രത്തിലാ..! ജയിൽ മാറ്റം ആവശ്യപ്പെട്ട് ജിഷ കൊലക്കേസ് പ്രതി അമീറുൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പെരുന്പാവൂർ ജിഷ കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി അമീറുൾ ഇസ്ലാം സുപ്രീംകോടതിയിൽ. ജയിൽ മാറ്റിത്തരണമെന്ന അപേക്ഷയുമായാണ് പ്രതി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഭാര്യയും മാതാപിതാക്കളും ആസാമിലാണ്. മാതാപിതാക്കളുടെ സാഹചര്യം കണക്കിലെടുക്കണം. അവർ അതീവ ദാരിദ്യ്രത്തിലാണെന്നും പ്രതി പറയുന്നു. ഇക്കാരണത്താൽ എത്രയും വേഗം തന്നെ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് പ്രതിയുടെ ആവശ്യം. നിലവിൽ വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം ശിക്ഷയനുഭവിക്കുന്നത്. ജിഷയെ 2016 ഏപ്രിൽ 28നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് ജൂണ്‍ 16നാണ് പ്രതി അമീറുൾ ഇസ്ലാം തമിഴ്നാട്ടിൽ പിടിയിലാകുന്നത്.

Read More

കാഷ്മീരില്‍ ഏറ്റുമുട്ടല്‍! ഭീകരരുടെ വെടിയേറ്റിട്ടും ദൗത്യം തുടര്‍ന്ന് സൈന്യത്തിലെ നായ; രണ്ടുതവണ വെടിയേറ്റിട്ടും ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ചു

ശ്രീനഗര്‍: കാഷ്മീരില്‍ ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റ് സൈന്യത്തിലെ നായയ്ക്ക് ഗുരുതര പരിക്ക്. പ്രത്യേക പരിശീലനം ലഭിച്ച “സൂം’ എന്ന നായയെ സൈന്യത്തിന്‍റെ വെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ച് അവരെ ആക്രമിക്കുന്നതില്‍ പ്രാവീണ്യം നേടിയ നായയാണ് “സൂം’.  തിങ്കളാഴ്ച രാവിലെ അനന്ത്‌നാഗിലെ കൊക്കെര്‍നാഗില്‍ നടന്ന സൈനിക ഓപ്പറേഷനിടെയാണ് നായയ്ക്ക് വെടിയേറ്റത്. രണ്ടുതവണ വെടിയേറ്റിട്ടും ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ച് “സൂം’ അവരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ധീരസൈനികനായ “സൂം’ തന്‍റെ ദൗത്യം തുടരുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിരവധി സൈനികര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തെക്കന്‍ കാഷ്മീരിലെ നിരവധി സൈനിക ഓപ്പറേഷനുകളില്‍ സുരക്ഷാ സേനയുടെ സഹായിയാണ് “സൂം’. പ്രത്യേക പരിശീലനം ലഭിച്ച പ്രതിബദ്ധതയുള്ള നായയാണിതെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Read More

നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോയ്ക്ക് കൈയയച്ച് സഹായം; കെഎസ്ആർടിസിയോട്  സർക്കാരിന് ചിറ്റമ്മ നയം

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സഹായം അനുവദിക്കുന്നതിന് സർക്കാരിന്ഒരു മടിയുമില്ല. എന്നാൽ കെ എസ് ആർ ടി സി യ്ക്ക് സഹായം അനുവദിക്കുന്നതിന് വലിയ ബുദ്ധിമുട്ടും. കൊച്ചി മെട്രോയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് അമ്പതിനായിരം പേരാണെന്നാണ് കണക്ക്. ഒരു ദിവസത്തെനഷ്ടം 93 ലക്ഷം രൂപയാണെന്ന് 2020 – 21 – ലെ വരവ് -ചിലവ് കണക്കിൽ വ്യക്തമാക്കുന്നു. അതായത് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ ഒരാൾക്ക് ശരാശരി 186 രൂപ സർക്കാർ സഹായം നൽകി വരുന്നു. സാധാരണക്കാർ ഉൾപ്പെടെ യാത്ര ചെയ്യുന്ന കെ എസ് ആർ ടി സി ഒരു മാസം സർക്കാരിനോട് ആവശ്യപ്പെടുന്നത് 100 കോടി മാത്രമാണ്. കെഎസ് ആർ ടി സി യിൽ ദിനംപ്രതി യാത്ര ചെയ്യുന്നത് 18 ലക്ഷം മുതൽ 20 ലക്ഷം പേർ…

