‘വസ്ത്രം മാറിക്കൊണ്ടിരുന്നപ്പോൾ സംവിധായകൻ അനുവാദമില്ലാതെ അകത്തുവന്നു’: ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ശാലിനി പാണ്ഡേ

കരിയറിന്‍റെ തുടക്ക കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശാലിനി പാണ്ഡേ. കാരവാനില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്‍ ഉള്ളിലോക്ക് കയറിവന്നുവെന്നും താന്‍ ബഹളം വെച്ചെന്നും നടി . അദ്ദേഹം ഇറങ്ങി പോയതിനു ശേഷം താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പലരും പറഞ്ഞെന്നും നടിയുടെ വെളിപ്പെടുത്തൽ. ഒരഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു. ഞാന്‍ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ സംവിധായകന്‍ അകത്തേക്ക് കയറിവന്നു. അയാള്‍ അകത്തു വന്ന ഉടനെ ഞാന്‍ അലറി. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് 22 വയസായിരുന്നു. പിന്നീട് അയാള്‍ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്- ശാലിനി പറഞ്ഞു. നല്ല പുരുഷന്മാര്‍ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളത്. വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്‍ക്കൊപ്പവും…

Read More

പ്രണയ നായകൻ ഇനി ഓർമ: നടൻ രവി കുമാർ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്‍റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്‍റെ മികവ് തെളിയിച്ചു. 1974ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ആറാട്ട്, സിബിഐ 5…

Read More

സൗഹൃദത്തിന്‍റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് എനിക്കു താത്പര്യമില്ലെന്ന് ടെസ

പട്ടാളം എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്‍റെ അമ്മ അധികം പിന്തുണച്ചില്ല. സിനിമാ ലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകള്‍ ഒരുപാടായിരുന്നു. പെട്ടെന്ന് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു അമ്മയ്ക്ക്. സിനിമയിലെത്തിയാല്‍ നല്ല ആലോചനകള്‍ വരില്ല. കല്യാണം നടക്കില്ല എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ട് തേടിയെത്തിയ അവസരങ്ങള്‍ വേണ്ടെന്ന് വച്ചു. ഉടനെ വിവാഹവും നടന്നു. ഭര്‍ത്താവ് അനില്‍ ജോസഫ്. പിന്നീട് കുടുംബത്തിനായി സമയം മാറ്റി വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോള്‍ അവസരങ്ങള്‍ കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ടി. ഒരിക്കല്‍ മാറി നിന്നാല്‍ ആ സ്ഥാനത്തേക്ക് വരാന്‍ ഒരുപാട് അഭിനേതാക്കളുണ്ട്. ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി. ഞാനിവിടെയുണ്ടെന്ന് അറിയിച്ചു. സിനിമയുമായി ബന്ധമുള്ളവരുമായുള്ള സൗഹൃദത്തിന്‍റെ പേരിലും അവസരങ്ങള്‍ ലഭിക്കാറുണ്ട്. സുഹൃത്തുക്കള്‍ പറയാറുണ്ട്. നിനക്ക് ഒരുപാട് സംവിധായകരെ പരിചയമില്ലേ. ഇടയ്ക്ക് അവര്‍ക്ക് മെസേജ് അയക്കൂ എന്ന്. പക്ഷെ സൗഹൃദത്തിന്‍റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് എനിക്കു താത്പര്യമില്ല.…

