സിനിമാ മേഖലയിൽ എന്നെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിച്ചു; അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് അനന്യ

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം കൈയടി നേടാന്‍ അനന്യയ്ക്കു സാധിച്ചിട്ടുണ്ട്. ശിക്കാര്‍ തുടങ്ങി അനന്യ തന്‍റെ മികവ് തെളിയിച്ച സിനിമകള്‍ നിരവധിയാണ്. നായികയായി മാത്രമല്ല സഹനടിയായും അനന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഇടക്കാലത്ത് സിനിമയില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അനന്യ. പിന്നീട് പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ തിരിച്ചുവരവ്. പിന്നാലെ വന്ന അപ്പനിലെ പ്രകടനവും കൈയടി നേടിയിരുന്നു. ഇപ്പോഴിതാ തന്‍റെ ഇടവേളയെക്കുറിച്ചും അതിന് കാരണമായി മാറിയ തെറ്റായ പ്രചരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനന്യ. ഒരു അഭിമുഖത്തിലാണ് അനന്യ മനസുതുറന്നത്. എന്നെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പ്രചരിച്ച ചില തെറ്റായ വാര്‍ത്തകളാണ് എന്നെ ഇടവേളയിലേക്ക് നയിച്ചത്. ആ വിഷമം ഇപ്പോഴുമുണ്ട്. വിവാഹ ശേഷം ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല, ഇന്‍ഡസ്ട്രിയില്‍ ഇല്ല, ജോലി ചെയ്യാന്‍ തീരെ താല്പര്യമില്ല എന്നൊക്കെ ഞാന്‍ പറയുകയോ അറിയുകയോ ചെയ്യാത്ത കാര്യങ്ങള്‍ ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്.…

Read More

ക്യൂട്ട്‌നെസ് ഓവർലോഡഡ്; നവരാത്രി ആശംസകളുമായി ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ തിളങ്ങി രശ്മിക മന്ദാന

നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ തിളങ്ങുകയാണു താരം. ആരാധകര്‍ക്കു നവരാത്രി ആശംസകള്‍ നേര്‍ന്നാണു നടി പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. തരുണ്‍ തഹിലാനി ഡിസൈന്‍ ചെയ്ത ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസാണ് നടി ധരിച്ചിരിക്കുന്നത്. അനാര്‍ക്കലി സ്റ്റൈലിലുള്ള ഇതില്‍ ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങളിലുള്ള എംബ്രോയിഡറി വര്‍ക്കുമുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ആറാംദിവസം ചുവപ്പ് നിറത്തിലുളള വസ്ത്രം ധരിക്കുന്നത് ഏറെ ശുഭകരമായാണ് കരുതുന്നത്. ചുവന്ന അനാര്‍ക്കലി ധരിച്ചുള്ള രശ്മികയുടെ ചിത്രത്തിന് താഴെ ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ് എന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തിക്കുന്നത്.

Read More

കഠിനമായ സ്റ്റെപ്പുകൾ, ഡാൻസിന്‍റെ റിഹേഴ്സൽ ചെയ്ത് സെറ്റിൽ വന്ന് ഫെർഫോം ചെയ്യുന്നത് ആദ്യമാണെന്ന് കുഞ്ചാക്കോ ബോബൻ

എനിക്ക് ആവശ്യത്തിൽ കൂടുതൽ ടെൻഷനായിരുന്നു ബോഗയ്‌ന്‍വില്ല എന്ന സിനിമയിലെ സ്തുതിക്ക് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ വന്നത്. കാരണം എല്ലാവർക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഞാൻ ഡാൻസ് ഭയങ്കരമായി പഠിച്ചിട്ടുണ്ടെന്ന്. പക്ഷെ പഠിച്ചിട്ടില്ല. ഒരു വർഷം ഭരതനാട്യം പഠിച്ചിരുന്നു അത്രമാത്രം. അതും അ‍ഞ്ചാം ക്ലാസിൽ വച്ചാണ്. സിനിമയിൽ വന്നപ്പോൾ‌ ഡാൻസ് ചെയ്ത പാട്ടുകൾ ഹിറ്റായതുകൊണ്ടാണ് ഡാൻസറാണെന്നുള്ള മുൾക്കിരീടം എനിക്കു കിട്ടിയത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ഡാൻസിന്‍റെ പാറ്റേൺ ആയിരുന്നില്ല സ്തുതിയിലേത്. അതുകൊണ്ട് ഈ ഡാൻസ് കളിച്ചാൽ കൈയും കാലുമൊക്കെ ഒടിയുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു. പുതിയ രീതിയിലുള്ള മൂവ്മെന്‍റ്സ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു ഡാൻസിന്‍റെ റിഹേഴ്സൽ ചെയ്ത് ലൊക്കേഷനിൽ വന്ന് അത് പെർഫോം ചെയ്യുന്നത്. -കുഞ്ചാക്കോ ബോബൻ

