‘ഒരു സെന്‍റി സീനിനെ എങ്ങനെ കോമഡിയാക്കാം എന്ന് തെളിയിച്ച മഹാനെ, നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ’: മമ്മൂട്ടിയെ അനുകരിച്ച അജുവിനെ ട്രോളി സുഹൃത്തുക്കൾ

മമ്മൂട്ടിയും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ചെത്തിയ ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം അജു വർഗീസ് അവതരിപ്പിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍റിംഗ്. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ട് അരുണ്‍ ചന്തു പങ്കുവച്ച വിഡിയോ ആണിത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് താരത്തെ ട്രോളാൻ വേണ്ടി വന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ അജുവിനെ എയറിലാക്കിയെന്ന് പറയാം. മമ്മൂട്ടിയുടെ അഭിനയമികവ് അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണ് അജു. ഫോൺ നോക്കിയാണ് അജു അഭിനയിക്കുന്നത്. അനുകരണത്തിന്‍റെ കഷ്ടപ്പാട് കണ്ട് പ്രേക്ഷകരൊന്നടങ്കം പൊട്ടിച്ചിരിക്കുകയാണിപ്പോൾ. ‘നമ്മൾ ചെയ്യുമ്പോ മാത്രം എന്താഡാ ശരി ആവാത്തെ?’14 വര്‍ഷങ്ങള്‍! എന്ന കുറിപ്പോടെയാണ് അരുൺ ചന്തു വീഡിയോ പങ്കുവച്ചത്. ‘ഞങ്ങളുടെ ചില പാതിരാ പരിശീലനരംഗങ്ങളിൽ നിന്നുള്ളതാണിത്. മമ്മൂക്കയുടെ ആവർത്തിക്കപ്പെടുന്ന അനശ്വര അഭിനയ മുഹൂർത്തങ്ങൾ നോക്കി അദ്ദേഹത്തിന്‍റെ മികവിന്റെ ഒരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ…

Read More

അതാണ് എന്‍റെ ശൈലി, സങ്കടപ്പെട്ടത് വെറും മൂന്നാഴ്ച മാത്രമെന്ന് ലിജോ ജോസ് പെല്ലിശേരി

കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത്. എന്‍റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചൻ സാറും രജനി സാറും സ്ക്രീനിൽ നിറഞ്ഞാടിയ സിനിമകളില്ലേ… കൈയടിച്ചും വിസലടിച്ചും തിയറ്ററിൽ ആസ്വദിച്ച സിനിമകൾ! മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്‍റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്‍റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽ പെടും. -ലിജോ ജോസ് പെല്ലിശേരി

Read More

പുത്തൻ ലുക്കിൽ നസ്രിയ; ചിത്രത്തിന് കടുത്ത വിമർശനം

പുതിയ ലുക്കിലെത്തിയ നസ്രിയ നസീമിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരമൊരു ലുക്കിൽ താരം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. വേറിട്ട ലുക്കിൽ താരത്തെ കണ്ടതിന്‍റെ ആഹ്ലാദം ആരാധകരും മറച്ചു വച്ചില്ല. പലരും അവരുടെ കൗതുകവും സന്തോഷവും കമന്‍റുകളായി രേഖപ്പെടുത്തി. പുതിയ ലുക്കിനെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.

Read More

ജനപ്രീതിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് തൃപ്തി ദിമ്രി

ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളുടെ പട്ടികയിൽ താഴേക്ക് തെന്നിമാറി സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും പ്രഭാസും. ആരാധകർ ഏറെയുള്ള ബോളിവുഡ് നടിമാരായ ആലിയ ഭട്ടിനെയും ദീപിക പദുകോണിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് നടി തൃപ്തി ദിമ്രി. ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണുള്ളത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ് 2024-ലെ ജനപ്രിയ താരം ആരെന്നുള്ള വെളിപ്പെടുത്തൽ. മൂന്ന് തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പെടെ പത്ത് അഭിനേതാക്കളാണ് പട്ടികയിലുള്ളത്. ദീപിക പദുകോണാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. ദി പെർഫക്ട് കപ്പിൾ ഹോളിവുഡ് എന്ന വെബ് സീരീസിലൂടെ ജനപ്രീതി നേടിയ ഇഷാൻ ഖട്ടറിനാണ് മൂന്നാം സ്ഥാനം. പട്ടികയിൽ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാനുള്ളത്. നാഗചൈതന്യയുടെ ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയാണ് അഞ്ചാം സ്ഥാനത്ത്. ‌ അനിമൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് തൃപ്തി ദിമ്രി. അനിമലിലെ പ്രകടത്തിന്…

Read More

മോയേ.. മോയേ… ഇത്തവണ ചമ്മിയത് സുരാജ്; കൈകൊടുക്കാതെ ഓടിപ്പോയി ഗ്രേസ് ആന്‍റണി;ട്രോളുമായി സോഷ്യൽ മീഡിയ

