അഴകിയേ… ചുവപ്പില്‍ സുന്ദരിയായി സാനിയ; വൈറലായി ഫോട്ടോസ്

ബാലതാരമായിവന്ന് പിന്നീട് മുന്‍നിര നായികയായി മാറിയ നിരവധിപ്പേരുണ്ട്. ആ പട്ടികയിലെ ഈ തലമുറക്കാരിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കൈയടി നേടി നിറഞ്ഞു നില്‍ക്കുകയാണ് സാനിയ. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് സാനിയ. തന്‍റെ ഡാന്‍സിലൂടെയും ഫോട്ടോഷൂട്ടുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് സാനിയ. സാനിയയുടെ ഫാഷന്‍ സെന്‍സിന് ഒരുപാട് ആരാധകരുണ്ട്. മലയാള സിനിമയില്‍ ഏറ്റവും മികച്ച നല്ല ഫാഷന്‍ സെന്‍സുള്ള യുവനടിയാണ് സാനിയ എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ചുവന്ന സാരിയിലുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. തന്‍റെ പുതിയ സിനിമയായ സ്വര്‍ഗവാസലിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കിടിലന്‍ ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. ട്രെയ്‌ലര്‍ ലോഞ്ചും പ്രീ റിലീസ് ഇവന്‍റുമായി സ്വര്‍ഗവാസല്‍ വൈബ് ആരംഭിക്കുന്നു. ഇത് ഗംഭീരമായൊരു യാത്രയായിരുന്നു. എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചിരിക്കുന്നത്.

Read More

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… മഞ്ഞ സാരിയില്‍ മിന്നിച്ച് രശ്മിക

ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2: ദ റൂള്‍ തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ പുഷ്പ നായിക രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. താന്‍ കൊച്ചിയിലാണുളളതെന്നും കൊച്ചിയിലെത്തുന്നത് തനിക്കെപ്പോഴും സന്തോഷം പകരുന്ന സംഗതിയാണെന്നും രശ്മിക ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. പുഷ്പ 2:ദ റൂള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും തനിക്ക് നല്‍കിവരുന്ന എല്ലാ പിന്തുണകള്‍ക്ക് നന്ദിയെന്നും താരം പറയുന്നു. മഞ്ഞ നിറത്തിലുളള സ്‌ട്രൈപ്‌സ് സാരിക്കൊപ്പം അതേനിറത്തിലുളള സ്‌റ്റൈലിഷ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസിന് ഇറക്കം കൂടിയ നെക്‌ലൈനാണുളളത്. ബ്ലൗസിന് കൂടുതല്‍ എംബ്രായിഡറി നല്‍കി കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. ബ്ലൗസിന് പിന്നിലെ ബോ കൂടുതല്‍ പുഷ്പ എന്ന എംബ്രോയിഡറി നല്‍കി അലങ്കരിച്ചിരിക്കുകയാണ്.

Read More

ടോവിനോ-തൃഷ ചിത്രം ‘ഐഡന്‍റിറ്റി’ തിയറ്ററുകളിലേക്ക്; പ്രതീക്ഷയോടെ പ്രേക്ഷകർ

ഫോറൻസിക് എന്ന സിനിമയ്ക്ക് ശേഷം ടോവിനോ തോമസ്, സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഐഡന്‍റിറ്റി’ 2025 ജനുവരിയിൽ തിയറ്ററുകളിലെത്തും. ബിഗ് ബജറ്റ്‌ ആക്ഷൻ സിനിമയായ ഐഡന്‍റിറ്റി രാഗം മൂവിസിന്‍റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. റോയി സി ജെ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഐഡന്‍റിറ്റിയിൽ നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഐഡന്‍റിറ്റി തിയറ്ററുകളിലെത്തിക്കുന്നത്. ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. സംവിധായകരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്‍റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. അഖിൽ ജോർജ് കാമറ ചലിപ്പിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. മ്യൂസിക്…

Read More

ക്രൂരമായ രീതിയിലാണ് അക്കാലത്ത് പരിഹാസവും ട്രോളുകളും ഞാൻ നേരിട്ടത്; സംവിധായകൻ ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്തത്; നയൻതാര