Read More

പത്തു വർഷം കഴിഞ്ഞ ആധാർ പുതുക്കാൻ നടപടി; തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും വേണം

തിരുവനന്തപുരം: പത്തു വർഷം മുന്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അഥോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ ആരംഭിച്ചു. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും. പുതുക്കൽ നിർബന്ധമാക്കി ഉത്തവിറക്കിയിട്ടില്ലെങ്കിലും ആളുകൾ തയാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണ് സൂചന. അക്ഷയ കേന്ദ്രങ്ങളിലെത്തിയോ ആധാർ അഥോറിറ്റിയുടെ വെബ്സൈറ്റിൽ കയറിയോ പുതുക്കാം. വിവരങ്ങൾക്ക് 1947 എന്ന നന്പരിൽ വിളിക്കുകയോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം. ആധാർ പുതുക്കുന്നതോടെ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാം. ആയിരം സർക്കാർ പദ്ധതികൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും സിം കാർഡ് ലഭിക്കാനും എളുപ്പം. വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ എളുപ്പത്തിൽ ലഭിക്കും. വായ്പാപേക്ഷകൾ എളുപ്പത്തിൽ തീർപ്പാക്കാൻ ബാങ്കുകൾക്ക് കഴിയും…

Read More

സന്ദീപ് വാര്യര്‍ക്കെതിരായ നടപടി;ബിജെപിയിൽ പൊട്ടിത്തെറി; കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പേജിൽ വാര്യർ അനുകൂലികളുടെ പൊങ്കാല 

സ്വന്തം ലേഖകന്‍കോഴിക്കോട്: സന്ദീപ് വാര്യർക്കെതിരായ നടപടിയില്‍ ബിജെപിയിൽ പൊട്ടിത്തെറി. സന്ദീപിനെതിരേ നടപടി എടുത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അമർഷമാണുള്ളത്. കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പേജിൽ വാര്യർ അനുകൂലികളുടെ പൊങ്കാല നിറയുകയാണ്. ബിജെപിയിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമെന്നാണ് അണികളുടെ അഭിപ്രായം. എന്തിന്‍റെ പേരിലാണെന്ന്…കെ. സുരേന്ദ്രനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നും സന്ദീപ് വാര്യരെ നീക്കിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിന്‍റെ നടപടി. സംഘടനാപരമായ നടപടി എന്തിന്‍റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. പടയൊരുക്കംപാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ പേരിലാണ് നടപടി. അതേസമയം കെ. സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാടാണ് സ്ഥാനത്തുനിന്നു നീക്കാൻ…

Read More

നീറുന്ന നിശബ്ദതയായിരുന്നു എവിടെയും! സങ്കടസ്മൃതികളിൽ നീറി അവർ വീണ്ടും ക്ലാസ് മുറികളിൽ; മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ വീണ്ടും തുറന്നു