എക്‌സ്ട്രാ ഡീസന്‍റ് എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചിരിപടർത്തുന്നത്. സ്റ്റേജിലേക്ക് തിരക്കിട്ട് വരികയാണ് ഗ്രേസ് ആന്‍റണി. അപ്പോഴാണ് സ്റ്റേജിനു മുൻപിലായി ഇരിക്കുന്ന തന്‍റെ സഹപ്രവർത്തകരെ കണ്ടത്. തിരക്കിനിടയിലും പലർക്കും ഹസ്തദാനം നൽകിക്കൊണ്ടാണ് താരം കടന്നുപോകുന്നത്. എന്നാൽ കൂട്ടത്തിലിരുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ നടി കാണാഞ്ഞതാണോ അതോ കണ്ടിട്ടും തിരക്കായതിനാൽ ഓടിപ്പോയതാണോ, ഒന്നും അറിയില്ല, എന്തായാലും സുരാജ് കൈ കൊടുക്കാൻ വന്നത് ഗ്രേസ് കണ്ടില്ല. എന്നാൽ പെട്ടെന്ന്തന്നെ എന്തോ ഓർത്തപോലെ ഗ്രേസ് വേഗംതന്നെ പുറകിലേക്ക് വന്ന് സുരാജിന് കൈ കൊടുക്കുന്നു. എന്തായാലും ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ താരങ്ങൾ നൽകിയ കമന്‍റാണ് രസകരമായത്. ഇത് അങ്ങനെ ഒന്നുമല്ലടാ’ എന്ന സുരാജിന്‍റെ ഡയലോഗ് തന്നെ ഗ്രേസ് വീഡിയോക്ക് കമന്‍റ് ചെയ്തു. ഞാന്‍ മാത്രമല്ല…

Read More

പൂട്ട് വീണു… വിവാഹം ചിത്രങ്ങളുമായി കാളിദാസ് ജയറാം; തരുണീമയിയായി താരിണി

ദീർഘകാല പ്രണയ പാഫല്യത്തിനായിരുന്നു ഇന്ന് ഗുരുവായൂർ അന്പലനട സാക്ഷി ആയത്. നടൻ കാളിദാസ് ജയറാമും മോഡലുമായ താരിണിയും വിവാഹിതരായി. മൂന്നുവർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പ്രണയ സാഫല്യം. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ കാളിദാസ് തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘കൊളുത്ത് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. താരിണിയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി താരനിരതന്നെ ഇരുവർക്കും ആശംസകളേകാനായി എത്തിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡിംഗ് ചടങ്ങിന്‍റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ്…

Read More

സമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തെരഞ്ഞെടുക്കേണ്ടത്: ആശിഷ് വിദ്യാർഥി

രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോള്‍ ഒത്തിരി ട്രോളുകള്‍ കേള്‍ക്കേണ്ടതായി വന്നു. അന്നത് വലിയ വേദന നല്‍കി യെന്നതില്‍ സംശയമില്ല. എന്നാല്‍ ആളുകളുടെ അഭിപ്രായം എന്‍റെ ജീവിതത്തെ നിയന്ത്രിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആധികാരികമായി ജീവിക്കുക എന്നതാണ് പ്രധാനം. സമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തെരഞ്ഞെടുക്കേണ്ടത്. ഞാനും രൂപാലിയും തമ്മിലുള്ള യാത്ര മനോഹരമായി തുടങ്ങി. അവള്‍ എന്‍റെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സ്ഥിരതയുമൊക്കെ കൊണ്ടുവന്നു. പരസ്പര ബഹുമാനവും പങ്കാളിത്തവും ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്തു. ഒരു ക്യാന്‍വാസ് പോലെ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതാണ് ജീവിതം. എനിക്ക് കഴിയുന്നത്ര നിറങ്ങള്‍ കൊണ്ട് ആ ക്യാന്‍വാസ് നിറയ്ക്കാന്‍ ഞാൻ ശ്രമിക്കാറുണ്ട്. അഭിനയത്തോടായിരുന്നു എന്‍റെ ആദ്യ പ്രണയം. പക്ഷേ മറ്റ് പലതിലൂടെയും ആളുകളെ സ്വാധീനിക്കാന്‍ എനിക്ക് കഴിയുമെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വ്ളോഗിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, പാട്ടുപാടുക,…

Read More

മാംഗല്യം തന്തുനാനേന… ഗുരുവായൂർ അമ്പലനടയിൽ കാളിദാസിനും താരിണിക്കും പ്രണയസാഫല്യം

മൂന്നുവർഷത്തെ കാത്തിരിപ്പിന് പ്രണയ സാഫല്യം. നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി. ഞായർ രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്‍റെ വേഷം. പഞ്ചകച്ചം സ്റ്റൈലിലാണ് താരം മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിൽ താരിണിയും അതീവ സുന്ദരിയായിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡിംഗ് ചടങ്ങിന്‍റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Read More

പുഷ്പ റീലിസിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം

ഹൈദരാബാദ്: പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിന്‍റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി സൂപ്പർതാരം അല്ലു അർജുൻ. എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. താനും പുഷ്പയുടെ മുഴുവൻ ടീമും ഇരയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നു താരം പറഞ്ഞു. ‍ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അർജുൻ ധനസഹായം നൽകി. പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകൾ വഹിക്കുമെന്നും താരം വീഡിയോയിൽ പറഞ്ഞു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യുടെ കുടുംബത്തിനാണ് താരത്തിന്‍റെ സഹായം. സംഭവത്തിൽ അല്ലു അർജുനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരുന്നു.

Read More

കാത്തിരുന്ന ദിനം വന്നെത്തി: കാളിദാസ് ജയറാമിന്‍റെ വിവാഹം നാളെ ഗുരുവായൂരിൽ

ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്‍റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസിന്‍റെ വിവാഹം നാളെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടക്കും. രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിനുമുന്നിലെ മണ്ഡപത്തിലാണ് താലികെട്ട്. മോഡലായ തരിണി കലിംഗരായർ ആണ് വധു. പ്രമുഖ നടീനടന്മാർ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തും. കാളിദാസിന്‍റെ സഹോദരി മാളവിക ജയറാമിന്‍റെ വിവാഹവും ഇക്കഴിഞ്ഞ മേയിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണു നടന്നത്. ജയറാമിന്‍റെയും പാർവതിയുടെയും വിവാഹവും 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു.

Read More