ഇതുവരെയും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല: ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണ് മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത്; നയൻതാര

പ്ലാസ്റ്റിക് സർജറി ഇതുവരെയും ചെയ്തിട്ടില്ല. ആളുകൾ തന്‍റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണെന്ന് നയൻതാര. പുരികത്തിന്‍റെ കാര്യത്തിൽ എനിക്ക് പ്രത്യേക ശ്രദ്ധയുണ്ട്. പുരികം ഭംഗിയാക്കാൻ പ്രത്യേകം സമയം മാറ്റിവയ്ക്കാറുണ്ട്. എന്‍റെ പുരികത്തിൽ വരുന്ന മാറ്റമാണ് മുഖത്ത് വരുന്നത്. അതുകൊണ്ടാണ് മുഖത്ത് മാറ്റം വരുത്തിയതായി ആളുകൾ കരുതുന്നത്. എന്നാൽ ഇത് ശരിയായ കാര്യമല്ല. തെറ്റാണെന്ന് ഞാൻ തന്നെ പറയുന്നു. എനിക്കുവരുന്ന മാറ്റം ഡയറ്റിന്‍റേത് കൂടിയാണ്. ഡയറ്റ് കാരണം ശരീരത്തിൽ വരുന്ന മാറ്റം മുഖത്തും കാണുന്നു. നിങ്ങൾക്ക് നുള്ളിയോ പിച്ചിയോ കത്തിച്ചോ നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുനോക്കുമ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് മനസിലാവുമെന്നും നയൻതാര പറഞ്ഞു.

Read More

യമഹയുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്‍റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമിച്ച് മധു ജി കമലം രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. സുധി ഉണ്ണിത്താന്‍റെ ജീവിതത്തിലുണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബംഗളൂരു, കായംകുളം, ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. ഹരി പത്തനാപുരം(പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു. ഡിഒപി നജീബ് ഷാ, ഗാനരചന ശ്രീകുമാർ നായർ, സംഗീതം രതീഷ്…

Read More

ദീപാവലി തീമിൽ സോനം കപൂർ സ്റ്റൈലിഷ് ലുക്കിൽ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സോനം കപുറിന്‍റെ വസ്ത്രധാരണ ശൈലി ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. ഫാഷന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം. താരം പങ്കുവയ്ക്കുന്ന വയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. പലപ്പോഴും അനിയത്തി റിയാ കപുർ തന്നെയാണ് സോനത്തിന്‍റെ സ്റ്റൈലിസ്റ്റ്. സോനത്തിന്‍റെ ദീപാവലി ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഖാദി ഔട്ഫിറ്റിനൊപ്പം ബോഡി ഓര്‍ണമെന്‍റും അണിഞ്ഞ ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പതിവുപോലെ റിയ കപുര്‍ തന്നെയാണ് ഇത്തവണയും സ്റ്റൈലിസ്റ്റ്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

“എന്നെ സ്പർശിച്ചയാളെ ഞാൻ ഓടിച്ചിട്ട് അടിച്ചു”: ശ്വേതാ മേനോൻ

മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെ സിനിമയിലെത്തിയ ശ്വേത പിന്നീട് നിരവധി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ ചാനല്‍ പരിപാടികളിലും സജീവമാണ്. നടിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്കുണ്ടായ മോശം അനുഭവത്തക്കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്. ചെറുപ്പത്തില്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ ഓടിച്ചിട്ട് തല്ലിയതിനെക്കുറിച്ചാണ് ശ്വേത വെളിപ്പെടുത്തിയത്. കോഴിക്കോട് സ്‌കൂളില്‍ പഠിക്കുന്ന സമയത്തു നടന്ന സംഭവമാണെന്ന് ശ്വേത പറയുന്നു. ആദ്യ സിനിമയായ അനശ്വരത്തില്‍ അഭിനയിച്ചിട്ടേയുള്ള ആ സമയത്ത്. സുരേഷ് ഗോപിയും അമലയും ശ്രീവിദ്യം അഭിനയിച്ച എന്‍റെ സൂര്യപുത്രിക്ക് എന്ന സിനിമ കാണാനായി ഒരു അവധിക്കാലത്താണ് തിയറ്ററിലേക്ക് പോയത്. അതിനിടയിലാണ് മോശം അനുഭവമുണ്ടായത്. കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്ററിലേക്കായിരുന്നു സിനിമ കാണാനായി പോയത്. രാത്രി ഒന്പതു മണിയുടെ ഷോയായിരുന്നു. അമ്മയും കൂടെയുണ്ടായിരുന്നു. രാത്രി 12.30 ആയപ്പോഴായിരുന്നു സിനിമ തീര്‍ന്നത്. തിയറ്ററില്‍ നിന്നു…

Read More

ശ്രീ അയ്യപ്പന്‍റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം: വീരമണികണ്ഠൻ ഒഫീഷൽ ലോഞ്ച് സന്നിധാനത്ത്

ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം വീരമണികണ്ഠൻ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. സത്യം, നീതി, ധർമം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പന്‍റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വീരമണികണ്ഠൻ. ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തിയറ്ററുകളിലെത്തും. വൺ ഇലവന്‍റെ ബാനറിലാണ് നിർമാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും. വീരമണികണ്ഠന്‍റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്‍റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വർഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി…

Read More

ഒരുപാട് നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, പക്ഷേ, ഏറ്റവും ആകർഷണീയമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണെന്ന് ഷാരൂഖ് ഖാൻ എപ്പോഴും പറയാറുണ്ട്: രവീണ ഠണ്ടൺ

