യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.ജോണി ആന്‍റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പംഅൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമഎഴുതിയ വരികൾക്ക് രാജേഷ്…

Read More

ജനപ്രീതിയിൽ സാമന്ത ഒന്നാമത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ പട്ടികയില്‍ സര്‍പ്രൈസായി തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.ഒരിടവേളയ്‍ക്കുശേഷമാണ് ഓര്‍മാക്സ് പട്ടിക പുറത്തുവിടുന്നത്. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ദീപികയെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ഈ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. ജനപ്രിയ നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തു മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ്…

Read More

ഏഴിമലയുടെ ദൃശ്യഭംഗിയും കവ്വായിയിലെ കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പും: പയ്യന്നൂരുകാരെ വെള്ളിത്തിരയിലെത്തിച്ച സിനിമ

നാട്ടുകാരെ വെള്ളിത്തിരയിലെത്തിക്കാൻ നവാഗത സംവിധായകനായ ഷിജു പീറ്ററിന്‍റെ സിനിമ റോമ. 6 ശ്രദ്ധേയമാകുന്നു. സിനിമയില്‍ മുഖം കാണിക്കാനായി വര്‍ഷങ്ങളോളം കാത്തിരുന്ന പയ്യന്നൂരും പരിസരങ്ങളിലുമുള്ള നാല്‍പതോളം കലാകാരൻ‌മാരെ അണിനിരത്തിയാണ് സിനിമ പ്രദർശനത്തിനെത്തിയത്. സിനിമയുടെ രചനയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചതും സംവിധായകനാണ്. രണ്ടു വർഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഈ സിനിമ. 12 ദിവസങ്ങൾ കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഏഴിമലയുടെ ദൃശ്യഭംഗിയും കവ്വായിയിലെ കണ്ടല്‍ സമൃദ്ധിയുടെ പച്ചപ്പും ആകര്‍ഷണീയതയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് സിനിമയിലുള്ളത്. എരഞ്ഞോളിക്കാരന്‍റെ രചനയില്‍ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകന്‍ പി.ജയചന്ദ്രന്‍ പാടിയ അവസാന സിനിമാഗാനമുള്‍പ്പെടെയുള്ള ശ്രദ്ധേയമായ ഗാനങ്ങള്‍ ചിത്രത്തിന്‍റെ ആത്മാവായും മാറി. ആദ്യം പയ്യന്നൂരിൽ മാത്രമായി റിലീസ് ചെയ്ത ചിത്രം കേരളമൊട്ടാകെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ചിത്രം റിലീസ് ചെയ്തത് ഒരു പരീക്ഷണമെന്ന രീതിയിലായിരുന്നു. കലാകാരന്മാരെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പയ്യന്നൂരിൽ സിനിമ വൻ വിജയമായിരിക്കുകയാണ്. ക്രിസ്തീയ…

Read More

ക്ലാസിക് ലുക്കിൽ സംയുക്ത: സാമന്തയെപ്പോലുണ്ടെന്ന് ആരാധകർ

തീവണ്ടി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായ സംയുക്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സേജ് ഗ്രീന്‍ ഔട്ട്ഫിറ്റില്‍ ക്ലാസിക് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സേജ് ഗ്രീൻ അസിമെട്രിക് ടോപ്പും സ്കർട്ട് കോ- ഓര്‍ഡ് സെറ്റും ധരിച്ചാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. നിരവധി പേരാണ് താരത്തിന്‍റെ ലുക്കിന് കമന്‍റുകള്‍ കുറിക്കുന്നത്. ചിത്രങ്ങളില്‍ തെന്നിന്ത്യന്‍ താരം സാമന്തയുമായി സാമ്യം തോന്നുന്നു എന്നും കമന്‍റുകളുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Read More

മോഹൻലാൽ കൂടെ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധിക്കില്ല: ഡിസ്കോ രവീന്ദ്രൻ

സഹായിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണമെന്ന് ഡിസ്കോ രവീന്ദ്രന്‍. ‘എല്ലാത്തിലും എന്നിലൊരു വിശ്വാസം മോഹന്‍ലാല്‍ തരുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി എനിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതിന് പിന്നിലെ പ്രധാന കാരണം അതാണ്. മോഹന്‍ലാല്‍ തരുന്ന പിന്തുണ നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്താണ്. എന്‍റെ കൂടെ ലാല്‍ ഇല്ലായിരുന്നെങ്കില്‍ എനിക്കൊണ്ട് ഒന്നും സാധിക്കിലായിരുന്നു. ഇതൊന്നും ചുമ്മാ പറയുന്നതല്ല. എനിക്ക് അത് വ്യക്തമായി അറിയാം. ഞങ്ങള്‍ക്ക് വലിയ രാശിയാണ്. ഒരുമിച്ച് ചെയ്യുന്നതെല്ലാം വിജയകരമായിട്ടുണ്ട്. യു എ ഇയുടെ നാഷണല്‍ ഡെ പാലക്കാട് ചെയ്ത് ഞങ്ങള്‍ വന്‍ വിജയമാക്കി. എന്നെ അദ്ദേഹം മനസിലാക്കി എന്നുള്ളതാണ് ഈ ബന്ധത്തിന് കാരണം. ഞാന്‍ അക്കാഡമിക്ക് ആയി നില്‍ക്കുന്നതില്‍ പുള്ളിക്ക് വലിയ സ്നേഹമുണ്ട്. അത് അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, എല്ലാവരോടും പറയുകയും ചെയ്യും. പുള്ളിക്ക് എല്ലാവരോടും സ്നേഹമാണ്. ഒരുപാട് കാര്യങ്ങള്‍…

