ഇതാണ് ശ്രീരംഗ്… ജൂണിയർ അജയന്‍!

ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയിൽ ജനപ്രിയമായ ഒരു പാട്ടുണ്ട്. കുഞ്ഞ് അജയനെ നെഞ്ചേറ്റി അമ്മൂമ്മ, മാണിക്യം പാടുന്നത്. അങ്ങ് വാന കോണില് എന്ന ആ പാട്ടിനൊപ്പം ഹിറ്റാണ് അതില്‍ ജൂണിയര്‍ അജയനായി വേഷമിട്ട ശ്രീരംഗ് ഷൈനും. കുഞ്ഞിളം വാവേ, കഥ കേട്ട് മെല്ലെ മിഴിപൂട്ട്, മാറിന്‍ ചൂടില്‍ ഉറങ്ങ് ഉറങ്ങ്… എന്നിങ്ങനെ കഥയോടു ചേര്‍ന്നലിയുന്ന വരികള്‍. ‘സുരഭിചേച്ചിയും ഞാനുമുള്ള പാട്ട് ഹിറ്റായതോടെ ധാരാളം പേര്‍ വിളിക്കുന്നു. എല്ലാവരും ഇപ്പോള്‍ കുഞ്ഞിളം വാവേ എന്നാണു വിളിക്കുന്നത്. ഇൻസ്റ്റയിൽ മേസേജിടുന്നു. ദിവസവും പലയിടങ്ങളിൽ ആ പാട്ടു കേള്‍ക്കുന്നു. പലരുടെയും റിംഗ് ടോണാണ്. അതിലെ കുട്ടി ഞാനാണ് എന്നതു വലിയ സന്തോഷവും അഭിമാനവുമാണ്.’- ശ്രീരംഗ് ഷൈന്‍ രാഷ്്ട്രദീപികയോടു പറഞ്ഞു. സീരിയലുകളില്‍ ബാലതാരം…അച്ഛനു സിനിമ പണ്ടേ ക്രേസാണ്. അഞ്ചര വയസുള്ളപ്പോള്‍ അമൃത ടിവിയിലെ ഇമ്മിണി ബല്യൊരു…

Read More

അല്ലി അല്ലേ എന്ന് ഇപ്പോഴും ചോദിക്കും

മണിച്ചിത്രത്താഴ് എന്‍റെ കരിയറിലെ അനുഗ്രഹമാണ്. പ്രൊജക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഇത്രയും പോപ്പുലറാകുമെന്ന് കരുതിയില്ല. സിനിമയിലെ കാസ്റ്റിംഗ് ആയിരുന്നു ഞാൻ ശ്രദ്ധിച്ചത്. ശോഭന ചേച്ചി, ലാലേട്ടൻ, സുരേഷ് ഗോപി സർ, സുധീഷ് എന്‍റെ മാതാപിതാക്കളായി ഇന്നസെന്‍റ് ചേട്ടനും കെപിഎസി ലളിതച്ചേച്ചിയും. അഭിനേതാക്കളെക്കുറിച്ച് കേട്ടപ്പോൾ എങ്ങനെ നോ പറയാനാകുമെന്ന് തോന്നി. എന്‍റെ കഥാപാത്രവും നല്ലതായിരുന്നു. ശോഭന ചേച്ചിക്കൊപ്പമുള്ള റോൾ. സെറ്റിൽ പോയപ്പോൾ ഒരു സർക്കസിന് കുട്ടികളെ വിട്ട പോലെയായിരുന്നു. എവിടെയാണെന്ന് ഞാനുള്ളതെന്ന് ചിന്തിച്ച് അദ്ഭുതപ്പെട്ടു. എവിടെ തിരിഞ്ഞാലും വലിയ ആർട്ടിസ്റ്റുകൾ. ഒരുപാട് എനിക്ക് പഠിക്കാനുണ്ടായിരുന്നു. ശോഭന ചേച്ചിയടക്കം എല്ലാവരും പെർഫോം ചെയ്യുന്നത് ഞാൻ നോക്കിയിരിക്കും. ഇന്നും ആ സിനിമ പ്രേക്ഷകർ ഓർക്കുന്നു. മണിച്ചിത്രത്താഴിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് അല്ലി എന്നാണ്. അല്ലിക്ക് ആഭരണം എടുക്കാൻ പോകണ്ടേയെന്ന് ശോഭന ചേച്ചിയുടെ ഡയലോഗുണ്ട്. ഇന്നും മലയാളികൾ എന്നെ കാണുമ്പോൾ അല്ലിയല്ലേ എന്നാണ്…

