12-12-24: കീർത്തി സുരേഷിന്‍റെ വിവാഹ ക്ഷണക്കത്ത് വൈറൽ; തിയതി ഉറപ്പിച്ചോയെന്ന് ആരാധകർ

നടി കീർത്തി സുരേഷ് വിവാഹിത ആകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സർപ്രൈസ് ആയിട്ടായിരുന്നു പുറത്ത് വന്നത്. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍റണി തട്ടിൽ ആണ് കീർത്തിയുടെ വരൻ. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്‍റെ മേധാവിയാണ് ആന്‍റണി. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസംബർ 12 നാണ് കത്തിൽ വിവാഹ തിയതി കൊടുത്തിരിക്കുന്നത്. “ഞങ്ങളുടെ മകള്‍ വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും. നിങ്ങളുടെ പ്രാർഥന ആത്മാർഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” കീര്‍ത്തിയുടെ മാതാപിതാക്കളായ ജി. സുരേഷ് കുമാറിന്‍റെയും മേനക സുരേഷ്…

Read More

കമൽ ഹാസന്‍റെ മകളെന്ന മേൽവിലാസവും അമിത ശ്രദ്ധയും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു: ശ്രുതി ഹാസൻ

ഇന്ത്യൻ സിനിമയിലെ മഹാനടനായ കമൽ ഹാസന്‍റെ മകളെന്ന മേൽവിലാസവും അമിത ശ്രദ്ധയും ചെറുപ്പത്തിൽ തനിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി നടിയും ഗായികയുമായ ശ്രുതി ഹാസൻ. മാതാപിതാക്കളുടെ ഉറച്ച നിലപാടും പിന്തുണയും സ്വതന്ത്രമായി ചിന്തിക്കാനും മുന്നേറാനും തനിക്ക് പ്രചോദനവും പിൻബലവും നൽകിയതായും ശ്രുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ, ഇന്ന് കമൽ ഹാസൻ ഇല്ലാത്ത ശ്രുതിയെക്കുറിച്ച് തനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലെന്നും അവർ പറഞ്ഞു. ചെറുപ്പത്തിൽ എന്നെ കാണുന്ന മാത്രയിൽ എല്ലാവരും അപ്പയെ കുറിച്ചാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഞാൻ ശ്രുതിയാണ്, എനിക്ക് എന്‍റേതായ വ്യക്തിത്വമില്ലേ എന്നൊക്കെയായിരുന്നു അപ്പോഴത്തെ ചിന്തകൾ. അതാ കമൽ ഹാസന്റെ മകൾ എന്ന് ആളുകൾ എന്നെ ചൂണ്ടി എപ്പോഴും പറയുമായിരുന്നു. ഇത് കേട്ടുകേട്ട് മടുത്തതോടെ, എന്നോട് കമൽ ഹാസന്‍റെ മകളാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരുന്നു അന്ന് എന്‍റെ മറുപടി. എന്‍റെ പിതാവിന്‍റെ പേര് രാമചന്ദ്രൻ എന്നാണ്’ എന്ന്…

Read More

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കും

ഹൈദരാബാദ്: പുഷ്പ 2വിന്‍റെ റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർതാരം അല്ലു അർജുനെതിരേ പോലീസ് കേസ് എടുക്കും. മരണമടഞ്ഞ രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പോലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റർ മാനേജ്‌മെന്‍റിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാമാനദണ്ഡങ്ങൾ തിയറ്റർ അതികൃധർ സ്വീകരിച്ചില്ല. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അല്ലു അർജുനോ തിയറ്റർ ഉടമകളോ പ്രതികരിച്ചിട്ടില്ല. അതേസമയം, മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന്‍ ശ്രീ തേജ് ഇപ്പോഴും ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read More

അല്ലു ചുമ്മാ തീ… പുഷ്പ 2: റിക്കാർഡുകൾ തിരുത്തി ആദ്യദിന കളക്ഷൻ

മുംബൈ: ലോകവ്യാപകമായി ഇന്നലെ റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ സിനിമയായ പുഷ്പ 2 ആദ്യദിന കളക്ഷനില്‍ റിക്കാർഡുകൾ മറികടന്നതായി റിപ്പോർട്ട്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം 175.1 കോടി രൂപ ചിത്രം നേടിയെന്നാണു വിവരം. ഏര്‍ളി പ്രീമിയര്‍ വരുമാനവും ചേര്‍ത്തുള്ള കണക്കാണിത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണിതെന്നു പറയുന്നു. സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തിയ പുഷ്പ 2 ദ റൂള്‍ അഞ്ച് ഭാഷകളിലാണ് ഇറങ്ങിയത്. ഇതില്‍ തെലുങ്കിലാണ് കൂടിയ കളക്ഷന്‍ 95.1 കോടി. ഹിന്ദി പതിപ്പിന്‍റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. തമിഴില്‍നിന്ന് ആദ്യ ദിനം 7 കോടിയും മലയാളത്തില്‍നിന്ന് 5 കോടിയും കന്നട പതിപ്പില്‍നിന്ന് ഒരു കോടിയും പുഷ്പ നേട്ടമുണ്ടാക്കി.