Read More

നാടന്‍ മീന്‍കറിയുമായി അഞ്ജു കുര്യന്‍: അഭിനയം മാത്രമല്ല പാചകത്തിലും വിദഗ്ധയെന്ന് ആരാധകർ

മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് അഞ്ജു കുര്യന്‍. 2013-ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്‍റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍ , കവി ഉദ്ദേശിച്ചത് , ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സാധാരണ മോഡലിംഗ്, യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു പാചക വീഡിയോയാ‌ണ് താരം പങ്കുവച്ചിരിക്കുന്നത്. സൺഡേ സ്പെഷ്യൽ മീൻ കറിയുമായാണ് അഞ്ജു എത്തിയിരിക്കുന്നത്. മീൻകറി വെയ്ക്കുന്നതു മാത്രമല്ല, വലയിട്ട് മീന്‍ പിടിക്കുന്നത് മുതല്‍ കറി ഉണ്ടാക്കിക്കഴിയുന്നത് വരെ അഞ്ജു വീഡിയോയിൽ കാണിക്കുന്നുണ്ട്. (വലയിട്ടു മീൻ പിടിക്കുന്നത് ഏതോ ഒരു യുവാവാണ്.) മീൻ വെട്ടി വൃത്തിയാക്കുന്നതും അഞ്ജു തന്നെയാണ്.…

Read More

ബോളിവുഡിലും ഹോളിവുഡിലും അഭിനയിക്കുന്നത് വലിയ പ്രയാസമുള്ള കാര്യങ്ങളല്ല: ഗായത്രി സുരേഷ്

ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മടിയാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ മനസിൽ സ്ഥാനം ഉറപ്പിക്കാനും ഗായത്രിക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാനും സഹോദരിയും ജനിച്ച നാൾമുതൽ അച്ഛന്‍റെയും അമ്മയുടെയും കൂടെയാണ്. ഒരു കാലം കഴിഞ്ഞാൽ നമ്മൾ അവിടുന്ന് പോകണമല്ലോ. സ്വയം ജീവിച്ച് പഠിക്കാനും ലോകം അറിയാനുമൊക്കെ പോണമല്ലോ. എല്ലാം പരീക്ഷിച്ചുനോക്കാൻ എനിക്കിഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ്. പക്ഷേ അത്രയും ചേരുന്ന ഒരാളെ കിട്ടിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു. നടക്കേണ്ട കാര്യങ്ങളൊക്കെ നടക്കേണ്ട സമയത്ത് നടക്കണമെന്നും ഇല്ലെങ്കിൽ ഫ്രസ്‌ട്രേഷൻസ് വരുമെന്നും അമ്മ പറയാറുണ്ട്. 26, 27 വയസുള്ളപ്പോൾ കല്യാണത്തെപ്പറ്റി അച്ഛൻ പറഞ്ഞിരുന്നു. ഇപ്പോൾ പറയുന്നില്ല. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ അതൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. ബോളിവുഡിലേക്ക് ഇവിടുന്ന്…

Read More

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയുമായി മദർ മേരി: ചിത്രീകരണം പൂർത്തിയായി

പ്രായയമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം മദർ മേരി വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ലാലി പി എമ്മാണ്. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആർ. വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്‌വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആർ. വാടിക്കൽ.…

Read More

എമ്പുരാന്‍ ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി, ഞാൻ എന്നും അങ്ങയുടെ ഫാന്‍ ബോയ്: രജനികാന്തിനോട് പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. എമ്പുരാന്‍ ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി. ട്രെയിലര്‍ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്നും വിലമതിക്കും സര്‍. വാക്കുകള്‍ പറഞ്ഞാല്‍ മതിയാകില്ല. എന്നും ഫാന്‍ ബോയ്… രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. ചെന്നൈയിലെ രജനികാന്തിന്‍റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയതും എമ്പുരാന്‍ ട്രെയിലര്‍ താരത്തെ കാണിച്ചതും. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയില്‍ തുടരുകയാണ് പൃഥ്വി. രാജമൗലി ചിത്രത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്താണ് താരം പ്രമോഷന് സജീവമായത്. എമ്പുരാന്‍ മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തുകയാണ്.

Read More

മമിത വീണ്ടും തമിഴിൽ: എത്തുന്നത് രാക്ഷസൻ ടീമിനൊപ്പം

മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം രാക്ഷസന്‍. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകനായത്. ഇപ്പോഴിതാ ഏഴു വര്‍ഷത്തിന് ശേഷം പുതിയ ചിത്രവുമായി ഈ കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യ ജ്യോതി ഫിലിംസിനുവേണ്ടി ടി.ജി. ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കൂടി ചിത്രത്തിലുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ വിഷ്ണു വിശാലിന്‍റെ നായികയായി എത്തുന്നത്. കൗതുകകരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് മമിതയുടെ പേരും പ്രഖ്യാപിച്ചിരിക്കുന്നത്. മമിത ബൈജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്‍റെ നായികയായ റിബല്‍, വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ടു…

Read More