Read More

നീ എൻ ഹൃദയരാഗമായ്

ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന നീ എൻ ഹൃദയരാഗമായ് എന്ന വീഡിയോ ആൽബത്തിന്‍റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അനിൽകുമാർ, സംവിധായകൻ ശ്യാം അരവിന്ദം, അയ്മനം സാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. യാത്ര, മകളേ മാപ്പ്, നീതിമാൻ, സിംഹക്കുഴി, ദൈ മുഖം തുടങ്ങിയ നിരവധി ടെലി ഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ, ദനപാൽ ജി സംവിധാനം ചെയ്യുന്ന വീഡിയോ ആൽബമാണ് നീ എൻ ഹൃദയരാഗമായ്. ആവണി മീഡിയാസിനു വേണ്ടി വിപിൻ കാരക്കാട് നിർമിക്കുന്നു. ഗാനരചന – സച്ചു അജിത്ത്, സംഗീതം, ആലാപനം – സജി റാം, ഡിഒപി – ജോഷി കോടനാട്, മാനേജർ – രാജീവ് പൂവത്തൂർ, പ്രൊഡഷൻ കൺട്രോളർ – അഭിലാഷ് അയിരൂർ,മേക്കപ്പ്…

Read More

ബ്ലാക്കിൽ ഹോട്ട് ബോള്‍ഡ് ലുക്കില്‍ വേദിക

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരം വേദികയ്ക്ക് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. താരത്തിന്‍റെ ക്യൂട്ട് ലുക്കിന് നിറഞ്ഞ കൈയടിയാണ് മലയാള സിനിമാപ്രേക്ഷകര്‍ നല്‍കിയിട്ടുള്ളത്. മലയാളത്തിൽ ദിലീപിന്‍റെയും കുഞ്ചാക്കോ ബോബന്‍റെയും പൃഥ്വിരാജിന്‍റെയും നായികയായി തിളങ്ങിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വേദിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വേദിക ഫോർ യു എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഫിയർ പ്രമോഷൻസ് എന്നാണ് താരം ഹാഷ്‌ടാഗ് നല്‍കിയിരിക്കുന്നത്. ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. പ്രണതിവർമ ഡിസൈൻ ചെയ്ത കറുത്ത ലൂസ് ഫിറ്റ് പാൻസും മോഡേണ്‍ ബ്ലൗസ് ഡച്ച്‌ അപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

Read More

സൂര്യ-കാജൽ കണ്ടുമുട്ടൽ ആഘോഷമാക്കി ആരാധകർ

തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ജനനം മുബൈയിലാണെങ്കിലും താരം തിളങ്ങിയത് തെന്നിന്ത്യയിലാണ്. അഭിനയമികവു കൊണ്ട് മാത്രമല്ല ആളുകളോടുള്ള താരത്തിന്‍റെ പെരുമാറ്റവും സംസാരവുമൊക്കെയാണ് കാജലിനെ ജനപ്രിയയാക്കിയത്. താരം സേക്ഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി നടൻ സൂര്യയെ കണ്ടുമുട്ടിയ കാജല്‍ അഗർവാളിന്‍റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കാജല്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു. ഇരുവരുടേയും അപ്രതീക്ഷിത കണ്ടുമുട്ടലും സൂര്യയെ കണ്ട് ആശ്ചര്യപ്പെടുന്ന കാജലിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സൂര്യയെ കണ്ട ഉടൻ തന്നെ ആശ്ചര്യഭാവത്തോടെ കാജല്‍ അടുത്തെത്തുന്നതും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും വീഡിയോയിലുണ്ട്. ദൂരെ മാറി നില്‍ക്കുന്ന ഭർത്താവിനെ സൂര്യയുടെ അടുത്തെത്തിച്ച്‌ കാജല്‍ പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. ‘‘സൂര്യാ… ഗൗതം…’’ എന്ന് പറഞ്ഞ് കാജല്‍ പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മില്‍ സൗഹൃദം പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.…

Read More

വിവാഹം എങ്ങനെയോ സംഭവിച്ചു; എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല; ജ്യോതിർമയി

ഞാനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് എനിക്ക് അമലിനെ പരിചയമുണ്ട്. ഞങ്ങളുടെ ചെയർമാനായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. ഞങ്ങൾ ടച്ചുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോന്പയറിംഗ് ഒക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ എന്നെ അവർ അപ്രോച്ച് ചെയ്തു. മാത്രമല്ല ഞങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ വിവാഹം എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ലന്ന്  ജ്യോതിർമയി പറഞ്ഞു.