Read More

പൂർണമായും ഡീ ഗ്ലാമറൈസ് ചെയ്തു; പക്ഷേ എനിക്ക് ആ സിനിമ പേര് വാങ്ങിത്തന്നു

സർഗം എന്ന സിനിമയിൽ എനിക്കും മേക്കപ്പുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ ഒന്നുമില്ല. എനിക്ക് മേക്കപ്പ്  ഇടുന്നില്ലേ, ലിപ്സ്റ്റിക് ഇടുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അതൊന്നും ഈ ക്യാരക്ട‌റിന് ആവശ്യമില്ലെന്ന് അവർ പറഞ്ഞു. സിനിമയുടെ സെക്കന്‍റ് ഹാഫ് എടുത്തപ്പോൾ മേക്കപ്പ് അല്ലേ വേണ്ടത് വാ എന്ന് അവർ പറഞ്ഞു. എന്നിട്ട് എനിക്ക് ഡാർക്ക് സർക്കിൾ കാണിക്കുന്ന മേക്കപ്പ് ചെയ്തു. ഞാൻ കരഞ്ഞു. പക്ഷെ ആ ക്യാരക്ടറിന് അത് ആവശ്യമായിരുന്നു. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാവരും ട്രെഡീഷൻ നോക്കുന്നവരാണ്. സിനിമയിൽ എന്‍റെ കൈ ഡ്രൈ ആയി കാണണം. എന്ത് മേക്കപ്പ് ചെയ്താലും അങ്ങനെയാകില്ല. കാരണം ഞാൻ ചെറുപ്പമാണ്. എന്‍റെ ചർമം തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സിനിമയിൽ ബ്ലഡ് സർക്കുലേഷനില്ലാത്ത കൈ പോലെയാണ് വേണ്ടത്. അതിനായി മുട്ടയുടെ വെള്ള രാവിലെ മുതൽ  കൈയിൽ  തേച്ച് പിടിപ്പിക്കും. വൈകുന്നേരമാണ് എന്‍റെ ഷോട്ട്. മേക്കപ്പൊന്നും ഇല്ലാതെ പൂർണമായും…

Read More

ഒടിടി പ്ലേറ്റ്ഫോമിലൂടെ പാരനോർമൽ പ്രൊജക്ട് എത്തുന്നു

ക്യാപ്റ്റരിയസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ചാക്കോ സ്കറിയ നിർമിച്ചു എസ്.എസ്. ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് ഹോറർ ചലച്ചിത്രമായ പാരനോർമൽ പ്രൊജക്റ്റ്‌ 14 ന് ഡബ്ള്യൂ എഫ് സി എൻ കോഡ് , ബിസിഐ നീറ്റ് തുടങ്ങിയ ഒടിടി പ്ലേറ്റ്ഫോമുകൾ വഴി റിലീസിനു എത്തുന്നു.    അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ കമ്പനി ആയ ഡാർക്ക്‌ വെബ് ഫിലിംസും വരാഹ ഫിലിംസും ആണ് സിനിമയുടെ ഡിസ്ട്രിബ്യൂഷൻ നടത്തുന്നത്. തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ സിനിമയിൽ പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഫിക്ഷനും ചില യഥാർഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.   സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി…

Read More

ഞങ്ങളുടേത് ഒരു ഡീസന്‍റ് മിഡിൽ ക്ലാസ് ഫാമിലിയായിരുന്നെന്ന് സാനിയ ഇയ്യപ്പൻ

ടെലിവിഷൻ ചാനലുകൾ സജീവമായതോടെ കേരളത്തിലും റിയാലിറ്റി ഷോകൾക്ക് പ്രിയമേറി. നൃത്തം, സംഗീതം, പാചകം, ഫാഷൻ, അഭിനയം എന്നിങ്ങളെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി റിയാലിറ്റി ഷോകൾ കേരളത്തിലെ വിവിധ ചാനലുകളിലായി നടക്കാറുണ്ട്. ഇന്ന് ലൈം ലൈറ്റിൽ പ്രശസ്തരായി നിൽക്കുന്ന പലരും റിയാലിറ്റി ഷോയിലൂടെ എത്തിയവരാണ്. അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായി നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് അടക്കമുള്ള ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു സാനി‌യ. ചിലതിൽ വിജയിയായിട്ടുമുണ്ട്. റിയാലിറ്റി ഷോകളുടെ ഭാഗമായാൽ ജീവിതം സുഖമാണെന്നാണ് അതിന് പിന്നിലെ യഥാർഥ കഥ അറിയാത്തവർ ഇപ്പോഴും കരുതിയിരിക്കുന്നതെന്നു സാനിയ ഇയ്യപ്പൻ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ. എന്‍റെ ഉള്ളിലുള്ള സ്ട്രംങ്ത്തിൽ ഏറ്റവും കൂടുതൽ വിശ്വാസം വച്ചിരുന്നത‍് എന്‍റെ അമ്മയാണ്. ഞാൻ വിചാരിച്ചതുപോലുള്ള…

Read More

മലയാളിയായ ആരാധ്യദേവി കേന്ദ്രകഥാപാത്രമാകുന്ന സാരി നാലിന്

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കി. മലയാളിയായ ആരാധ്യ ദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്‍റെ കഥയാണ് പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് സാരി എന്ന ചിത്രം പറയുന്നത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി എന്ന…