Read More

ചത്തുകഴിഞ്ഞാൽ നമുക്കുള്ളതൊക്കെ ആർക്കാ? വഴിയെ പോകുന്നവർക്ക് ആണോ? നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ; മല്ലിക സുകുമാരൻ

ഈയടുത്ത കാലത്ത് ഒരാൾ എന്നോട് ചോദിച്ചു, ചേച്ചീ സ്വത്ത് ഭാഗമൊന്നും വച്ചില്ലേന്ന്. ഞാൻ ചോദിച്ചു ഭാഗമോയെന്ന്. അപ്പോൾ ആ വ്യക്തി പറയുകയാണ് ഭാഗം വയ്ക്കാത്തതിനാൽ പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് രണ്ട് പിള്ളേരേ ഉള്ളൂ. ഞാൻ അവരുടെയടുത്തുനിന്ന് ഇങ്ങോട്ടേ വാങ്ങിക്കാറുള്ളൂ. എന്‍റെ കൈയിൽ നിന്ന് അവർ ഇതുവരെ ഒന്നും വാങ്ങിക്കൊണ്ടുപോയിട്ടുമില്ല, ചോദിച്ചിട്ടുമില്ലന്ന് മല്ലിക സുകുമാരൻ. പിന്നെ നമ്മൾ ചത്തുകഴിഞ്ഞാൽ നമുക്കുള്ളതൊക്കെ ആർക്കാ? വഴിയെ പോകുന്നവർക്ക് ആണോ? നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാ. അതിനുള്ള വ്യവസ്ഥയൊക്കെ ഉണ്ടാക്കാനുള്ള ബുദ്ധി മല്ലിക ചേച്ചിക്കുണ്ട്. ഇങ്ങനെയൊക്കെയുള്ള കള്ളത്തരം പറയുന്ന രീതി അവസാനിപ്പിക്കുക. അതിനെക്കൊണ്ട് എനിക്ക് ലാഭമോ നഷ്ടമോ ഇല്ല. ഞാൻ ഇതൊന്നും കാണാറോ കേൾക്കാറോ ഇല്ല. ആരെങ്കിലും വായിച്ചു തരുമ്പോൾ കേൾക്കും. ചിരിച്ചങ്ങ് തള്ളും. ഈ എഴുപത് വർഷം ജീവിച്ചത് സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ എന്ന് മല്ലിക സുകുമാരൻ…

Read More

എമ്പുരാനിൽ വില്ലൻ ആരാണെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല: ഇവർ നാലു പേർക്കേ ഇതിന്‍റെ കഥ എന്തെന്ന് അറിയുകയുള്ളൂ; നന്ദു

സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്കറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകൻ പൃഥ്വിരാജ്, നിർമിക്കുന്ന ആന്‍റണി പെരുമ്പാവൂർ, ഇതിലെ നായകൻ മോഹൻലാൽ ഇവർ നാലു പേർക്കേ ഇതിന്‍റെ കഥ എന്തെന്ന് അറിയുകയുള്ളൂ എന്ന് നന്ദു. മോഹൻലാലിന്‍റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതിൽ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നത് എന്ന് കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീൽ ചെയ്താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ കാണുമ്പോഴുള്ള…

Read More

എക്കാലത്തെയും മികച്ച താര ജോഡികൾ: മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ശോഭന

മോഹന്‍ലാലും ശോഭനയും മലയാളസിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള താരജോഡികളാണ്. ഇവര്‍ ഒരുമിച്ചെത്തുന്ന സിനിമകളെ ആവേശത്തോടെയും നിറഞ്ഞ കൈയടിയോടെയുമാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് തുടരും. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റേതായി അണിയറപ്രവർത്തകർ പങ്കിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു രസകരമായ ചിത്രം പങ്കിട്ടിരിക്കുകയാണ് ശോഭന. മോഹൻലാല്‍ അദ്ദേഹത്തിന്‍റെ തിയേറ്റർ വർക്കുകള്‍ ഫോണില്‍ കാണിക്കുന്ന ചിത്രമാണ് ശോഭന പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ഇവർ ഒന്നിച്ച പഴയ സിനിമകളിലെ ഐകോണിക് ഡയലോഗുകളാണ് കമന്‍റായി ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്.