Read More

ഗ്ലാമറസ് പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടിരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. തിരക്കിനിടയിലും തന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ പാർവതി മറക്കാറില്ല. അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‌കുറച്ചു ഗ്ലാമറസായ ചിത്രങ്ങളാണ് താരം ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥയുമായി ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്‍റി ഡോട്ട്

ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ പറയുകയാണ് ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്‍റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം ടിവി സീരിയലുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുനു. പ്രശസ്ത മോഡൽ സെൽബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, അലീനയുടെ സഹായിയായി സോഹൻ സീനുലാലും ഡിവൈഎസ്പിയായി കോട്ടയം രമേശും വേഷമിടുന്നു. കഥ,തിരക്കഥ, സംഭാഷണം-ഡോ. ചൈതന്യ ആന്‍റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജെസി ജോർജ്, ചീഫ് കാമറ-വേണുഗോപാൽ ശ്രീനിവാസൻ, കാമറ-വിനോദ് ജി മധു, എഡിറ്റർ-രതീഷ് മോഹനൻ, പശ്ചാത്തല സംഗീതം-മിനി ബോയ്, ആക്ഷൻ- കാളി, അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ഭദ്രൻ, ആർട്ട്-തമ്പി വാവക്കാവ്, കാമറ അസോസിയേറ്റ്-അനിൽ വർമ, പിആർഒ-അയ്മനം സാജൻ. അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ.…

Read More

നെപ്പോ കിഡ് വിളിപ്പേര് മറികടന്ന് ജാൻവി: ബോളിവുഡ് കടന്ന് തെന്നിന്ത്യൻ സിനിമയിലേക്ക് ചേക്കാറാനൊരുങ്ങി താരപുത്രി

ബോളിവുഡിൽ എങ്ങും എത്താതെ പോയ നിരവധി നായികമാരുണ്ട്. എന്നാൽ വർഷങ്ങളോളം ഇൻഡസ്ട്രിയെ അടക്കിഭരിച്ച ചില നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ശ്രീദേവി. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും തന്‍റെ കഴിവ് തെളിയിച്ച സൂപ്പർനായിക തന്നെയായിരുന്നു ശ്രീദേവി. അകാലത്തിൽ അന്തരിച്ച ശ്രീദേവിയുടെ മകളും അമ്മയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തി. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികനാൾ ആയിട്ടില്ലെങ്കിലും ശ്രീദേവിയുടെയും നിർമാതാവ് ബോണി കപുറിന്‍റെയും മകളായ ജാൻവിക്ക് മേൽവിലാസത്തിന് ഒരു കുറവുമില്ലായിരുന്നു. കരിയറിന്‍റെ ആദ്യ ഘട്ടത്തിൽ ഈ പാരമ്പര്യം ഒരു പരിധിവരെ ജാൻവി കപുറിന് വെല്ലുവിളി ആയിരുന്നുവെന്ന് വേണം പറയാം. നെപ്പോട്ടിസം അടക്കി വാണിരുന്ന ബോളിവുഡിൽ സിനിമാ ബന്ധമുള്ള ആരെയും പ്രേക്ഷകർ സംശയ ദൃഷ്‌ടിയോടെ മാത്രമാണ് നോക്കി കണ്ടിരുന്നത്. അതേ നിലപാട് തന്നെയായിരുന്നു താരപുത്രിയായ ജാൻവിയുടെ കാര്യത്തിലും നടന്നത്. താരകുടുംബത്തിൽനിന്ന് എത്തിയതിനാൽ നെപ്പോ കിഡ് എന്നു തന്നെയാണ് ജാൻവിയും ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ…

Read More

അവൻ രണ്ടു വർഷം ഫ്രീ ആയി ഭക്ഷണം കഴിച്ചു

ന്യൂയോര്‍ക്കില്‍ പഠിക്കുന്ന കൊച്ചുമകൻ അഗസ്ത്യ നന്ദ (മകള്‍ ശ്വേതയുടെ മകൻ) അടുത്തുള്ള ഒരു ഇന്ത്യന്‍ റെസ്റ്ററന്‍റില്‍ പോയപ്പോള്‍ ‘അമിതാഭ് ബച്ചന്‍’ എന്ന് പേരുള്ള ഒരു ഡിഷ് കണ്ടു. ഉടനെ അഗസ്ത്യ അതിനെക്കുറിച്ച്‌ ഹോട്ടല്‍ ജീവനക്കാരോട് ആ ഡിഷിനെക്കുറിച്ച്‌ ചോദിക്കുകയും അത് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.അത് കഴിച്ച ശേഷം, നിങ്ങള്‍ക്ക് അറിയാമോ ഇദ്ദേഹം എന്‍റെ മുത്തച്ഛനാണ് എന്ന് അവരോട് പറഞ്ഞു. ആദ്യം അവരത് വിശ്വസിച്ചില്ല. പിന്നീട് എനിക്കൊപ്പമുള്ള ചിത്രങ്ങള്‍ അവന്‍ അവരെ കാണിച്ചു കൊടുത്തു. പിന്നീട് രണ്ട് വര്‍ഷത്തോളം അവന്‍ അവിടെ നിന്നും ഫ്രീ ആയാണ് ഭക്ഷണം കഴിച്ചത്. -അമിതാഭ് ബച്ചന്‍

Read More