പാലാക്കാരുടെ മധുരസ്മരണകളുടെ ബിഗ് സ്ക്രീൻ അടയുന്പോൾ: ഒരു നഗരത്തിന്‍റെ സിനിമയോർമകൾ മായുന്നു

പാലാ: പാലാ നഗരത്തിലൂടെ കടന്നുപോകുന്ന സിനിമാ പ്രേമികള്‍ക്ക് ഒരു സങ്കടക്കാഴ്ചയുണ്ട്. കേരളത്തിലെതന്നെ ആദ്യകാലത്തെ വലിയ എസി തിയറ്ററുകളായ മഹാറാണി- യുവറാണി ട്വിന്‍ തിയറ്റര്‍ കോംപ്ലക്‌സ് അടഞ്ഞുകിടക്കുന്നതാണ് ദുഃഖം. തിയറ്റര്‍ ഉടമകളായ മണര്‍കാട് എംഎംജെ ഗ്രൂപ്പ് തിയറ്റര്‍ കോംപ്ലക്‌സും സ്ഥലവും പാലായിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിനു വില്‍പന നടത്തിക്കഴിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തിയറ്റര്‍ അടഞ്ഞുകിടക്കുന്നത്. രണ്ടു തിയറ്ററുകളിലെയും വലിയ സ്‌ക്രീനില്‍ സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു കൈയടിച്ച് ആര്‍പ്പുവിളിച്ചവരുടെയും പ്രണയഗാനങ്ങള്‍ ഏറ്റുപാടിയവരുടെയുമൊക്കെ മനസ് ഒരു നിമിഷം പഴയകാലത്തെ മനോഹര ഓര്‍മയിലേക്ക് മടങ്ങിപ്പോകും. അതാണ് കഴിഞ്ഞ 46 വര്‍ഷമായി മഹാറാണി, യുവറാണി തിയറ്ററുകളും പാലായിലെയും സമീപ പ്രദേശങ്ങളിലെയും സിനിമാ പ്രേമികളും തമ്മിലുള്ള ആത്മബന്ധം. കൗമാരക്കാര്‍മുതല്‍ വയോധികര്‍ വരെയുള്ളവരുടെ വെള്ളിത്തിരയിലെ സിനിമാ കാഴ്ചയില്‍ ഏക്കാലത്തും തലയെടുപ്പുള്ള ഓര്‍മകളാണിവ. സൂപ്പര്‍ ഹിറ്റ് സിനിമ പോലെതന്നെ മഹാറാണി-യുവറാണി തിയറ്ററുകള്‍ പാലാക്കാരുടെ എക്കാലത്തെയും…

Read More

ഹോളിവുഡ് ലുക്കിൽ സാമന്ത: കലക്കിയെന്ന് ആരാധകർ

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാമന്ത റൂത്ത് പ്രഭു. പ്രിയങ്ക ചോപ്രയ്ക്കൊപ്പം അമേരിക്കൻ ആക്ഷൻ പരമ്പരയായ സിറ്റാഡലിൽ അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ ആവശേത്തിലാണ് സാമന്ത. സിറ്റാഡലിൻ്റെ പ്രമോഷൻ തിരക്കുകളിൽ കൂടിയാണ് സാമന്ത ഇപ്പോൾ. പ്രമോഷനിടയിലെ വ്യത്യസ്ത ലുക്കിലുള്ള തന്‍റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ഗ്രേ നിറത്തിലുള്ള പാൻ്റും ടോപ്പുമാണ് സാമന്ത ധരിച്ചിരിക്കുന്നത്. മുടി സ്റ്റൈൽ ചെയ്തിരിക്കുന്നതാണ് ഏറെ ശ്രദ്ധേയം. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

മേതിൽ ദേവികയുമായി വർഷങ്ങളായുള്ള പരിചയം, അവർക്കൊപ്പം സഹോദരൻ എന്ന നിലയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം; കിഷോർ സത്യ

