നിഖില വിമലയുടെ ‘പെണ്ണ് കേസ്’: വൈറലായി ചിത്രങ്ങൾ

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പെണ്ണ് കേസ്. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണപ്പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും പെണ്ണ് കേസ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്‍റേത്…

Read More

പുഷ്പ ഒന്നാം ഭാഗം സാമന്ത കൊണ്ടുപോയി, ഇനി ശ്രീലീല‍യോ; കാത്തിരിപ്പോടെ ആരാധകർ

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്. ഗുണ്ടൂർ കാരം എന്ന തെലുങ്ക് ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി… എന്ന ഗാനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പ രണ്ടാം ഭാഗത്തിലേക്ക് ശ്രീലീല കൂടി എത്തുമ്പോൾ മറ്റൊരു ട്രെൻഡിംഗ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗത്തെ ഗാനത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ…

Read More

ഇത് പറയാൻ നീ ആരാടാ… ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്; ഫഹദിനും നസ്രിയയ്ക്കും പിന്തുമയുമായി വിനായകൻ

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ എത്തിയതിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരേ വിനായകൻ. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നു പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് വിനായകന്‍റെ പ്രതികരണം. സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് എന്നാണ് പോസ്റ്റിലൂടെ വിനായകൻ പറഞ്ഞത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. വിനായകനൊപ്പം എന്നാണ് ഭൂരിഭാഗം ആളുകളും കമന്‍റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഇത് പറയാൻ നീയാരാടാ… വര്‍ഗീയവാദി കൃഷണരാജെ. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്. അല്ലാതെ നിന്‍റെ തായ് വഴി കിട്ടിയ നിന്‍റെ കുടുംബത്തിന്‍റെ സനാതന ധർമമല്ല ഈ ലോകത്തിന്‍റെ സനാതന ധർമം. ജയ് ഹിന്ദ്. അതേസമയം,…

Read More

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവ്

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്‍റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്‍റർടെൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അർബൻ മോഷൻ പിക്ചർസും, യുവിആർ മൂവീസ്,ജെഎഎഎസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമീതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്‍റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ…

Read More

സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്: ദൈവം കൈവിടില്ലെന്ന വിശ്വാസമുണ്ട്; കുഞ്ചാക്കോ ബോബൻ

ജീവിത്തിൽ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ്. കുഞ്ഞില്ലാതിരുന്നപ്പോൾ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയിൽ കൊണ്ടുതന്നു എന്ന് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാൻ അർഹനാണോയെന്ന തോന്നൽ പോലും എനിക്കുണ്ട്. മകൻ വളർന്ന് വരുമ്പോൾ ഞാൻ കൂടുതൽ ചെറുപ്പമാകുകയാണ്. കാരണം എല്ലാ ആൺമക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്‍റെ ശക്തിയും മസിലും ഞാൻ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവൻ നോക്കുന്നത്. അതായത് ഞാൻ എപ്പോഴും ചാർജ് ആയി ഓണായി അപ്പോൾ നിൽക്കേണ്ടി വരും. അതിനുള്ള ശ്രമം എന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്. വീട്ടിലെ ഏറ്റവും വലിയ വിമർശക പ്രിയ തന്നെയാണ്. അമ്മ എന്നെ വിമർശിക്കാറില്ല. സിനിമ വിജയിച്ചില്ലെങ്കിലും…

Read More

ഐറ്റം ഡാൻസ് കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു; അവസരം കിട്ടിയാൽ ചെയ്യും; ശ്രിന്ദ

നടിയെന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമാണ് ശ്രിന്ദ. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുള്ള അനുഭവം ശ്രിന്ദയ്ക്കുണ്ട്. വേഷം എത്ര ചെറുതാണെങ്കിലും ശ്രിന്ദ ചെയ്താൽ അത് പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും. ചെറുതാണെന്നതിന്‍റെ പേരിൽ ഒരു കഥാപാത്രവും വേണ്ടെന്നു വച്ചിട്ടുമില്ല നടി.‌ അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയാണ് ശ്രിന്ദയുടെ ഏറ്റവും പുതിയ റിലീസ്. രമയായുള്ള ശ്രിന്ദയുടെ പ്രകടനവും ആക്ഷൻ സീനുകളുമെല്ലാം തിയേറ്ററിൽ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം വിജയകാരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും പുതിയ അഭിമുഖത്തിൽ പങ്കുവച്ചു. അമൽ നീരദ് സിനിമകളിൽ എപ്പോഴും ഒരു കഥാപാത്രം ശ്രിന്ദയ്ക്കു ലഭിക്കാറുണ്ട്. കിട്ടിയതെല്ലാം നടി മനോഹരമാക്കിയിട്ടേയുള്ളു. ജ്യോതിർമയി തനിക്ക് ശരിക്കും ചേച്ചി തന്നെയാണെന്നും ആ റാപ്പോ ബോഗെയ്ൻവില്ലയിൽ അഭിനയിച്ചപ്പോഴും വർക്കായതായി തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രിന്ദ സംസാരിച്ച് തുടങ്ങിയത്. സ്കൂളിലും കോളജിലും പഠിച്ചപ്പോൾ ഞാൻ പലതവണ ഡാൻസ്…

