ബോള്‍ഡ് ലുക്കില്‍ മഡോണ

തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മഡോണ സെബാസ്റ്റ്യന്‍. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമം ആയിരുന്നു മഡോണയുടെ ആദ്യ സിനിമ. ചിത്രം വൻവിജയം നേടിയതോടെ മഡോണയ്ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ മഡോണ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ലോ കട്ട് ടോപ്പും കറുത്ത പാന്‍റ്സും ധരിച്ചാണ് മഡോണ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ച ലിയോ ആണ് മഡോണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വിജയ്‌യുടെ സഹോദരിയായിട്ടാണ് മഡോണ അഭിനയിച്ചത്.

Read More

ഇരുനിറം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്ത് നേരിടുന്ന അവഗണനയ്‌ക്കെതിരേ പോരാടുന്ന ദളിതനായ ഒരു പിതാവിന്‍റെയും മകളുടെയും കഥ പറയുന്ന ഇരുനിറം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ലിജോജോസ് പല്ലിശേരി, ഇന്ദ്രന്‍സ്, ലിയോ തദേവൂസ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാടകലം എന്ന സിനിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന രജനീകാന്ത് അഭിനയിച്ച വേട്ടയാന്‍ എന്നചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുകയും സനല്‍കുമാര്‍ ശശിധരന്‍റെ വഴക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത തന്മയ സോള്‍ ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. തന്മയയ്‌ക്കൊപ്പം ദീനീഷ് ആലപ്പി, ജിയോ ബേബി, നിഷ സാരംഗ്, കബനി, പ്രദീപ് ബാല, പോള്‍ ഡി, അജിത തുടങ്ങിയവരും അഭിനയിക്കുന്നു. അര്‍ജുന്‍…

Read More

ഒരു ജീവിതമല്ലേ ഉള്ളൂ, ഇഷ്ടത്തിനു ജീവിക്കണമെന്ന് ഭൂമിക

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഭൂമിക. ഭ്രമരത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടാണ് നടി ഭൂമിക മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അതിനു മുന്പു തന്നെ തമിഴില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു.ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്. നായിക റോള്‍ തന്നെ വേണമെന്ന വാശിയൊന്നും തനിക്കില്ലെന്നാണ് നടി പറയാറുള്ളത്. അതുപോലെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും നടിക്കുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഭൂമിക. ഇതിനിടയില്‍ പങ്കാളിയെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ജയം രവി നായകനാവുന്ന ബ്രദര്‍ എന്ന സിനിമയില്‍ ഭൂമികയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ദീപാവലി റിലീസായി 31ന് സിനിമ തിയറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി പ്രൊമോഷന്‍ തിരക്കുകളിലാണ് ഭൂമിക അടക്കമുള്ള താരങ്ങള്‍. അങ്ങനെ നല്‍കിയ അഭിമുഖത്തിലൂടെയാണ് പങ്കാളിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ നടി സംസാരിച്ചത്. എല്ലാവര്‍ക്കും അവരെ മനസിലാക്കുന്ന നല്ലൊരു…

Read More

തിയറ്ററുകൾ അടക്കി വാഴാൻ ത്രയം

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രയം 25ന് പ്രദർശനത്തിനെത്തുന്നു. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ത്രയത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്, ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ. വർമ, ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ത്രയം എന്ന ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു. ഗോഡ്സ് ഓൺ കൺട്രി…

Read More

ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല നീ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞത് കേട്ട് നെഞ്ച് പൊട്ടിപ്പോയി; പ്രിയാ രാമൻ

‌ഭർത്താവ് രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നു എന്ന് നടി പ്രിയാ രാമൻ. ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്‍ക്കാന്‍ സാധിച്ചേക്കില്ല. പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം. പക്ഷേ ലാംഗ്വേജിന്‍റെ പേരിലൊക്കെ പരിഹസിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞത് കേട്ട് എന്‍റെ മനസ് തകര്‍ന്നുപോയി. ശേഷം അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ നീ മാത്രം…

Read More

‘സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് തൊടുന്നതും പിടിക്കുന്നതും ഇഷ്ടമല്ല’: അനാർക്കലി മരക്കാർ

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. അതില്‍ ആണെന്നും പെണ്ണെന്നുമില്ല. പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു. പുതിയ സിനിമയായ സോള്‍ സ്‌റ്റോറീസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഇതുപോലൊരു വിഷയം സിനിമയായി കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നത്. മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്. പക്ഷെ അത് അനുഭവിച്ചയാള്‍ക്കു വലിയ പ്രശ്‌നമാണ്. തന്‍റേതു മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നുകയറി പെരുമാറുന്നതാണ്. പക്ഷെ കാണുന്നവര്‍ക്ക് അത് സ്‌നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്നു…