ഇരുപത് വർഷത്തെ സിനിമാ ജീവിതം ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് സംഭവബഹുലമായ ഉയർച്ചകളും താഴ്ചകളും നിറഞ്ഞ ഒരു യാത്രയ്ക്ക് സമാനമായിരുന്നു. ഒരുപക്ഷെ അത്തരം കയറ്റിറങ്ങൾ കഴിഞ്ഞ് വന്നതുകൊണ്ട് കൂടിയാകും പുരുഷന്മാർ കൈയടക്കിവച്ചിരുന്ന സൂപ്പർ സ്റ്റാർ പദവി നേടാനും നായക നടന്മാർക്കൊപ്പം സിംഹാസനം വലിച്ചിട്ട് ഇരിക്കാനും നയൻതാരയ്ക്ക് സാധിച്ചത്. ഡയാനയിൽനിന്നും ലേഡി സൂപ്പർസ്റ്റാർ നയൻതാരയിലേക്കുള്ള യാത്രയ്ക്കിടയിൽ സ്വഭാവത്തിലും ജീവിതരീതിയിലും മാത്രമല്ല നയൻതാരയുടെ രൂപത്തിൽതന്നെയും വലിയ മാറ്റങ്ങൾ വന്നു. തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയ സമയത്ത് ശരീര ഭാരമധികമുള്ള പെൺകുട്ടിയായിരുന്നു നയൻസ്. അതുകൊണ്ട് തന്നെ ബോഡി ഷെയ്മിംഗ് അനുഭവിച്ചിട്ടുണ്ട് നടി. ഇപ്പോഴിതാ നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിൽ താൻ നേരിട്ട പരിഹാസങ്ങളെയും ആക്ഷേപങ്ങളെയും കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നു. ക്രൂരമായ രീതിയിലാണ് അക്കാലത്ത് പരിഹാസവും ട്രോളുകളും ഞാൻ നേരിട്ടത്. ഞാൻ ഏറ്റവും തകർന്നുപോയത് ഗജിനിയുടെ സമയത്താണ്. ആ ദിവസങ്ങളിൽ…

Read More

ബോളിവുഡിൽ ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്: സോഷ്യൽ മീഡിയ ഇളക്കിമറിച്ച് ഗാനരംഗം

കീർത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. തമൻ ഈണമൊരുക്കിയ ഗാനമാണിത്. ദില്‍ജിത്ത് ദോസഞ്ജും ധീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിയ പാട്ട് ട്രെൻഡിംഗിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് കീർത്തി സുരേഷ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യയിൽ ചെയ്തിട്ടുള്ള സിനിമകളേക്കാൾ ഗ്ലാമറസ് ലുക്കിലാണ് കീർത്തി തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ വരുൺ ധവാനും ഗാനരംഗത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള നൃത്തരംഗങ്ങൾ ആരാധകരുടെ മനം കവരുന്നു. പാട്ടിന്‍റെ പ്രമോ പുറത്തിറങ്ങിയപ്പോൾത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ്–അറ്റ്‌ലി തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് ആണ് ബേബി ജോണ്‍. വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കലീസ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ.…

Read More

തു ഹീ രേ… ആദ്യം പാടിയത് ഞാനാണ്: ഓഡിയോ കമ്പനിയുടെ പരാതിയിൽ പിന്നീട് അത് മാറ്റി; കെ. എസ്. ചിത്ര

ബോംബെയിലെ ഉയിരെ എന്ന ഗാനത്തിന്‍റെ ഹിന്ദി പതിപ്പ് തു ഹീ രേ എന്ന ഗാനം ഞാനാണ് ആദ്യം പാടിയത്. പിന്നീട് റഹ്മാൻജി എന്നെ വിളിച്ചു. ബോംബെയുടെ ഹിന്ദി പതിപ്പിനായി ഞാൻ പാടിയ ഒരു ഗാനം മറ്റേണ്ടി വരുമെന്ന് പറഞ്ഞു. സിനിമയിലെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് ദക്ഷിണേന്ത്യൻ ഗായകരാണല്ലോ എന്ന് ഓഡിയോ കമ്പനി പരാതി പറഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വടക്കെ ഇന്ത്യയിൽ നിന്നുള്ള ഗായകരെക്കൂടി പിന്നണിയിൽ ഉൾപ്പെടുത്തണമെന്ന് അവർ നിർബന്ധം പറഞ്ഞു. റഹ്മാൻജി എന്നോട് അനുവാദം വാങ്ങിയിട്ടാണ് മറ്റൊരു ഗായികയെക്കൊണ്ട് അതു പാടിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളും അതു ചെയ്യില്ല. -ചിത്ര

Read More

സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ല : ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്; ഐശ്വര്യ ലക്ഷ്മി