മേതിൽ ദേവികയുമായി വർഷങ്ങളായുള്ള പരിചയമാണ്. ഞങ്ങൾ ഒരുമിച്ച് വനിതാരത്നം എന്ന ഷോ ചെയ്യുന്ന സമയത്ത് ദേവികയുടെ ഒരു കസിനെ കണ്ടാൽ എന്നെ പോലെ ഇരിക്കും എന്ന് അവർ എപ്പോഴും പറയുമായിരുന്നു. കഥ ഇന്നുവരെ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളെ രണ്ടുപേരെയും കണ്ടാൽ ആങ്ങളയും പെങ്ങളും പോലെയാണ് ഉള്ളത് എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. അതിനേക്കാൾ ഉപരി അത്രയും നല്ല സൗഹൃദവും ആണ് ഞങ്ങൾക്കിടയിൽ ഉള്ളതും. എന്നും കാണാറില്ലെങ്കിലും കമ്യൂണിക്കേഷൻ നിലനിർത്താൻ ശ്രമിക്കാറുണ്ട്. ചിത്രത്തിൽ ദേവികയുടെ സഹോദരനായി ഞാൻ അഭിനയിക്കുന്നു എന്ന കാര്യം സത്യത്തിൽ അവർക്ക് വലിയ സർപ്രൈസ് ആയിരുന്നു. ഞാൻ ലൊക്കേഷനിൽ എത്തുന്നത് വരെ അവർ അത് അറിഞ്ഞിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ രണ്ടുപേരും നേരിൽ കാണുന്നത്. സഹോദരിയുടെ റോൾ ദേവികയാണ് ചെയ്യുന്നത് എന്ന് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. ആദ്യമായി…

Read More

വീണ്ടും മോഹൻലാലും സത്യൻ അന്തിക്കാടും

മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. പുതിയ ചിത്രത്തിനായി ഈ കോംബോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും സ്വീകരിക്കുന്നത്. ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂനെയില്‍ ആരംഭിക്കും. എമ്പുരാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിൻ ചെയ്യും. തുടർന്നുള്ള ഷെഡ്യൂൾ കൊച്ചിയിലായിരിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വം. നൈറ്റ് ഷിഫ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്…

Read More

മേപ്പടിയാനിൽ അഭിനയിക്കാന്‍ അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന് മനസിലായി: നിഖില വിമൽ

മേപ്പടിയാനിൽ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു, സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് ചോദിച്ചപ്പോൾ സ്‌ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടര്‍ ഡെവലപ് ചെയ്തിട്ടുണ്ട്. എന്‍റെയടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ പോണതേയുള്ളൂ. അനുശ്രിയുടെ അടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്‍റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാന്‍ പറ്റുമോയെന്ന സ്പേസില്‍ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത്. മേപ്പടിയാനില്‍ ഞാൻ അഭിനയിക്കാതിരുന്നതില്‍ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട് എന്ന്  നിഖില വിമൽ.

Read More

സൈജു കുറുപ്പ്, വിൻസി അലോഷ്യസ് ഒന്നിക്കുന്നു: ഒകെ ഡിയർ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് മഞ്ജു വാര്യർ

സൈജു കുറുപ്പ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുബാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒകെ ഡിയർ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം മഞ്ജു വാര്യർ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സ്റ്റോറി ഹൗസ് പിക്ചേഴ്സിന്‍റെ ബാനറിൽ എലൻ എൻ, സുജിത്ത് കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു കെ.എസ് നിർവഹിക്കുന്നു. കോ-പ്രൊഡ്യൂസർ- നജിഷ് മൂസ, പ്രണവ് പ്രശാന്ത്, എഡിറ്റർ- ജോൺകുട്ടി, സംഗീതം-ബിബിൻ അശോക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലിജിൻ മാധവ്, ധനുഷ് ദിവാകർഅജിത് പൂവത്ത്. പിആർഒ- എ.എസ്. ദിനേശ്.