Read More

സ്റ്റൈലൻ സാധിക: വൈറലായി ചിത്രങ്ങൾ

സിനിമയിലും സീരിയലിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമൊക്കെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിന് പുറമേ ഉദ്ഘാടനങ്ങളും മോഡലിംഗുമൊക്കെ ചെയ്താണ് സാധിക ശ്രദ്ധേയാവുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍റര്‍നെറ്റില്‍ തരംഗമാവാനും നടിക്കു സാധിക്കാറുണ്ട്.  അത്തരത്തില്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ കിടിലന്‍ ഫോട്ടോസുമായിട്ടാണ് സാധിക എത്തിയിരിക്കുന്നത്. സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടാണ് സാധിക വേണുഗോപാല്‍ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്.  പട്ടുസാരി എന്ന പരമ്പരയാണ് സാധികയ്ക്ക് കൂടുതല്‍ പ്രശസ്തി നേടി കൊടുക്കുന്നത്. പിന്നീട് സീരിയലുകളിലെ വില്ലത്തി വേഷത്തിലും തിളങ്ങി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Read More

എന്നത്തെയും ഇഷ്ടനായിക ഉർവശി: ചെറുപ്പം മുതൽ ഹാർഡ് കോർ ഫാൻ ആണ്; മഞ്ജു പിള്ള

താൻ പൊടി ചേച്ചിയുടെ (ഉർവശി) ഹാർഡ് കോർ ഫാൻ ആണെന്ന് മഞ്ജു പിള്ള. ചെറുപ്പം മുതലേ അങ്ങനെയാണ്. അവർ ചെയ്യാത്ത റോളുകൾ ഇല്ല. എന്നെ ഒരു ദിവസം വിളിച്ചിരുന്നു. എന്‍റെ ഏതോ ഇന്‍റർവ്യൂ കണ്ടിട്ട് വിളിച്ചതാണ്. ഡീ പെണ്ണേ, നീ തിരുവനന്തപുരത്ത് ഉർവശി ഫാൻസ് അസോസിയേഷൻ തുടങ്ങുമോ നീ എനിക്ക് ബാക്കിയുള്ളവരിൽ നിന്ന് അടി വാങ്ങിച്ച് തരുമോ എന്ന് ചോദിച്ചു. എന്‍റെ എന്നത്തെയും ഇഷ്ടനായിക ഉർവശിയാണ്. അത് എവിടെയും ഞാൻ പറയും. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ന്  മഞ്ജു പിള്ള

Read More

ശ്രുതി ഹാസൻ പുതിയ പ്രണയത്തിലോ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കരിയറിലെ തുടക്ക കാലം മുതൽ ഗോസിപ്പുകൾ തുടർച്ചയായി കേൾക്കുന്ന നടിയാണ് കമൽഹാസന്‍റെ മകൾ ശ്രുതി ഹാസൻ. എന്നാൽ നടി ഇതൊന്നും കാര്യമാക്കാറില്ല. തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ സജീവമെങ്കിലും മുംബൈയിലാണ് ശ്രുതി താമസം. ഏറെക്കാലമായി ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി. അടുത്തിടെയാണ് ഇരുവരും ബ്രേക്കപ്പായത്. താൻ ഇപ്പോൾ സിംഗിളാണെന്ന് സോഷ്യൽ മീഡിയയിലൂടെ ശ്രുതി വ്യക്തമാക്കുകയും ചെയ്തു. നടി വീണ്ടും പ്രണയത്തിലായോ എന്നാണിപ്പോൾ ആരാധകരുടെ ചോദ്യം. മറ്റൊരു യുവാവിനൊപ്പമുള്ള ശ്രുതിയുടെ ഫോട്ടോയാണ് ചോദ്യങ്ങൾക്ക് കാരണം. റെഡിറ്റിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. 2024 മാർച്ച് മാസത്തോടെയാണ് ശ്രുതിയും ശന്തനു ഹസാരികയും അകന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ രമ്യമായി പിരിയുകയായിരുന്നെന്ന് ഇവരുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ രണ്ട് പേരും അൺ ഫോളോയും ചെയ്തിട്ടുണ്ട്. ശ്രുതിക്കൊപ്പമുള്ള പുതിയ യുവാവിനെക്കുറിച്ച് പല കമന്‍റുകളും വരുന്നുണ്ട്. കാമുകന്മാരെ തെരഞ്ഞെടുക്കുന്നതിൽ ശ്രുതിയുടെ…

Read More