സിജോ പൈനാടത്ത് മുളന്തുരുത്തി (കൊച്ചി): നീറുന്ന നിശബ്ദതയായിരുന്നു എവിടെയും!. ക്ലാസ് മുറികളും സ്റ്റാഫ് റൂമും സ്കൂൾ അങ്കണവും… നോവുകളുടെ നിഴലുകൾ പങ്കുവച്ച മൂകമായ ഭാഷ അവിടെയെല്ലാം സങ്കടവർത്തമാനങ്ങളായി. ദിവസങ്ങൾക്കു മുന്പു വരെ ക്ലാസ് മുറികളിൽ ഒപ്പമിരുന്നവർ, വിദ്യാലയമുറ്റത്തു കൂട്ടുകൂടി പുഞ്ചിരികളായവർ, അവർ ഇനിയില്ലെന്ന യാഥാർഥ്യത്തിലേക്കെത്താൻ എല്ലാവരും നന്നേ വിഷമിക്കുന്ന സങ്കടക്കാഴ്ചകൾ…!! കേരളത്തെയാകെയും നടുക്കിയ വടക്കാഞ്ചേരി ബസപകടത്തിൽ അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനും നഷ്ടമായ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ, ദാരുണസംഭവത്തിനുശേഷം ഇന്നലെയാണ് വീണ്ടും തുറന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളൊഴികെ മറ്റെല്ലാവരും ഇന്നലെ സ്കൂളിലെത്തി. പത്താം ക്ലാസിലെ മൂന്നും പന്ത്രണ്ടാം ക്ലാസിലെ രണ്ടും വിദ്യാർഥികളും ഒരു അധ്യാപകനുമാണ് അപകടത്തിൽ മരിച്ചത്. ഇരു ക്ലാസുകളിലേക്കും എത്തിയ മറ്റു വിദ്യാർഥികൾക്കു സങ്കടം നിയന്ത്രിക്കാനായില്ല. പലരുടെയും കണ്ണുകൾ നനഞ്ഞു, വാക്കുകൾ ഇടറി… ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരുടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. വിദ്യാർഥികൾക്കു…

Read More

പുലർച്ചെ കുളിക്കാൻ പോയ അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍(41) മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. നേരം ഏറെ വൈകിയിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.

Read More

മസാല ബോണ്ട്: ഇഡി നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ല; തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ വിധി ഇന്ന്

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും അന്വേഷണത്തെ ചോദ്യം ചെയ്ത് കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബഞ്ചാണ് വിധി പറയുന്നത്. കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്നാണ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മസാല ബോണ്ടുകള്‍ ഇറക്കിയതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി മുന്‍ ധനമന്ത്രിക്ക് സമന്‍സ് നല്‍കിയത്. ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ കോടതി ഇടപെടരുതെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാന്‍ നോട്ടീസ് അയച്ചപ്പോള്‍തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്‍റെ പേരില്‍ ഹര്‍ജിക്കാര്‍ക്ക്…

Read More

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിമർദിച്ചെന്ന്  യുവതി; കോവളത്ത് സംഭവിച്ചതിനെക്കുറിച്ച്  യുവതി പറയുന്നതിങ്ങനെ

ആലുവ: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയില്‍ ആലുവ സ്വദേശിനിയായ യുവതി ഇന്ന് തീരുമാനം അറിയിക്കും. ബന്ധുക്കളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോവളം പോലീസിനെ യുവതി അറിയിച്ചു.കഴിഞ്ഞ മാസം 14നാണ് പരാതിക്കിടയാക്കിയ സംഭവം കോവളത്ത് നടന്നത്. വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായെന്നും ഇരുവരും തമ്മില്‍ വാക്കേറ്റം നടപ്പോൾ എല്‍ദോസ് യുവതിയെ മര്‍ദിച്ചെന്നുമാണ് പരാതി. അധ്യാപികയായ യുവതി കോവളം പോലീസിന് കഴിഞ്ഞ ദിവസം പരാതി നൽകിയെങ്കിലും നടപടിയൊന്നും തൽക്കാലം വേണ്ടെന്നാണ് നിലപാട് എടുത്തിരിക്കുന്നത്. മറ്റു തീരുമാനങ്ങൾ ഇന്ന് അറിയിക്കാമെന്നാണ് പോലീസിനോട് പ്രതികരിച്ചിരിക്കുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിൽ കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. കമ്മീഷണര്‍ പരാതി കോവളം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയോ കോണ്‍ഗ്രസ് നേതൃത്വമോ തയാറായിട്ടില്ല.

Read More