Read More

പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. “എനിക്കു നിങ്ങളോട് ആരാധനയെന്ന് അലിയഭട്ട്

സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്കു നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ടു നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാതൃകയാണ്…പ്രീ റിലീസിംഗ് ഇവന്‍റില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് സാമന്തയ്ക്ക് മെസേജ് അയച്ചപ്പോള്‍ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാ മനോഭാവം എടുത്തു പറയേണ്ടതാണ്. ഇന്ന് എന്‍റെ സിനിമയെ പിന്തുണയ്ക്കാൻ ഒരു ഇന്ത്യൻ സൂപ്പർസ്റ്റാർ ഇവിടെയുണ്ട് എന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. വളരെ നന്ദി സാം. - ആലിയ ഭട്ട്

Read More

സംവിധായകരും നടൻമാരും മാത്രമല്ല, ചില നടിമാരും പ്രശ്നക്കാരെന്ന് പ്രിയാമണി

കരിയറിലെ തുടക്കത്തിൽ അർഹമായ പല അവസരങ്ങളും ലഭിച്ചില്ലെങ്കിലും ഇന്നു ശ്രദ്ധേയ കഥാപാത്രങ്ങളാണ് പ്രിയാമണിക്കു ലഭിക്കുന്നത്. അന്നും ഇന്നും പ്രിയാമണിക്ക് മലയാള സിനിമയിൽ തന്‍റേതായ സ്ഥാനമുണ്ട്. ചുരുക്കം മലയാള സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഇവയിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ നിരാശയുണ്ടാക്കിയ സംഭവങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽനിന്നു എന്‍റെ റോൾ വെട്ടിക്കുറച്ചു. പുതുമുഖ സംവിധായകനായിരുന്നു സിനിമ ചെയ്തത്. സഹനായികയായാണ് ആ ചിത്രത്തിൽ ഞാനെത്തുന്നത്. എന്‍റെ ഭൂരിഭാഗം ഷോട്ടുകളും എടുത്തു. വിദേശത്തുനിന്നു ഹൈദരാബാദിലെത്തുന്ന പെൺകുട്ടിയാണ് കഥാപാത്രം. ഒരു ദിവസം സംവിധായകൻ വന്ന് നിങ്ങളുടെ റോൾ വളരെ നന്നായിട്ടുണ്ട്, മെയിൻ ലീഡിനേക്കാൾ നന്നായി തോന്നുന്നു എന്നു പറഞ്ഞു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് സിനിമ റിലീസ് ചെയ്തു. തിയറ്ററിൽ പോയി കണ്ടപ്പോൾ ഞാൻ ഞെട്ടി. എന്താണിത്, ഇതൊന്നുമല്ലല്ലോ ഷൂട്ട് ചെയ്തതെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ഷൂട്ട് ചെയ്ത നൂറ് ശതമാനത്തിൽ…

Read More

അവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്: ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്‌കൂള്‍ സ്റ്റേജില്‍നിന്ന് ഒരു അനുമോദനം തന്നിട്ടില്ല; സ്മിനു സിജോ