Read More

തണുപ്പ് ഒക്ടോബർ 4ന്: കാത്തിരിപ്പിൽ പ്രേക്ഷകർ

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘തണുപ്പ് ” ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്നു. കാശി സിനിമാസിന്‍റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമമാണം. ഛായാഗ്രഹണം മണികണ്ഠൻ പി. എസ്, വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം സംഗീതം പകരുന്നു.

Read More

മമ്മൂട്ടി കമ്പനിയുടെ ഏഴാമത് ചിത്രം! ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നാഗർ കോവിലിൽ തുടങ്ങി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ. ജോസ്. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുൽഖർ നായകനായ കുറുപ്പിന്‍റെ കഥ ജിതിൻ കെ. ജോസിന്‍റേതാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്. മേക്കപ്പ്: അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആന്‍റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്.

Read More

ടോവിനോ 3D ഉത്സവം

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍…ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന്‍ പാക്ക്ഡ് ത്രീഡി ത്രില്ലര്‍ അജയന്‍റെ രണ്ടാംമോഷണം തിയറ്ററുകളില്‍. ടൊവിനോയുടെ കരിയറിലെ അമ്പതാമതു റിലീസ്. കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും സുരഭിലക്ഷ്മിയും നായികമാര്‍. മലയാളത്തില്‍ ദിബു നൈനാന്‍ തോമസിന്‍റെ വരവറിയിക്കുന്ന മ്യൂസിക്. ജോമോന്‍ ടി. ജോണിന്‍റെ അഴക് ഫ്രെയിമുകള്‍. ഷെമീര്‍ മുഹമ്മദിന്‍റെ കയ്യടക്കമുള്ള എഡിറ്റിംഗ്. സുജിത് നമ്പ്യാരുടെ ഡീറ്റയിലിംഗ് എഴുത്ത്. എട്ടു വര്‍ഷം ടൊവിനോയുടെ ഡേറ്റിനു കാത്തിരുന്ന ജിതിന്‍ ലാല്‍ എന്ന സംവിധായകന്‍റെ കയ്യൊപ്പു പതിഞ്ഞ ചിത്രം. ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസുമാണ് നിര്‍മാണം. ‘ഒറ്റ നോട്ടത്തില്‍ ഇതു ഗ്രാമം, ഉത്സവം…അങ്ങനെയൊക്കെ പോകുന്ന സിനിമയാണ്. പക്ഷേ, അതല്ലാത്ത ലെയറുകളും ഇതിലുണ്ട്. കുറെ മിത്തുകളും ഭാവനയും ഫാന്‍റസിയും ചെറിയ മാജിക്കല്‍ റിയലിസവുമൊക്കെയുള്ള കഥയാണ് ‘- പ്രമോഷന്‍ പരിപാടിയില്‍ ടൊവിനോ പറഞ്ഞു. ജിതിന്‍റെ കാത്തിരിപ്പ്ജിതിന്‍ലാലിനെ 2014 മുതല്‍ അറിയാം. എന്നും…

Read More

കണ്ടവരുണ്ടോ… നടന്‍ സിദ്ദിഖിനെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണം; മാധ്യമങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസുമായി പോലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ നാലാം ദിവസവും കണ്ടെത്താനാവാതെ ഇരുട്ടില്‍ തട്ടി പോലീസ്. സിദ്ദിഖിനെ കണ്ടു കിട്ടുന്നവര്‍ അറിയിക്കണമെന്ന മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് തെരയുകയാണ് പ്രത്യേക അന്വേഷണ സംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പോലീസിനെ അറിയിക്കണമെന്നുമാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്‍റെ നോട്ടീസിലുള്ളത്. കഴിഞ്ഞ ദിവസംവരെ കൊച്ചി നഗരത്തിലടക്കം അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിലവില്‍ അന്വേഷണം മന്ദഗതിയിലാണ്. തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചിലിന് വേഗത കുറച്ചിട്ടുള്ളതെന്നാണ് വാദം. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നടന്റെയും സുഹൃത്തുക്കളുടേയും…

Read More