Read More

സിനിമയിൽ ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്: മിയ ജോർജ്

എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്‌നം ഉണ്ട് ഡബ്ബിംഗിന് വരുന്പോൾ തരാമെന്ന്. ഓക്കേ അത് കേട്ട് നമ്മള്‍ പോകുന്നു പിന്നീട് ഡബ്ബിംഗിന് വരുന്നു. രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുബോള്‍ നമ്മള്‍ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്. അപ്പോള്‍ നമ്മള്‍ എന്തായിരിക്കും വിചാരിക്കുന്നത്. അയാള്‍ മാര്‍ക്കറ്റിംഗിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തിയറ്ററില്‍ ഇറങ്ങിക്കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന്. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും, തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ…

Read More

അംഗീകാരത്തിന്‍റെയും പുരസ്കാരങ്ങളുടെയും പിറകെ പോയിട്ടില്ല; സന്തോഷകരമായ സിനിമകൾ കൊണ്ടുവരാനാണ് ആഗ്രഹം; നിത്യാ മേനോൻ

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്കാരം ലഭിച്ചത്. ധനുഷ് നായകനായ സിനിമ ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ നിത്യ ചെയ്തത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ ലഭിച്ച നിത്യക്ക് നേരത്തെ തന്നെ ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമുണ്ട്. അതേസമയം തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിൽ ചില വിമർശനങ്ങളും വരുന്നുണ്ട്. തിരുച്ചിത്രമ്പലം കൊമേഴ്ഷ്യൽ സിനിമ മാത്രമാണെന്നും നിത്യയേക്കാൾ അർഹരായവർ ഇത്തവണയുണ്ടായിരുന്നെന്ന് വാദം വന്നു. നടി സായ് പല്ലവിയായിരുന്നു പുരസ്കാരത്തിന് അർഹയെന്നും അഭിപ്രായം വന്നു. ഗാർഗി എന്ന സിനിമയിലെ സായ് പല്ലവിയുടെ പ്രകടനം ജൂറി അവഗണിച്ചെന്ന് ഇവർ അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ ആരാധകരുടെ വിമർശനം സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ തുടർന്നു. ഇപ്പോഴിതാ താൻ പുരസ്കാരത്തിന് അർഹയല്ലെന്ന വാദത്തിന്…

Read More

‘അഞ്ചു കോടി തന്നാൽ പ്രശ്നം തീർക്കാം, ഇല്ലെങ്കിൽ കൊല്ലും’; സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി

മുംബൈ: ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരേ ഭീഷണിസന്ദേശം. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും അടുത്തിടെ കൊലചെയ്യപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം അവസ്ഥ സൽമാന് ഉണ്ടാകുമെന്നും ഭീഷണിസന്ദേശത്തിൽ പറയുന്നു. മുംബൈ ട്രാഫിക് പോലീസിനാണ് വാട്സാപ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും താരത്തിന്‍റെ ബാന്ദ്രയിലെ വസതിക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു. മുൻകാല ഭീഷണികളെത്തുടർന്നു നടൻ അതീവ ജാഗ്രതയിലാണ്. അടുത്തിടെ സൽമാന്‍റെ വസതിക്കുനേരേ ബിഷ്ണോയിസംഘം വെടിയുതിർത്തിരുന്നു. ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയായ സുഖ്ബീർ ബൽബീർ സിംഗിനെ നവി മുംബൈ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സൽമാനെ വധിക്കാനുള്ള ഗൂഢാലോചനയുമായി ഇ‍യാൾക്കു ബന്ധമുണ്ടെന്നും നടനെ ആക്രമിക്കാൻ സിംഗ് മറ്റു സംഘാംഗങ്ങൾക്കു കരാർ നൽകിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനായി പാക്കിസ്ഥാനിൽനിന്നു കടത്തിയ എകെ 47, എം 16,…

Read More

അനധികൃത വാതുവയ്പ്: നടി തമന്നയെ 8 മണിക്കൂർ ഇ‍ഡി ചോദ്യംചെയ്തു

ന്യൂഡൽഹി: അനധികൃത വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ എട്ടു മണിക്കൂറോളം തുടർന്നു. അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിംഗിന്‍റെ ഉപകമ്പനി ആപ്പിൽ ഐ‌പി‌എൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇഡി സമൻസ് അയച്ചിരുന്നു. സ്‌പോർട്‌സ് ബെറ്റിംഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിംഗ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും തമന്നയോട് ചോദിച്ച് അറിഞ്ഞത്. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആപ്പിന്‍റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്‍റെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറിനും ശ്രദ്ധ കപുറിനും ഇഡി നേരത്തേ സമൻസ് അയച്ചിരുന്നു.

Read More