ഷാരൂഖ് ഖാൻ താൻ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രവീണ ഠണ്ടൺ. അദ്ദേഹവും പെർഫ്യൂമുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. അതിനാൽ അദ്ദേഹം കാര്യമായിട്ടാണ് ഇക്കാര്യം ചോദിച്ചറിഞ്ഞതെന്ന് ഞാൻ മനസിലാക്കി. ഇപ്പോഴും എന്നെ കാണുമ്പോൾ ഷാരൂഖ് പറയാറുണ്ട്, ഞാൻ ഒരുപാട് നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ, എപ്പോഴും ഏറ്റവും ആകർഷണീയമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണ് എന്ന് രവീണ ഠണ്ടൺ പറഞ്ഞു.

Read More

ആദ്യ ടെലിവിഷൻ ഷോ ടെലികാസ്റ്റ് ആയില്ല: ആദ്യ സിനിമ പകുതിൽ നിന്നു; നിർഭാഗ്യയായ താരമെന്ന് ആളുകൾ വിളിച്ചപ്പോഴും പ്രതീക്ഷയോടെ കാത്തിരുന്നു; വിദ്യാ ബാലൻ

ഇന്ന് ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കരിയറിലെ തുടക്കത്തിൽ ഏറെ അവഗണന നേരിട്ട താരമാണ് വിദ്യാ ബാലൻ. തെന്നിന്ത്യൻ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടാതെ വന്നതോടെയാണ് നടി ബോളിവുഡിൽ ശ്രദ്ധ കൊടുക്കുന്നത്. ചക്രം എന്ന മലയാള സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. ഈ സിനിമ പകുതിക്കുവച്ച് മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയായി വിദ്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെട്ടു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ വിദ്യ. എന്‍റെ ആദ്യ സിനിമ മലയാളത്തിലാണ്. മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമ. എന്നാൽ ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് നിന്നു. ഇതിനിടെ ഞാൻ ഒരുപാട് മലയാള സിനിമകൾ കമ്മിറ്റ് ചെയ്തു. എന്നാൽ ചക്രത്തിന്‍റെ ഷൂട്ടിംഗ് മുടങ്ങിയതോടെ എല്ലാ സിനിമകളിൽ നിന്നും എന്നെ മാറ്റി. ആ മൂന്ന് വർഷം വളരെ മോശമായിരുന്നു. എന്‍റെ ആത്മവിശ്വാസം ചോർന്നു. അതെല്ലാം സംഭവിച്ചതിൽ ഇന്ന് സന്തോഷമുണ്ട്. അതാണ് എന്നെ ഞാനാക്കിയത്. എന്‍റെ ക്ഷമയെ…

Read More

സൈന്യത്തെപ്പറ്റിയുള്ള പരാമർശം: നടി സായി പല്ലവിക്കെതിരേ വീണ്ടും സൈബർ ആക്രമണം

ചെന്നൈ: പഴയൊരു അഭിമുഖം കുത്തിപ്പൊക്കി നടി സായി പല്ലവിക്കെതിരേ വീണ്ടും സൈബർ ആക്രമണം. മറ്റന്നാൾ റിലീസ് ചെയ്യുന്ന സായിയുടെ ‘അമരൻ’ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്. രാമായണം സിനിമയിൽനിന്ന് സായി പല്ലവിയെ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാവുന്നുണ്ട്. രാമായണം സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു 2022ലെ ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നത്. നേരത്തെ ഇതുന്നയിച്ച് സൈബർ ആക്രമണം നടന്നപ്പോൾ, താൻ ഒരു മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നുമായിരുന്നു സായ് പല്ലവി പ്രതികരിച്ചത്.

Read More

പുതു തലമുറയ്ക്ക് ഒരു ക്ലാസിക് സിനിമ കാണാം; ഒരു വടക്കന്‍ വീരഗാഥയുടെ റീ-റിലീസിനെ കുറിച്ച് മാധവി

ഒരു വടക്കന്‍ വീരഗാഥയുടെ റീ-റിലീസിനെ കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്! എത്രയോ മനോഹരമായ ഓര്‍മകളാണത്. നിര്‍മാതാവ് പി.വി. ഗംഗാധരന്‍, സംവിധായകന്‍ ഹരിഹരന്‍, എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍, മമ്മൂട്ടി, കാമറാമാന്‍ കെ. രാമചന്ദ്രബാബു, സംഗീത സംവിധായകന്‍ രവി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണ്. റീ – റിലീസിലൂടെ ഇന്നത്തെ തലമുറയ്ക്ക് ഇത്തരമൊരു ക്ലാസിക് സിനിമ കാണാം. -മാധവി

Read More

തുണിക്കടയിൽ തുടങ്ങിയ ജീവിതം; സിനിമയിലേക്ക് വന്നത് പണത്തിനുവേണ്ടി; ഇന്നത്തെ സൂര്യ തിരിഞ്ഞുനോക്കുമ്പോൾ…

തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയിനിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്‍റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്‍റെ മാസ ശമ്പളം 1,200 രൂപയായിരുന്നു. ഞാനവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയം കൊണ്ട് എന്‍റെ ശമ്പളം 8,000 രൂപയായി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിനു വേണ്ടിയാണ്. എന്‍റെ അമ്മ വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍. അങ്ങനെയാണ് ഞാന്‍ എന്‍റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്. -സൂര്യ

Read More