Read More

കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ;  നല്ല കഥാപാത്രങ്ങൾ വന്നാല്‍ മകൾ ചെയ്യുമെന്ന് ഉർവശി

ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ. മോള് പഠിച്ച്, നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ബംഗളൂരുവിൽ ക്രൈസ്റ്റില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും. -ഉര്‍വശി

Read More

ഫാന്‍റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’ 21 ന് തിയറ്ററുകളിൽ എത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന ഹലോ മമ്മി ഫാന്‍റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സരിഗമ മ്യൂസിക്കിലൂടെയാണ് പ്രേക്ഷകരിലേക്ക് പാട്ടുകൾ എത്തുക. സന്തോഷ് ശിവന്‍റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം…

Read More

മമ്മൂക്ക എന്ന എന്‍റെ പടച്ചോൻ; മനസിൽ സന്തോഷം അലതല്ലിയ നിമിഷമെന്ന് വിനോദ് കോവൂർ

അങ്ങനെ ഞാനെഴുതിയ വിനോദയാത്ര മലയാളത്തിന്‍റെ മഹാനടൻ എന്‍റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിന്‍റെ ആദ്യ കോപ്പി മമ്മുക്ക‍യ്ക്ക് നൽകണം എന്ന ആഗ്രഹം ഞാൻ മമ്മൂക്കയെ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല. ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മൂക്ക ചെല്ലാൻ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽവച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു ?കാരശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മൂക്ക അന്വേഷിച്ചു. നവംബർ 13 ന് ഷാർജ അന്താരാഷ്‌ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരിയായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി. അങ്ങനെ എന്‍റെ ജീവിതത്തിൽ വീണ്ടും മമ്മൂക്ക എന്ന എന്‍റെ പടച്ചോൻ സന്തോഷത്തിന്‍റെ പൂത്തിരി…

Read More

തമിഴിൽ സായ് പല്ലവി പ്രതിഫലം കുറച്ചു!

ദീപാവലി സീസണ്‍ ആയതുകൊണ്ട് വലിയ താരപോരാട്ടമാണ് ഇപ്പോൾ ബോക്‌സോഫീസില്‍ നടക്കുന്നത്. തമിഴ് സിനിമയിലെ മുന്‍നിര താരമായ ശിവകാര്‍ത്തികേയനും മലയാളത്തിന്‍റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനുമെല്ലാം വലിയ ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ ഏറ്റുമുട്ടുകയാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഒരുപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ മേജര്‍ മുകുന്ദിന്‍റെ ജീവിതകഥ പറയുന്ന അമരൻ എന്ന ചിത്രത്തിൽ ശിവ കാര്‍ത്തികേയനാണ് നായകനായി എത്തുന്നത്. താരത്തിന്‍റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ചിത്രമെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവിയാണ് നായിക. അതുകൊണ്ട് തന്നെ കേരളത്തിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തുമ്പോള്‍, മലയാളിയായ ഭാര്യ ഇന്ദു റെബ്ബേക്ക വര്‍ഗീസായി എത്തുന്നത് സായ് പല്ലവിയാണ്. ശിവ കാര്‍ത്തികേയന്‍ അടുത്തിടെ വമ്പന്‍ ഹിറ്റുകളുമായി കുതിക്കുകയാണ്. ഡോക്ടര്‍, ഡോണ്‍, അയലാന്‍, മാവീരന്‍ പോലുള്ള വമ്പന്‍ ഹിറ്റുകളാണ് ശിവ കാര്‍ത്തികേയന് തുടരെത്തടരെ…

Read More