സിനിമയിൽ എത്തിയതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ പഠിക്കുന്ന സമയത്തോ പഠിച്ചു കഴിഞ്ഞോ സിനിമയിലേക്കു വരുമെന്ന് കരുതിയിരുന്നില്ല. ആദ്യം സിനിമയിലേക്കു വിളിച്ചപ്പോൾ താൽപര്യമില്ല എന്നാണ് പറഞ്ഞത്. ആദ്യ സിനിമ കഴിയുന്നതു വരെ അഭിനയം എന്നൊരു താൽപര്യം വരുമെന്ന് എനിക്കറിയില്ലായിരുന്നു. നമ്മുടെ ഭാഗ്യവും ഇവിടെ ഒരു ഘടകമാണ്. നമ്മള്‍ മുൻപു ചെയ്ത സിനിമകളിലെ അഭിനയം നല്ലതാണോ എന്നു നോക്കിയാണ് അടുത്ത സിനിമ കിട്ടുന്നത്. വലിയൊരു താരം ആകുന്നതു വരെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. ഇതൊന്നും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യമല്ല. കാസ്റ്റ് ചെയ്യുന്നവർ‍ക്ക് നമ്മളെ ഇഷ്ടപ്പെടണം, നമ്മുടെ കൂടെ വർക് ചെയ്യാൻ ഇഷ്ടപ്പെടണം അതിന് നമുക്ക് ഭാഗ്യം കൂടി വേണം. എനിക്ക് ചെയ്യാൻ പറ്റുന്ന രണ്ടു കാര്യം എന്‍റെ അഭിനയവും എങ്ങനെയാണ് ഒരു സെറ്റിൽ പെരുമാറുന്നതും എന്നതു മാത്രമാണ് എന്ന് ഐശ്വര്യലക്ഷ്മി…

Read More

‘എല്ലാവര്‍ക്കും തെരിഞ്ച വിഷയം താ’: പ്രണയം തുറന്നുപറഞ്ഞു രശ്മിക മന്ദാന

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് രശ്മിക മന്ദാനയുടെ പ്രണയം. താരം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരാൻ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍, ഈ വിഷയത്തില്‍ ഇരുവരും പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയും രശ്മികയുമായിട്ടുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ആരാധകരുടെ സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയില്‍ നടന്ന പുഷ്പ 2വിലെ കിസിക്ക് സോംഗിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്‍റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. റിലേഷിന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാര്‍ടണര്‍ എന്ന ചോദ്യത്തിന് “എല്ലാവര്‍ക്കും തെരിഞ്ച വിഷയം താ’ എന്നായിരുന്നു രശ്മിക നല്‍കിയ മറുപടി. നിങ്ങള്‍ക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. അടുത്തിടെ വിജയ്…

Read More

എന്തു ഭംഗി നിന്നെ കാണാൻ… പച്ചയില്‍ ഗ്ലാമറസായി ഇഷ ഗുപ്ത; വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഇഷ ഗുപ്ത. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് ഇഷ ഗുപ്ത കടന്നു വരുന്നത്. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപത താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇഷ ഗുപ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇഷ ഗുപ്ത പങ്കുവച്ച പുതിയ ചിത്രങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രമാണ് ഇഷ ഗുപ്ത പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്‍റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഗാട്ടാ ഗുസ്തിക്കായി പതിനൊന്ന് കിലോ കൂട്ടി: അത് കുറയ്ക്കാൻ ഒന്നര വർഷം എടുത്തു

വിഷ്ണു വിശാല്‍ നായകനായ ഗാട്ടാ ഗുസ്തി ചിത്രത്തിനായി നല്ലോണം തടിച്ചു. പത്ത് പതിനൊന്ന് കിലോ കൂട്ടി. ഒരു മാസമാണ് എനിക്ക് തയാറാകാന്‍ ലഭിച്ചത്. രണ്ട് നേരം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു. അഞ്ച് മാസത്തോളം ഷൂട്ട് പോയിരുന്നു. എല്ലാ ദിവസവും ഇതുതന്നെയായിരുന്നു പരിപാടി. ഇടയ്ക്കുവച്ച് ഇറച്ചി കഴിച്ച് മടുത്തിട്ട് ഞാന്‍ വെജിറ്റേറിയനായി. എനിക്ക് പറ്റൂല, ഇനി ഞാന്‍ ഛര്‍ദിക്കും എന്ന അവസ്ഥയിലായി. അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും ശരീരികമാകെ മാറി. ഞാനൊരു സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന ബോധ്യമുണ്ട്. പക്ഷേ, എന്‍റെ ശരീരത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി. പെട്ടെന്നുള്ള മാറ്റം ആണല്ലോ. അല്ലാതെ നിയന്ത്രണമില്ലാതെ കഴിച്ചതു കൊണ്ടുള്ള മാറ്റമല്ലല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. മീറ്റൊക്കെ എവിടെ നിന്നും വരുന്നതാണെന്ന് അറിയില്ലല്ലോ. അതിന്‍റെ ഫോര്‍മോണിന്‍റെ പ്രശ്‌നമാണോ എന്നൊന്നും അറിയില്ല. മുടി കൊഴിച്ചിലുണ്ടായിരുന്നു. മുഖക്കുരുവിന്‍റെ പ്രശ്‌നമുണ്ടായിരുന്നു. ഇതിനിടെ രാവിലെയും വൈകുന്നേരവും ട്രെയ്‌നിംഗ്. വര്‍ക്കൗട്ട്…

Read More