Read More

ആ സ്ത്രീ എന്നെ തടിച്ചി എന്നു വിളിച്ചു: പക്ഷേ ദേഷ്യം തോന്നിയില്ല; തമന്ന ഭാട്ടിയ

തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായ തമന്ന ഇന്ന് ബോളിവുഡിലെയും നിറ സാന്നിധ്യമാണ്. മുംബൈക്കാരിയായ തമന്നയുടെ തുടക്കം ഹിന്ദിയിലൂടെയാണെങ്കിലും കരിയറില്‍ വിജയം നേടുന്നത് തെന്നിന്ത്യന്‍ സിനിമകളിലാണ്. തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള നായികയായ ശേഷമാണ് താരം ഹിന്ദിയിലേക്ക് തിരികെ വരുന്നത്. ഇന്ന് ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ് തമന്ന. അഭിനയത്തിന് പുറമെ തന്‍റെ ഡാന്‍സ് നമ്പറുകളിലൂടേയും തമന്ന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കാവാലാ, ആജ് കി രാത്ത് തുടങ്ങിയ പാട്ടുകളിലെ തമന്നയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് തമന്നയിപ്പോൾ. ഇതിനിടെ സിനിമാ ലോകത്ത് സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന. മെലിഞ്ഞിരിക്കുകയാണ് യഥാര്‍ഥ സൗന്ദര്യം എന്ന കാഴ്ചപ്പാടുമായാണ് ഞാന്‍ വളര്‍ന്നത്. ഈയടുത്തിറങ്ങിയ സ്ത്രീ ടുവിലെ ആജ് കി രാത്ത് എന്ന പാട്ടിലെ പ്രകടനത്തോടെയാണ് ഞാൻ എന്‍റെ…

Read More

കാഴ്ച്ചപ്പാട് മാറണം;നല്ല കഴിവുള്ള അഭിനേതാക്കള്‍ സീരിയലുകളിൽ ഉണ്ടെന്ന് സ്വാസിക

എല്ലാത്തിലും മാറ്റങ്ങള്‍ വരുന്ന, ചരിത്രം മാറ്റിയെഴുതുന്ന കാലമാണിത്. സ്ത്രീകഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നു, പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കുന്നു. മൊത്തത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ മാറാത്തതാണ് സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കാതിരിക്കുന്നത്. പറയുന്ന കാരണം ദിവസവും കാണുന്നവരുടെ മുഖം സിനിമയില്‍ കാണുമ്പോള്‍ അതിനൊരു വാല്യൂ ഇല്ലെന്നതാണ്. അത് ഒന്ന് മാറ്റി ചിന്തിക്കണം. സീരിയിലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്ന അവസ്ഥ വന്നാല്‍ നന്നായിരിക്കും. നല്ല കഴിവുള്ള അഭിനേതാക്കള്‍ ഒരുപാട് ഉണ്ട് സീരിയലുകളില്‍. പ്രത്യേകിച്ചും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍. പക്ഷെ അവര്‍ക്കാര്‍ക്കും അവസരം കിട്ടുന്നില്ല. ഞാനും അനുഭവിച്ചതാണ്. സീരിയല്‍ പൂര്‍ണമായും നിര്‍ത്തണം, എന്ന് പറയുന്നുണ്ട് ഇപ്പോഴും. ശരിക്കും അതിന്‍റെ ആവശ്യമില്ല. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാനുള്ള അവസരം കൊടുത്തല്‍ മതി. ജനങ്ങള്‍ക്ക് അതൊരു പ്രശ്‌നമാകും എന്ന് തോന്നുന്നില്ല. സിനിമയിലുള്ളവരുടെ കാഴ്ച്ചപ്പാട് മാറണം. -സ്വാസിക

Read More

ശ്രീവല്ലി എന്നെ വിട്ടുപോയിട്ടില്ല; മലയാള ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണെന്ന് രശ്മിക

ശ്രീവല്ലി എന്ന കഥാപാത്രം ഇതുവരെ എന്നെ വിട്ടുപോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടു തന്നെയാകാം ശ്രീവല്ലി എന്‍റെയുള്ളില്‍ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്. വീട്ടില്‍പ്പോലും ചില നേരത്ത് ഞാന്‍ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്. ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മലയാള ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൊച്ചിയില്‍ വന്നിറങ്ങിയ നേരം മുതല്‍ ഞാന്‍ ഇവിടത്തെ അല്ലു അര്‍ജുന്‍ ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാന്‍ എത്രയോ പേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം. പുഷ്പയുടെ രണ്ടാം വരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. -രശ്മിക

Read More