ഹാന്‍ഡ് ബോള്‍ കളിക്കിറങ്ങിയപ്പോഴും സിനിമ അഭിനയത്തിലേക്ക് ഇറങ്ങിയപ്പോഴും കളിയാക്കിയവരുടെയും വിമര്‍ശിച്ചവരുടെയും എണ്ണത്തിന് പഞ്ഞമുണ്ടായിരുന്നില്ലന്ന് സ്മിനു സിജോ. അവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണനയും എന്നെപോലെ സ്‌പോര്‍ട്‌സില്‍ കഴിവുള്ളവര്‍ക്ക് അവഗണനയും നേരിട്ടിട്ടുണ്ട്. അക്കാലത്ത് പെണ്‍കുട്ടികള്‍ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്നത് ഒന്നും ഒരു വലിയ ശതമാനം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ടീം ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്‌കൂള്‍ സ്റ്റേജില്‍നിന്ന് ഒരു അനുമോദനം തന്നിട്ടില്ല. മാതാപിതാക്കളെ വിളിച്ച് ഞങ്ങൾ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഉപദേശിച്ച അധ്യാപകന്മാര്‍ ഉണ്ട്. പെണ്‍കുട്ടികള്‍ കായിക രംഗത്ത് പോകരുതെന്ന് ചിന്താഗതിയായിരുന്നു ചിലര്‍ക്ക്. അവഗണനയെല്ലാം താണ്ടി ഇന്നിവിടെ എത്താന്‍ ആയതില്‍ സന്തോഷമുണ്ട്.

Read More

ഇത്രയധികം ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്‍റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സങ്കടം അല്ലേയെന്ന് ശ്രീജ രവി

കുറേ സിനിമകളിൽ കാവ്യാ മാധവനു ശബ്ദം നൽകിയിരുന്നു. സത്യം പറഞ്ഞാല്‍ അതെനിക്ക് വലിയ പാരയായി. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്‍റ് വന്നു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്. ഈ തള്ളയ്ക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെയായിരുന്നു ആളുകളുടെ കമന്‍റ്. അതിനുശേഷം വേറെ ഒരു മലയാളം പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചു. അവർ ആദ്യം തന്നെ എന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വയ്ക്കുമെന്നാണ്. ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുത്. ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്ന് പറഞ്ഞു. ഇത്രയധികം ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്‍റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സങ്കടം അല്ലേ. -ശ്രീജ

Read More

സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്: വൈറലായി ചിത്രങ്ങൾ

ഗ്രേ കളര്‍ നിറത്തിലുളള ലോംഗ് ഗൗണില്‍ സുന്ദരിയായി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുളള സാറ്റിന്‍ സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സ്‌മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്‌സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആലൻ-ഓഡിയോ, ട്രെയ്‌ലർ പ്രകാശനം ചെയ്തു

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും നിർമാതാവുമായ ശിവ.ആർ രചനയും സംവിധാനവും നിർവഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിന്‍റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ച് ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും, നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തിയറ്ററിലെത്തും. നടനും നിർമാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. അനു സിത്താരയാണ് നായികയായി എത്തുന്നത്. ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജർമനിയിൽനിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. കാമറ-വിന്ദൻ സ്റ്റാലിൻ, സംഗീതം-മനോജ് കൃഷ്ണ, ഗാനരചന-കാർത്തിക് നേത, ആലാപനം-ശങ്കർ മഹാദേവൻ, ചിന്മയി,…

Read More

മനോഹരമായ സ്ഥലം, നല്ല ഭക്ഷണം, മധുരമുള്ള ആളുകൾ… യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ നല്ല ഭക്ഷണങ്ങൾ കണ്ടെത്തിയാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കും: രശ്മിക മന്ദാന

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. സിനിമയിലെന്നപോലെ തന്നെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. രശ്മിക സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാകാറുണ്ട്. താരം യാത്ര ചെയ്യുന്നതിന്‍റെയും ഭക്ഷണ സാധനങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളിൽ ഇഷ്ടപ്പെട്ട ഒട്ടുമിക്ക വിഭവങ്ങളും താരത്തിന്‍റെ ഇൻസ്റ്റഗ്രാം പേജിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ രശ്മിക കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ തന്‍റെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ചാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റസ്റ്ററന്‍റിലാണ് താരം പോയത്. അവിടെനിന്നും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. “കുറച്ച് ദിവസമായി ഞാൻ കൊച്ചിയിൽ ആയിരുന്നു. അവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ പോയിരുന്നു. അവിടത്തെ ഫ്രഞ്ച് ടോസ്റ്റ് ഏറെ രുചികരമായിരുന്നു. കൂടാതെ, പതിവു പോലെ കോഫിയും ഉണ്ടായിരുന്നു. നിങ്ങൾക്ക് എന്നെ പോലെ സ്ട്രോംഗ് ആയിട്ടുള്ള കോഫി ഇഷ്ടമില്ലെങ്കിൽ 20 മില്ലിലിറ്റർ…

Read More